Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഴകിയ പോത്തിറച്ചി വിറ്റ അനധികൃത കട അടപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2015, 10:39 pm IST
in Kottayam

കുമരകം: മൂന്നുദിവസം പഴക്കമുള്ള പോത്തിറച്ചിയും ആഴ്ചകള്‍ പഴക്കമുള്ള ഇറച്ചിയും വില്‍ക്കുന്ന കട പോ ലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് അടപ്പിച്ചു. പഴകിയ ഇറച്ചി വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ എത്തുകയും പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് കുമരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം. ജോസഫ് എത്തി ബോട്ടുജെട്ടിക്ക് സമീപം ഷാപ്പുംപടിയിലുള്ള ഇറച്ചിക്കട ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചുപൂട്ടിയത്. കടയ്‌ക്ക് ലൈസന്‍സ് ഇല്ല. പഴകിയ ഇറച്ചി പിന്നീട് പരിസരത്ത് ജെസിബി ഉപയോഗിച്ചെടുത്ത കുഴിയില്‍ ഇട്ടുമൂടി.

ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബിജെപി പ്രവര്‍ത്തകര്‍ എത്തി തര്‍ക്കമുണ്ടായപ്പോള്‍ കുമരകം പോ ലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എ. ഷെരീഫ്, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എന്നിവര്‍ എത്തുകയായിരുന്നു. പഴകിയ ഇറച്ചികളില്‍ പുഴുക്കളും നുരയ്‌ക്കുന്നുണ്ടായിരുന്നു. ഇറച്ചികടകളില്‍ പരിശോധന നടത്തിയപ്പോഴാണ് ഫ്രീസറിനകത്തുനിന്നും 200 കിലോയിലധികം വരുന്ന ആഴ്ചകള്‍ പഴക്കമുള്ള ഇറച്ചി കണ്ടെടുത്തത്. പഴക്കംമൂലം ഇറച്ചി കറുപ്പ്‌നിറത്തിലും പൂപ്പല്‍ പിടിച്ച അവസ്ഥയിലമെത്തിയിരുന്നു. കദളിക്കാട്ടുമാലി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. പ്രശ്‌നം വിവാദവും നാട്ടുകാരില്‍ വന്‍ പ്രതിഷേധവും ഉടലെടുത്തതോടെ ഉടമസ്ഥന്‍ കടയിലേക്ക് വന്നില്ല. സിപിഎം ബോട്ടുജെട്ടി ബ്രാഞ്ച് സെക്രട്ടറിയാണ് രാജേഷ്.

ഞായറാഴ്ച മാത്രം വില്പനയുള്ള ഈ കടയില്‍ നിന്നാ ണ് പടിഞ്ഞാറന്‍ മേഖലയിലെ മിക്ക കടകളിലേക്കും ഇറച്ചിയെത്തുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ കശാപ്പു ചെയ്യാനുള്ള മൃഗങ്ങളെ നാലഞ്ചു ദിവസം മുമ്പ് കടയ്‌ക്കു സമീപമുള്ള പറമ്പില്‍ കൊണ്ടുവന്നു തളയ്‌ക്കും. ഇങ്ങനെ കൊണ്ടുവന്നതില്‍ ആകെ ഉണ്ടായിരുന്ന ദിവസം ചത്തു കിടന്നതായി സമീപവാസികള്‍ പറയുന്നു. ആ പോത്തിനെ അവിടെയിട്ടുതന്നെ കശാപ്പ്‌ചെയ്തു ഫ്രീസറില്‍ സൂക്ഷിച്ചുവരികയായിരുന്നു. ഇതറിഞ്ഞ ചില നാട്ടുകാര്‍ പരസ്പരം പറഞ്ഞാണ് ഇക്കാര്യം പറത്തറിയുന്നത്. ചിലര്‍ കടയുടമയോട് പറഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞതായും പറയുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വിവാദമായത്. ചത്ത പോത്തിന്റെ ഇറച്ചി പലസ്ഥലങ്ങളിലുമുള്ള കടകള്‍ വഴി വീടുകളിലെത്തിയിട്ടുള്ളതായും സംശയിക്കുന്നു. ഈ ഇറച്ചി കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായാല്‍ കടയുടമയ്‌ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി. പഴകിയ ഇറച്ചി വില്പന നടത്തിയെന്നറിഞ്ഞ് രാവിലെ വാങ്ങിയ ഇറച്ചിയുമായി നാട്ടുകാര്‍ തിരികെ കടയിലെത്തി ഇറച്ചിയുടെ വില തിരികെ വാങ്ങി. മറ്റ് കടകളില്‍ വില്‍ക്കാന്‍ കൊണ്ടുപോയ ഇറച്ചിയില്‍ ചില ചെറുകിട കച്ചവടക്കാര്‍ തിരികെ കൊ ണ്ടുവന്നു. കടയ്‌ക്കു സമീപം വന്‍ ജനാവലിയും തടിച്ചുകൂടി. അധികൃതരുടെയും ബിജെ പി പ്രവര്‍ത്തകരുടെയും നിര്‍ ദ്ദേശപ്രകാരം മുഴുവന്‍ ഇറച്ചിയും ജെസിബി ഉപയോഗിച്ച് കടയ്‌ക്കുസമീപം കുഴിയെടുത്ത് മൂടി.

ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എന്‍. ജയകുമാര്‍, ജനറല്‍സെക്രട്ടറി സതീഷ് കാരിവേലില്‍, അഭിലാഷ് ശ്രീനിവാസന്‍, എസ്. വിഷ്ണു, സുരേഷ് കരിവേലില്‍, കെ.എന്‍. സനീഷ് എന്നിവര്‍ പ്രതിഷേത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

Kerala

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.