Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കഴക്കൂട്ടം-മുക്കോല റോഡിലെ മരങ്ങള്‍ മുറിക്കുന്നതിനെതിരെ മരം സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 10:20 pm IST
in Thiruvananthapuram

കഴക്കൂട്ടത്ത് ബൈപ്പാസ് വികസനത്തിനായി മരം മുറിക്കുന്നത് തടഞ്ഞുകൊണ്ട് ജി. ശങ്കറും ആര്‍. ശ്രീധറും മാധ്യമങ്ങളോട് സംസാരിക്കുന്നു

പോത്തന്‍കോട്: കഴക്കൂട്ടംമുക്കോല പാത ഇരട്ടിപ്പിക്കലിന്റെ നിര്‍രാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് റോഡി്‌റപഖ്വ ഇരുവശങ്ങളിലും തടസ്സമായി നില്‍ക്കുന്ന തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ എത്തിയ ഉദ്യോഗസ്ഥരെ മരം സംരക്ഷണ സമിതി അംഗങ്ങള്‍ തടഞ്ഞു. വ്യഴാഴ്‌ച്ച രാവിലെ ആക്കുളം ബൈപ്പാസിലെ ഇന്‍ഫോസിസ് കാമ്പസ്സിനു മുന്നിലാണ് സംഭവം. പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യവനവത്കരണ സമിതി അംഗങ്ങളുമായ ജി. ശങ്കറിന്റെയും ആര്‍. ശ്രീധറിന്റെയും നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ചു മാറ്റുന്നത് തടഞ്ഞത്.

പത്തു ശതമാനത്തില്‍ കൂടുതല്‍ മരങ്ങള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന ദേശീയപാത അധികൃതരുടെ തീരുമാനത്തിനെതിരെയാണ് ഹരിതവാദികള്‍ രംഗത്തുവന്നത്. റോഡു വികസനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ റോഡിന്റെ മീഡിയനില്‍ വരുന്ന മരങ്ങള്‍ നിലനിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 465 മരങ്ങള്‍ മാര്‍ക്ക് ചെയ്തു നല്‍കി. എന്നാല്‍ പഴയ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാത ഇരട്ടിപ്പിക്കല്‍ സാധ്യമല്ലെന്നും പുതിയ കേന്ദ്രനിയമം അനുസരിച്ചുള്ള പ്രോജക്ട് റിപ്പോര്‍ട്ട് പരിസ്ഥിതി സൗഹാര്‍ദ്ദമാണെന്നുമാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. പുതിയ ഹരിത ഹൈവേകള്‍ക്ക് മൊത്തം തുകയുടെ ഒരു ശതമാനം നീക്കിവയ്‌ക്കാന്‍ വ്യവസ്ഥ ഉണ്ടെന്നും അവര്‍ പറഞ്ഞു.

കഴക്കൂട്ടം മുതല്‍ മുക്കോല വരെ 26.7 കിലോമീറ്റര്‍ വരുന്ന റോഡിന്റെ വീതി 45 മീറ്റര്‍ ആണ്. ഇതില്‍ കഴക്കൂട്ടം മുതല്‍ കോവളം ജംഗ്ഷന്‍ വരെ നിലവിലെ ബൈപ്പസ്സിനു 23 കിലോമീറ്റര്‍ നീളവും ടാര്‍ പരിധിയില്‍ 9 മീറ്റര്‍ വീതിയും ഉണ്ട്. നിലവിലെ റോഡിന്റെ വലതു വശത്തായിട്ടാണ് പുതിയ റോഡു വരുന്നത്. കൂടാതെ റോഡിന്റെ രണ്ടു സൈഡിലും 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകളും ഉണ്ട്. റോഡിന്റെ മധ്യഭാഗത്ത് 4 മീറ്റര്‍ ചുറ്റളവില്‍ മീഡിയനും ഉണ്ട്. സര്‍വീസ് റോഡുവരുന്ന ഭാഗത്തെ നിലവിലുള്ള മരങ്ങള്‍ ഒഴിവാക്കി നിര്‍മാണം നടത്തന്നമെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ പ്രധാന ആവശ്യം.

എന്നാല്‍ ഈ ഭാഗത്തെ മരങ്ങള്‍ നിലനിര്‍ത്തിയാല്‍ റോഡിന്റെ വീതി കുറയ്‌ക്കേണ്ടി വരുമെന്നും അത് തദ്ദേശവാസികളെ സാരമായി ബാധിക്കുമെന്നും കരാറുകാര്‍ പറയുന്നു. വെള്ളിയാഴ്ചയും പരിശോധനകള്‍ തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.