Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാരങ്ങള്‍ ലംഘിക്കാനുള്ളതല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 08:18 pm IST
inSamskriti

ഈശ്വരീയശക്തിയെ പലതരത്തിലായി വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. അതിനെയെല്ലാം തള്ളി പറയുന്നവരും ധാരാളം. സത്യത്തിനപ്പുറം കടന്ന് മുന്നേറാന്‍ ആര്‍ക്കുമാവില്ല. ഇതെല്ലാം പ്രപഞ്ചസത്യം തന്നെയാണ്. വ്യക്തതനിറഞ്ഞ തത്വങ്ങളാണ് നമുക്ക് മുന്നിലുള്ളത് അതെല്ലാം അംഗീകരിക്കുക എന്നതാണ് മഹത്തായകര്‍ത്തവ്യം. എതിര്‍ക്കുന്നവരെല്ലാം സ്വാനുഭവത്തിലൂടെ പഠിക്കും. അത് സത്യംതന്നെയാണ്. അതിനെല്ലാം കണ്ണീരിന്റെ നനവും കാണും.

അവിശ്വാസി ഒരിക്കല്‍ പരമ ഭക്തനായിമാറും. നമുക്കെല്ലാം ചെറുപ്പകാലത്ത് ലഭിക്കുന്ന പാഠങ്ങള്‍ പിന്തുടരും. അത് ഒരുപക്ഷേ ആജീവനാന്തം നിലനില്‍ക്കും. പുലര്‍ച്ചെ കുളിച്ച് ഈറനോടെ ക്ഷേത്രദര്‍ശനം നടത്തുക, നാമം ജപിക്കുക, പ്രദക്ഷിണം വയ്‌ക്കുക ഇങ്ങനെ ആരംഭിക്കുകയാണ് നമ്മുടെ ഓരോദിനവും. അനുഭവംകൊണ്ട് വിശ്വാസിയായവര്‍ ധാരാളമുണ്ട്. അന്യനാട്ടില്‍ പോയവര്‍ക്കായിരിക്കും നല്ല നല്ല അനുഭവങ്ങള്‍.

നാട്ടിന്‍ പുറങ്ങളില്‍ പലതരത്തിലുള്ള കീഴാചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മദ്ധ്യകേരളത്തിലെ ഒരു ക്രിസ്ത്യന്‍ പള്ളി. ഒരുകാലത്ത് അത് ക്ഷേത്രമായിരുന്നിരിക്കാം. അതിനാല്‍ ആ നാട്ടിലെ എല്ലാവരും പള്ളിയില്‍ പോകും. വിശിഷ്യാപെരുന്നാളിന് നിര്‍ബന്ധമായും. വഴിപാടുകള്‍ നടത്തും. ഇന്നും പെരുന്നാളിന് ക്ഷേത്രത്തില്‍ നടക്കുന്നപോലുള്ള ആചാരം നിലനില്‍ക്കുന്നുണ്ട്. അവിടുത്തെ അമ്പ് എഴുന്നള്ളിപ്പ് പ്രശസ്തമാണ്. പ്രദക്ഷിണം പുറപ്പെടുമ്പോള്‍ കുത്തുവിളക്കെടുക്കുകപതിവുണ്ട്. അതാകട്ടെ ഒരു ഹിന്ദുതറവാട്ടിലെ ഒരംഗവും.

ഇതെല്ലാം അനാചാരമാണെന്ന് പള്ളിയിലെ പുത്തന്‍ തലമുറക്കാര്‍ പറഞ്ഞു. അന്നത്തെ പുരോഹിതനും അവര്‍ക്കൊപ്പംചേര്‍ന്നു. ഇതൊക്കെ വെറും അന്ധവിശ്വാസമാണെന്നന്നവര്‍ തറപ്പിച്ചു പറഞ്ഞു. കാരണവന്മാര്‍ അതിനെ തിരുത്താന്‍ നോക്കിയെങ്കിലും ആരും വകവച്ചില്ല. യുവ രക്തക്കാര്‍ക്കാവുമല്ലോ ശക്തി. ഒന്നും പറഞ്ഞില്ല. വരുംപോലെ വരട്ടേ എന്നായി കാരണവന്മാരും. അക്കൊല്ലാം പതിവുതെറ്റിച്ച് കുത്തുവിളക്കൊഴിവാക്കിയായിരുന്നു തിരുനാള്‍ പ്രദക്ഷിണം.

വലിയ പ്രശ്‌നമൊന്നുമില്ലാതെ പ്രദക്ഷിണം സമംഗളം പര്യവസാനിച്ചു. തിരുനാള്‍ ഈ ഒരുദിവസം മാത്രമല്ല. അന്യനാട്ടുകാരെല്ലാം വരുന്നതിന്നാല്‍ കുറച്ചധികം ദിവസം അതുനീണ്ടുനില്‍ക്കും. അന്നുരാത്രി നടന്നകാര്യങ്ങള്‍ ഓര്‍ത്താല്‍ ആ നാട്ടുകാര്‍ ഇന്നും വിറയ്‌ക്കും. ഭീകരതയുടെ ദൃശ്യമായിരുന്നു. അവിടെകണ്ടത്. ആ പള്ളിയുടെപരിസരം കൊടുങ്കാറ്റിന്റെ താണ്ഡവമായിരുന്നു. മലയുടെ പരിസരത്തുള്ള കൃഷിയടക്കമുള്ള വിളകളെല്ലാം ആനക്കൂട്ടംവന്ന് തകര്‍ക്കുന്നപോലെ, ആ കൊച്ചുനാടിനെ കാറ്റ് തകര്‍ത്തു തരിപ്പണമാക്കി.

വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി. പള്ളി പരിസരത്തെ താല്ക്കാലിക കച്ചവടക്കാര്‍ ഒരുക്കിയിരുന്ന സ്റ്റാളുകള്‍ക്കു സംഭവിച്ചതെന്താവുമെന്ന് പറയാനില്ല. നെഞ്ചത്തടിച്ചു കരയുകയായിരുന്നു അവര്‍.

ആ പ്രദേശത്തേയ്‌ക്ക് കറന്റ് പുനഃസ്ഥാപിക്കാന്‍ ഒരാഴ്ചയിലേറെ വേണ്ടിവന്നു. പുരോഹിതനടക്കം ഉത്സാഹ കമ്മറ്റിക്കാര്‍ വരെ അവിടുത്തെ മഹാശക്തിക്ക് മുന്നില്‍വന്ന് തെറ്റു പറഞ്ഞു. മേലില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് ആനാട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.