Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലങ്കയില്‍നിന്നുവന്ന ഹനുമാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 07:27 pm IST
in Samskriti

ജാംബവാന്‍ അംഗദന്‍ മുതലായവര്‍ മഹേന്ദ്രഗിരിയുടെ മുകളില്‍ അക്ഷമരായി ഹനുമാന്റെ പ്രത്യാഗമനം കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ചിലര്‍ ചിന്തിച്ചും ചിലര്‍ പ്രാര്‍ത്ഥിച്ചും ചിലര്‍ കഴുത്തുയര്‍ത്തി ചെവി വട്ടംപിടിച്ചും ചിലര്‍ ഹനുമാന്‍ പോയ ഭാഗത്തേക്കു തന്നെ കണ്ണുകള്‍ നട്ടും ഹനുമാന്റെ വരവിന് പ്രതീക്ഷിച്ചുനിന്നു.

അങ്ങിനെ ക്ഷമനശിച്ച് മനമുടഞ്ഞ് ആകാംക്ഷാഭരിതരായി നില്‍ക്കുന്ന അവരുടെ കാതുകളില്‍ മൂന്നുലോകവും ഉലയുന്ന രീതിയിലുള്ള ഒരു അലര്‍ച്ചയുടെ തീവ്രനാദം വന്നലച്ചു.

ശബ്ദം കേട്ട അവര്‍ എല്ലാവരും മാരുതി കാര്യംസാധിച്ചതിന്റെ ലക്ഷണമാണ് ആ തീവ്രനാദമെന്ന് തമ്മില്‍തമ്മില്‍ പറഞ്ഞു. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ പര്‍വതത്തിന്റെ മുകളില്‍ വാതാത്മജന്‍ പ്രത്യക്ഷനായി. കണ്ടിതുസീതയെ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ‘നിപപാതമഹേന്ദ്രസ്യ ശിഖരേ പാദപാകുലേ’ വൃക്ഷങ്ങള്‍ നിറഞ്ഞ മഹേന്ദ്രപര്‍വത ശിഖരത്തില്‍ തിരിച്ചുവന്നിറങ്ങി. (സുന്ദരകാണ്ഡം 57:29)

മഹേന്ദ്രപര്‍വതത്തില്‍ ഇറങ്ങിയ ശേഷം അദ്ദേഹം വാനരന്മാരോടായി പറഞ്ഞു. രാമാനുഗ്രഹത്താല്‍ സീതയെ ദര്‍ശിക്കാന്‍ സാധിച്ചു. രാവണന്റെ ലങ്കയും ഉദ്യാനവും ഞാന്‍ നശിപ്പിച്ചു. രാവണനെക്കണ്ട് സംസാരിക്കുകയും ചെയ്തു. വിവരങ്ങള്‍ ഉടനെ അറിയിക്കുന്നതിനായി നമുക്ക് ഉടനെ പുറപ്പെടാം. ഇതുകേട്ട് വാനരനായകന്മാര്‍ ഓരോരുത്തരായി ഹനുമാനെ ആലംഗനം ചെയ്തു. ചിലര്‍ ഹനുമാന്റെ വാലിന്റെ അഗ്രം ചുംബിക്കുകയും ചെയ്തു. അവരെല്ലാവരും ശ്രീരാമചന്ദ്രനെ കാണുന്നതിനായി പ്രസ്രവണപര്‍വതത്തിലേക്ക് യാത്രതിരിച്ചു. ഹനുമാനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് വാനരസംഘം ഘോഷയാത്ര പോലെ പോകുന്നത്.

വിശപ്പും ദാഹവും മൂലം ക്ഷീണിച്ച വാനരസമൂഹം മാര്‍ഗ്ഗമദ്ധ്യേയുള്ള മധുവനത്തില്‍ കയറി. മധുവനം സുഗ്രീവന്റെ കൊട്ടാരംവകയായിരുന്നു. അംഗദാനുജ്ഞയോടെ കൃതാര്‍ത്ഥോന്മത്തരായ വാനരന്മാര്‍ സസ്യസമ്പൂര്‍ണ്ണമായ ആ രാജകീയോദ്യാനത്തില്‍ കടന്ന് പക്വഫലമൂലാദികളെല്ലാം ഭക്ഷിച്ച് മധുപാനം ചെയ്ത് വിശപ്പും ദാഹവുമകറ്റി അവര്‍ ആഹ്ലാദിച്ചു. ദധിമുഖന്‍ എന്ന സുഗ്രീവന്റെ മാതുലനായ ഒരു വാനരനായിരുന്നു ആ മധുവനത്തെ സുഗ്രീവശാസന പ്രകാരം പാലനം ചെയ്തുവന്നിരുന്നത്. അതിക്രമിച്ചുകടന്ന വാനരന്മാരെ തടയുന്നതിനായി ദധിമുഖന്‍ തന്റെ കീഴിലുള്ള കാവല്‍ക്കാരായ ദണ്ഡധരന്മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. ദധിമുഖന്റെ നിര്‍ദ്ദേശാനുസരണം തടയുന്നതിന് സമീപിച്ച അവരെ വാനരന്മാര്‍ തച്ചോടിച്ചു. വാനരന്മാരുടെ മുഷ്ടിപ്രഹരങ്ങള്‍ സഹിക്കാന്‍ കഴിയാതെ അവര്‍ ഓടിമറഞ്ഞു.

ദധിമുഖന്‍ ഉടന്‍തന്നെ സുഗ്രീവസവിധത്തിലെത്തി അംഗദാദി വാനരന്മാര്‍ മധുവനത്തില്‍ പ്രവേശിച്ച് അഴിഞ്ഞാടി എല്ലാം നശിപ്പിച്ചെന്നും അതുതടയാന്‍ ചെന്ന കാവല്‍ക്കാരെ മര്‍ദ്ദിച്ചോടിച്ചെന്നും പരാതിപ്പെട്ടു. തന്റെ മാതുലനായ ദധിമുഖന്റെ പരാതികള്‍ കേട്ടപ്പോള്‍ സുഗ്രീവന്‍ സന്തോഷത്താല്‍ മതിമറന്ന് രാമനെ സമീപിച്ചുകൊണ്ടു പറഞ്ഞു. ആഞ്ജനേയാദികള്‍ കാര്യവും സാധിച്ചുവരുന്നുണ്ട്. കാര്യം സാധിച്ചില്ലായിരുന്നെങ്കില്‍ അവര്‍ മധുവനം തകര്‍ക്കുകയില്ലെന്നല്ല അതില്‍ പ്രവേശിക്കുകകൂടി ചെയ്യുകയില്ല.

ദധിമുഖനോടായി സുഗ്രീവന്‍ പറഞ്ഞു. അങ്ങ് പോയി അവരോട് ഉടന്‍ വരാന്‍ പറയുക. മറ്റുകാര്യങ്ങളില്‍ യാതൊരു ഖേദവും വേണ്ട. സുഗ്രീവനിര്‍ദ്ദേശമനുസരിച്ച് ദധിമുഖന്‍ ഉടന്‍തന്നെ ചെന്ന് അംഗദാദികളോട് വിവരം പറഞ്ഞു. ശ്രീരാമന്‍ സുഗ്രീവന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് സന്തുഷ്ടചിത്തനായി. അപ്പോഴേക്കും ഹനുമാന്‍ അംഗദന്‍ ജാംബവന്‍ തുടങ്ങിയവര്‍ രാമസവിധത്തിലെത്തിച്ചേര്‍ന്നു. ശ്രീരാമന്റെ പാദങ്ങളില്‍ അവര്‍ വീണുവണങ്ങി. സീതാസന്ദര്‍ശന വിവരങ്ങള്‍ വിസ്തരിച്ചുപറഞ്ഞ് ഹനുമാന്‍ ചൂഡാമണി രാമകരങ്ങളില്‍ ഏല്പിച്ചു. ചൂഡാമണി വാങ്ങി അതിനെ നെഞ്ചോട് ചേര്‍ത്തുവെച്ചുകൊണ്ട് രാമന്‍ സീതാസ്മരണയില്‍ മുഴുകി വിലപിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.