Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വനിതാ മേയര്‍ അഞ്ചുകൊല്ലം ഭരിച്ചിട്ടും സ്ത്രീശാക്തീകരണം തഥൈവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 10:44 pm IST
in Thiruvananthapuram

ഷീനാ സതീഷ്

തിരുവനന്തപുരം: വനിതാ മേയര്‍ അഞ്ചു കൊല്ലം ഭരിച്ച, 53 വനിതാ കൗണ്‍സിലര്‍മാരുള്ള തിരുവനന്തപുരം നഗരസഭയില്‍ സ്ത്രീകള്‍ക്കായി സ്വയംതൊഴില്‍ സംരംഭമോ ഗ്രൂപ്പുതല സഹായമോ ഇല്ലെന്നത് സ്ത്രീവോട്ടര്‍മാര്‍ക്കുതന്നെ അപമാനമാണ്.

സ്വയംതൊഴില്‍ സംരംഭത്തിനെന്ന പേരില്‍ സ്ത്രീകളില്‍ നിന്ന് ഫോറം പൂരിപ്പിച്ചു വാങ്ങുകമാത്രമാണ് ഈ അഞ്ചുവര്‍ഷക്കാലം ചെയ്തിരുന്നത്. പിന്നാക്കാവസ്ഥയ്‌ക്ക് മാറ്റംവരും എന്ന പ്രതീക്ഷയില്‍ കഴിഞ്ഞ സ്ത്രീകള്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. സ്ത്രീകള്‍ക്കായി നഗരസഭയുടേതായ ഒരു വ്യവസായ സംരംഭംപോലും ആരംഭിക്കാന്‍ നഗരസഭയ്‌ക്കായില്ലെന്നത് ലജ്ജാകരമാണ്. സ്ത്രീ പെരുമ ഉദ്‌ഘോഷിക്കുന്ന നഗരസഭയില്‍ അവസാന കൗണ്‍സില്‍ യോഗത്തില്‍ കണ്ടത് സ്ത്രീകള്‍ തമ്മിലുള്ള പൊരിഞ്ഞ പോരാണ്.

സ്ത്രീകള്‍ക്കായി ആകെ നടപ്പാക്കിയെന്ന് അവകാശപ്പെടാവുന്നത് കേന്ദ്രസര്‍ക്കാരിന്റെ വിധവാ ക്ഷേമ പെന്‍ഷന്‍ പദ്ധതി മാത്രമാണ്. സാമൂഹ്യ സുരക്ഷാ പദ്ധതിയിന്‍കീഴില്‍ 50 വയസു കഴിഞ്ഞ വിധവകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. 50 വനിതകളെ നയിച്ച വനിതാ മേയര്‍ അഞ്ചു കൊല്ലം നഗരസഭയെ നയിച്ചിട്ടും നഗരത്തിലെ സ്ത്രീകളുടെ പിന്നാക്കാവസ്ഥ ഇന്നും തുടരുന്നു. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് സൗജന്യപഠനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഫണ്ട് വിനിയോഗിക്കാന്‍ പോലും നഗരസഭയ്‌ക്കായില്ല.

രണ്ടു തവണയായി സമൂഹ വിവാഹത്തിലൂടെ അഞ്ചു പെണ്‍കുട്ടികളെ മംഗല്യവതികളാക്കി എന്ന നഗരസഭയുടെ അവകാശ വാദത്തിനും പ്രസക്തിയില്ല. പാവപ്പെട്ട കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 50 രൂപാ വീതം പിരിച്ചാണ് വിവാഹം നടത്തിയത്. ഇതിനായി പിരിച്ച തുകയുടെ കണക്കുപോലും ഇതുവരെ നഗരസഭ അവതരിപ്പിച്ചിട്ടില്ല.

കാന്‍സര്‍, കരള്‍രോഗം, വൃക്കത്തകരാര്‍ തുടങ്ങിയ രോഗങ്ങളാല്‍ ശയ്യാവലംബികളായ വനിതകള്‍ക്കായി പ്രത്യേക ആശ്വാസപദ്ധതിയൊന്നും തന്നെ നഗരസഭ മുന്‍കൈയെടുത്തു നടത്തിയിട്ടില്ല. അതാത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരും റസിഡന്റ്‌സ് അസോസിയേഷനും സന്നദ്ധ സംഘടനകളും സംയുക്തമായി നല്‍കിയ ചികിത്സാ ധനസഹായം മാത്രമാണ് ഇവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ലഭിച്ചത്. പെണ്‍മക്കളുടെ വിവാഹം, ഉന്നത വിദ്യാഭ്യാസ ധനസഹായം, പ്രവേശന പരീക്ഷകള്‍ക്കുള്ള സഹായം തുടങ്ങിയവയൊന്നും നഗരസഭ ഏറ്റെടുത്തു നടത്തിയിട്ടില്ല. ഏതു പ്രശ്‌നം വന്നാലും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കഴിവുകേടായി ചിത്രീകരിക്കാന്‍ നഗരമാതാവിന് നൂറു നാവാണ്. നഗരത്തിലെ സ്‌കൂളുകളിലും കോളേജുകളിലും നാപ്കിന്‍ വൈന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കും എന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ഒരു സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തതോടെ സമാപനമായി. ഉദ്ഘാടനം കഴിഞ്ഞ് പത്രത്തില്‍ പടവും വന്ന് ഒരു ഫഌക്‌സ് ബോര്‍ഡും വച്ചുകഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഷീ ടോയ്‌ലറ്റുകളില്‍ 90 ശതമാനവും അറ്റകുറ്റപ്പണി ചെയ്യാതെ ഉപയോഗശൂന്യമായിക്കഴിഞ്ഞു. സാധാരണക്കാരായ സ്ത്രീകള്‍ക്കുവേണ്ടി ക്ഷേമ പെന്‍ഷന്‍ നല്കാനുള്ള തുകയില്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമാണ് നഗരസഭ അനുവദിച്ചത്. നഗരസഭയില്‍ നിന്ന് ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷകള്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ലഭിക്കാത്തതാണ് പെന്‍ഷന്‍ നല്‍കാന്‍ തടസമെന്ന് ഫിനാന്‍സ് കമ്മറ്റി അറിയിച്ചു.

നഗരസഭയുടെ അവസാന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍പോലും നിയമം പഠിച്ച വനിതാ മേയര്‍ തയ്യാറാകാതെ വനിതാ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മുന്‍സിപ്പല്‍ ആക്ട് അനുസരിച്ച് കൗണ്‍സിലര്‍ നിയമലംഘനം നടത്തിയാല്‍ ആദ്യം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടണം. അതിനുശേഷമേ സസ്‌പെന്‍ഡ് ചെയ്യാന്‍ അവകാശമുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

World

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.