Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാന്‍ പാര്‍ലമെന്റ് താലിബാന്‍ ആക്രമിച്ചു 7 ഭീകരരെ വധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 11:00 pm IST
in World

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റ് അന്താരാഷ്‌ട്ര ഇസ്‌ലാമിക ഭീകര സംഘടനയായ താലിബാന്‍ ആക്രമിച്ചു. പുതിയ പ്രതിരോധമന്ത്രിയെ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണം നടത്താനെത്തിയ ഏഴു ഭീകരരെ സൈന്യം വെടിവച്ചുകൊന്നു.

പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരെന്ന് സര്‍ക്കാരും ഭാരതീയര്‍ സുരക്ഷിതരെന്ന് ഭാരത സ്ഥാനപതി അമര്‍ സിന്‍ഹയും അറിയിച്ചു.

ഇന്നലെ രാവിലെ പാര്‍ലമെന്റ് നടപടികള്‍ തുടങ്ങിയതിനു പിന്നാലെയാണ് സംഭവം. പ്രതിരോധമന്ത്രി മുഹമ്മദ് മസൂം സ്റ്റനെക്‌സായിയെ സ്വീകരിക്കാന്‍ അംഗങ്ങള്‍ തയാറെടുക്കുന്നതിനിടെയാണ് ആക്രമണം തുടങ്ങിയത്. മന്ദിരത്തിനു പുറത്ത് കാറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചതിനു പിന്നാലെ വെടിയുതിര്‍ത്ത് ഏഴു ഭീകരര്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇവരുടെ കൈവശം ഗ്രനേഡുകളും, റോക്കറ്റ് ലോഞ്ചറുകളും അടക്കം ആയുധങ്ങളുമുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. മുജാഹിദുകള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചുവെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററില്‍ കുറിച്ചു.

2012ലും താലിബാന്‍ അഫ്ഗാന്‍ പാര്‍ലമെന്റിനും നിരവധി നയതന്ത്ര കാര്യാലയങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നാറ്റോ സേന അഫ്ഗാന്‍ വിട്ടശേഷം താലിബാന്‍ ആക്രമണങ്ങളില്‍ ഇതുവരെ 1,000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഈ സമയത്തേക്കാള്‍ അധികമാണിത്. അതേസമയം, റംസാന്‍ മാസത്തില്‍ സിവിലിയന്മാര്‍ക്കു നേരെയുള്ള ആക്രമണം ഒഴിവാക്കണമെന്ന മതപണ്ഡിതരുടെ വാക്ക് മുഖവിലയ്‌ക്കെടുക്കാതെയാണ് താലിബാന്‍ നടപടി.

പ്രധാനമന്ത്രി അപലപിച്ചു

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിന്റെ നേര്‍ക്കുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. അഫ്ഗാന്‍ പാര്‍ലമെന്റിന്റെ നേര്‍ക്ക് നടന്ന ആക്രമണം അധമവും ഭീരുത്വം നിറഞ്ഞതുമായ നടപടിയാണെന്നും ജനാധിപത്യത്തില്‍ അത്തരം ആക്രമണങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വേളയില്‍ അഫ്ഗാന്‍ ജനതയോടൊപ്പം ഭാരതവും തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ജില്ലയുടെ നിയന്ത്രണം പിടിച്ചെടുത്തു

കാബൂള്‍: വടക്കന്‍ കുണ്ടുസ് പ്രവിശ്യയിലെ രണ്ടാമത്തെ ജില്ലയും കനത്ത യുദ്ധത്തിനുശേഷം താലിബാന്‍ പിടിച്ചെടുത്തു. ദാസ്തി ആര്‍ച്ചി ജില്ലയില്‍ നാലുഭാഗത്ത് നിന്നുമുള്ള ആക്രമണത്തിനെതിരെ ശക്തമായി പൊരുതിയെങ്കിലും വിജയിക്കാനായില്ലെന്ന് പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് യൂസഫ് അയൂബി പറഞ്ഞു. ഈ മേഖലയിലെ 1,50,000 കുടുംബങ്ങള്‍ക്ക് ഇവിടെ നിന്നും രക്ഷപ്പെടാനാവാത്ത അവസ്ഥയാണുള്ളത്. ഒരു ജില്ല പിടിച്ചെടുത്തതായി താലിബാനും വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

Kerala

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

പുതിയ വാര്‍ത്തകള്‍

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.