Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇത് മന്ത്രിയുടെ മണ്ഡലം, ഇവിടെ റോഡ് യാത്ര ഭയാനകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:44 pm IST
in Kottayam

കോട്ടയം: നഗരത്തില്‍ പ്രധാനവഴികള്‍ തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയായില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മണ്ഡലമായ കോട്ടയത്തെ അവസ്ഥയാണിത്. ബേക്കര്‍ ജംഗ്ഷന്‍, നാഗമ്പടം എന്നീ ഭാഗങ്ങളിലെറോഡുകളാണ് തകര്‍ന്ന് കിടക്കുന്നത്. ചെറിയ കുഴികളുണ്ടായിരുന്ന റോഡില്‍ ഇപ്പോള്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.

പ്രധാന റോഡുകളായ എംസി റോഡിലെയും, കെകെ റോഡിലെയും കുഴികള്‍ യാത്രക്കാര്‍ക്ക് വലിയ ഭീഷണിഉയര്‍ത്തുന്നു. ബേക്കര്‍ ജംഗ്ഷന്‍ മുതല്‍ നാഗമ്പടം, ചൂട്ടുവേലി ഭാഗത്തേക്കുള്ള റോഡ് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഓട നിര്‍മ്മാണം ഇത് വരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഓട നിര്‍മ്മാണത്തിന് വേണ്ടി പൊളിച്ച റോഡില്‍ വാഹനങ്ങള്‍ക്ക്‌വെല്ലുവിളി ഉയര്‍ത്തും വിധമാണ് കാര്യങ്ങള്‍. അറ്റകുറ്റപണികള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ച അവസ്ഥയിലാണ്. മൂന്ന് മാസം മുമ്പ് തുടങ്ങിയ നിര്‍മ്മാണമാണ് അവതാളത്തില്‍ ആയിരിക്കുന്നത്. ഭാരവണ്ടികളും മറ്റും കുഴിയിലൂടെ പോകുന്നതിനാല്‍ വലിയ ഗതാഗതകുരുക്കും ഉണ്ടാകുന്നു.

നാഗമ്പടം ഭാഗത്തുള്ള സ്റ്റേഡിയം റോഡ്, പാലം, ചൂട്ടുവേലി റോഡുകളുടെ അവസ്ഥയും ദുരിതം വിതയ്‌ക്കുന്നു. കൈവരി പോലുമില്ലാത്ത റോഡില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നു. സമീപത്തെ കുഴികളില്‍ ചാടാതിരിക്കാന്‍ ബസുകളും, ലോറികളും വെട്ടിച്ച് മാറ്റുന്നതിനിടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഒരുപോലെ അപകടഭീഷണി ഉയര്‍ത്തുകയാണ്. ചൂട്ടുവേലി റോഡില്‍ ഒന്നരമാസമായിട്ടും കുഴികള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. പൈപ്പ് പൊട്ടി ജലം ഒഴുകുന്നത് റോഡിലെ കുഴികള്‍ രൂപപ്പെടാന്‍ സാധ്യത ഉണ്ടാക്കുന്നു. റോഡ് ടാറിംഗിലെ അപാകതയും ജല അതോര്‍ട്ടിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതും ഓടകളുടെ നിര്‍മ്മാണം തുടങ്ങിയ നടപടികള്‍ക്കുവേണ്ടി റോഡ് കുത്തിപ്പൊളിക്കുന്നതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ബസു ള്‍പ്പെടെ അപകടത്തില്‍ പെടുകയും തലനാരിഴയ്‌ക്ക് യാത്രക്കാര്‍ രക്ഷപെടുകയുമായിരുന്നു. ഇതുവഴി യാത്രചെയ്യുന്നവരുടെ നടുവൊടിക്കുന്ന വിധമാണ് നിലവിലെ സാഹചര്യങ്ങള്‍. കോട്ടയത്തിന്റെ എംഎല്‍എ ആയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മണ്ഡലത്തിലെ ദയനീയാവസ്ഥയാണ് ഇവിടെ കാണുന്നത്.

കുറവിലങ്ങാട്: കോഴായില്‍ എം.സി റോഡില്‍കലുങ്കുനിര്‍മ്മാണത്തിനായി റോഡ് പൊളിച്ചിട്ടഭാഗത്തെ ചെളിക്കുഴിയില്‍ നിരവധിതവണവാഹനങ്ങള്‍ ചെളിയില്‍താഴ്ന്നിട്ടും കെഎസ്ടിപി കരാറുകാരന്‍തിരിഞ്ഞുനോക്കിയില്ല.

ഒടുവില്‍ തടികയറ്റിവന്ന ലോറിനിയന്ത്രണംവിട്ടുമറിഞ്ഞുമണിക്കൂറുകള്‍ഗതാഗതംമുടങ്ങി. കോഴായിലെ ജില്ലാകൃഷിത്തോട്ടത്തിനുസമീപത്ത് ബുധനാഴ്ച പുലര്‍ച്ച ആറിനായിരുന്നു അപകടം. കലുങ്കുനിര്‍മ്മാണസ്ഥലത്ത് മഴപെയ്ത് വെള്ളക്കെട്ടുണ്ടായതിനേത്തുടര്‍ന്ന് രണ്ടുദിവസമായി വാഹനങ്ങള്‍താഴുന്നത് പതിവ് സംഭവമായിരുന്നു.

കെഎസ്ടിപി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് തദ്ദേശവാസികള്‍ ആരോപിച്ചു. അപകടവിവരമറിഞ്ഞ് കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

Kerala

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

India

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

പുതിയ വാര്‍ത്തകള്‍

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.