Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാരങ്ങള്‍ ലംഘിക്കാനുള്ളതല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 08:18 pm IST
in Samskriti

ഈശ്വരീയശക്തിയെ പലതരത്തിലായി വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. അതിനെയെല്ലാം തള്ളി പറയുന്നവരും ധാരാളം. സത്യത്തിനപ്പുറം കടന്ന് മുന്നേറാന്‍ ആര്‍ക്കുമാവില്ല. ഇതെല്ലാം പ്രപഞ്ചസത്യം തന്നെയാണ്. വ്യക്തതനിറഞ്ഞ തത്വങ്ങളാണ് നമുക്ക് മുന്നിലുള്ളത് അതെല്ലാം അംഗീകരിക്കുക എന്നതാണ് മഹത്തായകര്‍ത്തവ്യം. എതിര്‍ക്കുന്നവരെല്ലാം സ്വാനുഭവത്തിലൂടെ പഠിക്കും. അത് സത്യംതന്നെയാണ്. അതിനെല്ലാം കണ്ണീരിന്റെ നനവും കാണും.

അവിശ്വാസി ഒരിക്കല്‍ പരമ ഭക്തനായിമാറും. നമുക്കെല്ലാം ചെറുപ്പകാലത്ത് ലഭിക്കുന്ന പാഠങ്ങള്‍ പിന്തുടരും. അത് ഒരുപക്ഷേ ആജീവനാന്തം നിലനില്‍ക്കും. പുലര്‍ച്ചെ കുളിച്ച് ഈറനോടെ ക്ഷേത്രദര്‍ശനം നടത്തുക, നാമം ജപിക്കുക, പ്രദക്ഷിണം വയ്‌ക്കുക ഇങ്ങനെ ആരംഭിക്കുകയാണ് നമ്മുടെ ഓരോദിനവും. അനുഭവംകൊണ്ട് വിശ്വാസിയായവര്‍ ധാരാളമുണ്ട്. അന്യനാട്ടില്‍ പോയവര്‍ക്കായിരിക്കും നല്ല നല്ല അനുഭവങ്ങള്‍.

നാട്ടിന്‍ പുറങ്ങളില്‍ പലതരത്തിലുള്ള കീഴാചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മദ്ധ്യകേരളത്തിലെ ഒരു ക്രിസ്ത്യന്‍ പള്ളി. ഒരുകാലത്ത് അത് ക്ഷേത്രമായിരുന്നിരിക്കാം. അതിനാല്‍ ആ നാട്ടിലെ എല്ലാവരും പള്ളിയില്‍ പോകും. വിശിഷ്യാപെരുന്നാളിന് നിര്‍ബന്ധമായും. വഴിപാടുകള്‍ നടത്തും. ഇന്നും പെരുന്നാളിന് ക്ഷേത്രത്തില്‍ നടക്കുന്നപോലുള്ള ആചാരം നിലനില്‍ക്കുന്നുണ്ട്. അവിടുത്തെ അമ്പ് എഴുന്നള്ളിപ്പ് പ്രശസ്തമാണ്. പ്രദക്ഷിണം പുറപ്പെടുമ്പോള്‍ കുത്തുവിളക്കെടുക്കുകപതിവുണ്ട്. അതാകട്ടെ ഒരു ഹിന്ദുതറവാട്ടിലെ ഒരംഗവും.

ഇതെല്ലാം അനാചാരമാണെന്ന് പള്ളിയിലെ പുത്തന്‍ തലമുറക്കാര്‍ പറഞ്ഞു. അന്നത്തെ പുരോഹിതനും അവര്‍ക്കൊപ്പംചേര്‍ന്നു. ഇതൊക്കെ വെറും അന്ധവിശ്വാസമാണെന്നന്നവര്‍ തറപ്പിച്ചു പറഞ്ഞു. കാരണവന്മാര്‍ അതിനെ തിരുത്താന്‍ നോക്കിയെങ്കിലും ആരും വകവച്ചില്ല. യുവ രക്തക്കാര്‍ക്കാവുമല്ലോ ശക്തി. ഒന്നും പറഞ്ഞില്ല. വരുംപോലെ വരട്ടേ എന്നായി കാരണവന്മാരും. അക്കൊല്ലാം പതിവുതെറ്റിച്ച് കുത്തുവിളക്കൊഴിവാക്കിയായിരുന്നു തിരുനാള്‍ പ്രദക്ഷിണം.

വലിയ പ്രശ്‌നമൊന്നുമില്ലാതെ പ്രദക്ഷിണം സമംഗളം പര്യവസാനിച്ചു. തിരുനാള്‍ ഈ ഒരുദിവസം മാത്രമല്ല. അന്യനാട്ടുകാരെല്ലാം വരുന്നതിന്നാല്‍ കുറച്ചധികം ദിവസം അതുനീണ്ടുനില്‍ക്കും. അന്നുരാത്രി നടന്നകാര്യങ്ങള്‍ ഓര്‍ത്താല്‍ ആ നാട്ടുകാര്‍ ഇന്നും വിറയ്‌ക്കും. ഭീകരതയുടെ ദൃശ്യമായിരുന്നു. അവിടെകണ്ടത്. ആ പള്ളിയുടെപരിസരം കൊടുങ്കാറ്റിന്റെ താണ്ഡവമായിരുന്നു. മലയുടെ പരിസരത്തുള്ള കൃഷിയടക്കമുള്ള വിളകളെല്ലാം ആനക്കൂട്ടംവന്ന് തകര്‍ക്കുന്നപോലെ, ആ കൊച്ചുനാടിനെ കാറ്റ് തകര്‍ത്തു തരിപ്പണമാക്കി.

വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി. പള്ളി പരിസരത്തെ താല്ക്കാലിക കച്ചവടക്കാര്‍ ഒരുക്കിയിരുന്ന സ്റ്റാളുകള്‍ക്കു സംഭവിച്ചതെന്താവുമെന്ന് പറയാനില്ല. നെഞ്ചത്തടിച്ചു കരയുകയായിരുന്നു അവര്‍.

ആ പ്രദേശത്തേയ്‌ക്ക് കറന്റ് പുനഃസ്ഥാപിക്കാന്‍ ഒരാഴ്ചയിലേറെ വേണ്ടിവന്നു. പുരോഹിതനടക്കം ഉത്സാഹ കമ്മറ്റിക്കാര്‍ വരെ അവിടുത്തെ മഹാശക്തിക്ക് മുന്നില്‍വന്ന് തെറ്റു പറഞ്ഞു. മേലില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് ആനാട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.