Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരങ്ങള്‍ തീര്‍ത്ത ഭഗവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 08:23 pm IST
in Samskriti

ഞാനാണ് കൃഷ്ണന്റെ അടുത്തയാളെന്ന് പലര്‍ക്കും തോന്നുന്നത് സ്വഭാവികമാണ്. ഭഗവാന്‍ എല്ലാവരോടും ഒരുപോലെ പെരുമാറുന്നു അതുതന്നെകാരണം. ഇതെല്ലാം തീര്‍ക്കുവാന്‍ പറ്റിയ സംഭവം ഭഗവാനുമായി അടുത്തവര്‍ക്ക് മുന്നില്‍നടന്നു. അതോടെ അങ്കാരമെല്ലാംതന്നെ ഒതുങ്ങി.

സത്യഭാമയുടെ മടിയില്‍ കിടന്ന് ഭഗവാന്‍ ഒന്നുറങ്ങി. ആസമയത്താണ് സത്യഭാമയ്‌ക്ക് തോന്നിയത് ശ്രീകൃഷ്ണന്റെ സര്‍വ കടാക്ഷവും തനിക്ക് മാത്രമാവുമെന്ന്. സത്യഭാമയുടെ മനസ്സില്‍ ഉദിച്ചതോന്നല്‍ അറിഞ്ഞ് ആ മയക്കത്തില്‍ കിടന്ന് ഭഗവാന്‍ ഒന്നു പുഞ്ചിരിച്ചു.

അന്തഃപ്പുരത്തിന് വെളിയില്‍ ആ സമയത്ത് സര്‍വശക്തിയും തനിക്കാണ് എന്ന അഹങ്കാരവുമായി സുദര്‍ശന ചക്രം.

ഏറ്റവും വേഗത്തില്‍ പറക്കാനാവുന്നയാള്‍ താനാണെന്ന് ഗരുഡനും തോന്നാതിരുന്നില്ല. അഹങ്കാരികളെയെല്ലാം പാഠംപഠിപ്പിക്കുകയായിരുന്നു ഭഗവാന്‍.

ഗരുഡനോട് ഭഗവാന്‍ പറഞ്ഞു. വേഗം കിഷ്‌ക്കിന്ധയില്‍ചെന്ന് ഹനുമാനോട് പറയണം ശ്രീരാമന്‍ കാത്തിരിക്കുന്നു ഉടനെ വരണമെന്ന്. ചക്രായുധത്തിനോട് ഒരാളേയും അകത്തേയ്‌ക്ക് കടത്തിവിടരുതെന്ന് ഭഗവാന്‍ പ്രത്യേകം പറഞ്ഞ് ചട്ടംകെട്ടി.

ചക്രവും, ഹനുമാനും ഭഗവാന്‍ ഏല്‍പ്പിച്ച ജോലിയില്‍മുഴുകി. ശ്രീകൃഷ്ണന്‍ സത്യഭാമയോട് പറഞ്ഞു; ഹനുമാന്‍ വരുന്നുണ്ട് സീതയേയും രാമനേയും കാണാന്‍. അതിനാല്‍ നീയൊന്ന് സീതയുടെ വേഷം കെട്ടിനോക്ക്. ഗരുഡന്‍ താമസിയാതെതന്നെ കിഷ്‌ക്കിന്ധയില്‍ചെന്ന് ഹനുമാനോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ശരിഞാന്‍ വന്നേക്കാമെന്ന് പറഞ്ഞ്് ഹനുമാന്‍ രാമ നാമത്തില്‍ മുഴുകി. നിമിഷനേരംകൊണ്ട് ഭഗവാന്റെ അന്തഃപ്പുരത്തിന് മുന്നില്‍ ഹനുമാനെത്തി. ആ സമയംകൊണ്ട് സീതയുടെ വേഷമണിഞ്ഞ് സത്യഭാമ ഒരുങ്ങിത്തീര്‍ന്നില്ല.

ഉടനെ രുഗ്മിണിയെനോക്കി ഭഗവാന്‍ പറഞ്ഞു സീതയായി വരുവാന്‍. വളരെപ്പെട്ടന്നുതന്നെ സീതയായി രുഗ്മിണിയെത്തി. സത്യഭാമ നാണിച്ചുനിന്നുപോയി. പിന്നെ അന്തഃപ്പുരത്തില്‍ എത്തിയ ഹനുമാനെ സുദര്‍ശന ചക്രം തടഞ്ഞു. ഹനുമാന്‍ രാമഭക്തിയാല്‍ ചക്രത്തിനെ തന്റെ കൈപ്പിടിയില്‍ ഒതുക്കി. അന്തഃപ്പുരത്തില്‍ ചെന്നപ്പോള്‍ സര്‍വ്വ ശക്തനായി, കോദണ്ഡപാണിയായി, സീതാസമേതമുള്ള അവതാരം ഹനുമാന് കാണിച്ചുകൊടുത്തു. ആസമയം ഭഗവാന്‍ ഹനുമാന്റെ കൈയിലേക്ക് സൂക്ഷിച്ചുനോക്കി. സര്‍വ്വശക്തനായ ചക്രം ഹനുമാന്റെ കൈയിലാണ്. താമസിയാതെ ഹനുമാന്‍ ചക്രത്തിനെ എടുത്ത് നിലത്തെറിഞ്ഞു. അതോടെ സുദര്‍ശനചക്രത്തിന്റെ അഹങ്കാരമെല്ലാം അമ്പേതീര്‍ന്നു. ഹനുമാനാകട്ടേ ഭഗവാന്റെ അനുഗ്രഹവും വാങ്ങി പുറപ്പെട്ടു.

ഗരുഡന്‍ അപ്പോഴേയ്‌ക്കും ഭഗവാനുമുന്നില്‍ വന്നു. ഉടനെ എത്താമെന്ന് ഹനുമാന്‍ പറഞ്ഞതായി അറിയിച്ചു. ഭഗവാനപ്പോള്‍ മെല്ലെചിരിച്ചുകൊണ്ടു പറഞ്ഞു. ഹനുമാന്‍ വന്ന് കാര്യങ്ങള്‍ നടത്തി തിരിച്ച് കിഷ്‌ക്കിന്ധയിലുമെത്തി. ഗരുഡന്‍ നിന്നേടത്തുനിന്നും വല്ലാതായി. അങ്ങനെ ഭഗവാന്‍ ഒരേസമയം മൂന്നുപേരുടേയും അഹങ്കാരം തുടച്ചുനീക്കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.