Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

23 കിലോ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ട പൊന്ന്യം ബാങ്ക് കവര്‍ച്ച വീണ്ടും വിവാദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 10:59 pm IST
in Kannur

തലശ്ശേരി: ഏഴ് വര്‍ഷം മുമ്പ് നടന്ന ബാങ്ക് കവര്‍ച്ചാക്കേസ് അനിശ്ചതത്വത്തില്‍ തന്നെ തുടരുന്നു. പൊന്ന്യം സര്‍വ്വീസ് സഹകരണ ബേങ്കില്‍ നിന്ന് 23 കിലോ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍ തന്നെ ഉയര്‍ന്നിരുന്ന ദുരൂഹതയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ബാങ്ക് കവര്‍ച്ചനടത്തിയവര്‍ എന്ന നിലയില്‍ തമിഴ്‌നാട്ടിലെ തുരുട്ട് ഗ്രാമെന്നറിയപ്പെടുന്ന പീരുമേട്ടിലെ കിള്ളിക്കുറിച്ചി സ്വദേശികളായ ഏഴുമലൈ, തങ്കരാജ്, ശക്തിവേല്‍, വേല്‍മരുരുകന്‍, ഗണേശന്‍, അഞ്ചാംപുളി എന്നിവരെയാണ് അന്നത്തെ കേസന്വേഷണ സംഘം അറസ്റ്റ് ചെയ്ത് കോടതയില്‍ ഹാജരാക്കിയിരുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍പോലും സാധിച്ചിരുന്നില്ല. അതോടെ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്തു.

ഇതേസമയത്ത് കാഞ്ഞങ്ങാട് പെരിയ ബാങ്ക് കവര്‍ച്ച സംഘത്തെ പിടികൂടി പ്രതികളെ വിചാരണ ചെയ്തു. കേസും അവസാനിച്ചുകഴിഞ്ഞു. എന്നാല്‍ പെരിയാബാങ്ക് കവര്‍ച്ച കേസിലെ പ്രതികള്‍ക്കും പൊന്ന്യം ബാങ്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. പെരിയ ബാങ്കില്‍ നിന്നും കളവ് പോയ കുറെ ആഭരണങ്ങളാണ് പൊന്ന്യം ബാങ്ക് കളവ് കേസില്‍ തൊണ്ടിമുതലാക്കി മാറ്റിയതെന്ന ആക്ഷേപവും നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ പണയ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അതിനാല്‍ ഇടപാടുകാര്‍ ഭയപ്പെടേണ്ടതില്ലെന്നുമുള്ള ബാങ്ക് ഭരണ സമിതിയുടെയും ജീവനക്കാരുടെയും വാദത്തിന് മുന്നില്‍ ഇടപാടുകാര്‍ മൗനം പാലിച്ചു. ആ കാലഘട്ടത്തില്‍ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയ സംശയങ്ങളും ആരോപണങ്ങളും ഭരണസമിതിയെ അനുകൂലിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ ഇടപെട്ടും ഭീഷണിപ്പെടുത്തിയും ഒതുക്കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ ഇതുവരെ പിടികൂടിയിട്ടില്ല എന്നാണ് ഏഴ് വര്‍ഷം പിന്നിട്ടിട്ടും മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതേ ക്ലാസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍പേരെയും ഇതുവരെ പിടികൂടുകയോ മോഷണം പോയ മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുക്കുകയോ ചെയ്തിട്ടില്ല. ബാങ്ക് ഇന്‍ഷൂര്‍ ചെയ്ത യുനൈറ്റഡ് ഇന്ത്യകമ്പനി ഭാഗീകമായി കവറേജ് നല്‍കിയിരുന്നു. എന്നാല്‍ കേസ് തീര്‍പ്പാക്കാത്തതിനാല്‍ 55 ലക്ഷം രൂപ ബാങ്ക് സ്വന്തം നിലയില്‍ പണയ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ട ഇടപാട്കാര്‍ക്ക് നല്‍കി എന്നാണ് അറിയുന്നത്.

ഇതാണ് ഇപ്പോള്‍ വിവാദമാകുന്നത്. യഥാര്‍ത്ഥ മോഷ്ടാക്കളെ പിടികൂടിയില്ല. മോഷണ വസ്തുക്കള്‍ പൂര്‍ണ്ണമായും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസ് നടത്തുവാന്‍ പോലും കഴിയാത്തവിധം ഒതുക്കിതീര്‍ത്തു എന്നൊക്കെയാണ് ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്നത്. സിപിഎം അധീനതയിലുള്ളതാണ് പൊന്ന്യം സര്‍വ്വീസ് സഹകരണ ബേങ്ക് ഭരണ സമിതി. കളവുപോകുമ്പോഴുണ്ടായിരുന്ന ഭരണസമിതിയെ പാര്‍ട്ടി പിന്നീട് പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.