Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയിലെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 10:43 am IST
in Kasargod

കാസര്‍കോട്: വിപുലമായ യുഡിഎഫ് കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കേണ്ടതിനു പകരം നേതൃകണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത നേതാക്കള്‍ക്കെതിരെ കണ്‍വീനര്‍ പി പി തങ്കച്ചന്റെ രൂക്ഷ വിമര്‍ശനം അഴിച്ച് വിട്ടു. കാസര്‍കോട്ട് വിപുലമായ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് സജീവമാക്കുകയായിരുന്നു കണ്‍വെന്‍ഷന്റെ ഉദ്ദേശം. എന്നാല്‍ ജില്ലയില്‍ നേതൃകണ്‍വെന്‍ഷന്‍ മാത്രം വിളിച്ചു കൂട്ടിയതാണ് പി പി തങ്കച്ചനെ പ്രകോപിപ്പിച്ചത്. നൂറ് പേര്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന കാസര്‍കോട് നഗരസഭാ വനിതാ ഹാളിലാണ് കഴിഞ്ഞ ദിവസം നേതൃയോഗം വിളിച്ചു ചേര്‍ത്തത്. ഇതാണ് പി പി തങ്കച്ചന്‍ ചോദ്യം ചെയ്തത്. വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ച് പ്രവര്‍ത്തകരെ സജ്ജമാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ യുഡിഎഫിനകത്ത് പൊട്ടിത്തെറികള്‍ ആരംഭിച്ച് കവിഞ്ഞു. പലര്‍ക്കും സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുക മാത്രമല്ല. നിലവിലുള്ള എംഎല്‍എമാരില്‍ പലര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് തന്നെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് വാക്കേറ്റം നടത്തുകയും ചെയ്തതോടെ യോഗം ബഹളമയമായി മാറി. അഞ്ച് വര്‍ഷം മണ്ഡലവും നഗരസഭയും ഭരിച്ചിട്ടും കാസര്‍കോട് നഗരത്തിലെ ഉപ്പ് വെള്ള പ്രശ്‌നം പരിഹരിക്കാത്തതിനെ ചിലര്‍ ചോദ്യം ചെയ്തു. നഗരവാസികള്‍ക്ക് ഇപ്പോഴും പല സ്ഥലത്തും കുടിക്കാന്‍ കിട്ടുന്നത് ഉപ്പ് വെള്ളമാണ്. ഉപ്പ് വെള്ള പ്രശ്‌നം യോഗത്തില്‍ വായിച്ച പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കരട് രേഖയില്‍ ഇല്ലാത്തത് വലിയ ബഹളത്തിന് കാരണമായി. ബഹളങ്ങള്‍ നടക്കുന്ന സമയത്ത് ഡിസിസി പ്രസിഡന്റ് സി.കെ.ശ്രീധരന്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പെരിയയിലായിരുന്നു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി കമറുദ്ദീന്‍ മുഖ്യമന്ത്രിയെത്താന്‍ വൈകുമെന്നതിനാല്‍ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ അല്‍പം വൈകിയാണെത്തിയത്. യുഡിഎഫ് നേതൃയോഗത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകട്ടെ കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍ എവിടെയും തൊടാതെ ചെറു പ്രസംഗം നടത്തി വേദി വിട്ടു. ജില്ലയിലെ മുഴുവന്‍ ഡിസിസി ഭാരവാഹികള്‍ക്ക് പോലും ഇരിക്കാന്‍ സ്ഥലമില്ലാത്ത ചെറു ഹാളില്‍ നേതൃയോഗം വിളിച്ച് ചേര്‍ത്ത പ്രസിഡണ്ടിനെതിരെ പ്രവര്‍ത്തകരും നേതാക്കളും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജ്ജീവമാകുന്നതോടെ യുഡിഎഫിനകത്ത് വന്‍ പൊട്ടിത്തെറി തന്നെ ഉണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തകരുടെ പ്രതികരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.