Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടിവ്യവസായികളെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ് കൂടുതല്‍ ഇരകള്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 09:55 pm IST
in Kollam

കൊല്ലം: ഉന്നത രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥപ്രമുഖരുടെ ഒത്താശയോടെയും ജില്ലയില്‍ കശുവണ്ടിവ്യവസായികളെ കബളിപ്പിച്ചു നടത്തിയ വന്‍തട്ടിപ്പിന്റെ വിവരങ്ങള്‍ വെളിച്ചത്തുവന്നതോടെ തട്ടിപ്പിന് ഇരകളായ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്.

തട്ടിപ്പിന് നേതൃത്വം നല്‍കിയ അടൂര്‍ മണക്കാല പുതിയവിള സിന്ധുഭവനില്‍ ശരത്ചന്ദ്രന്‍, ഭാര്യ ലക്ഷ്മിഭാസ്‌കരന്‍, ഭാര്യാപിതാവ് കായംകുളം സ്‌നേഹാലയത്തില്‍ വേലഞ്ചിറ ഭാസ്‌കരന്‍ എന്നിവര്‍ക്ക് എതിരെ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി തട്ടിപ്പിന് ഇരകളായവര്‍ ചേര്‍ന്ന് രൂപീകരിച്ച കാഷ്യൂ പ്രോസസേഴ്‌സ് ഫോറം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

കൊല്ലം മോര്‍ അബു കാഷ്യൂസ് ഉടമ തോമസ് വൈദ്യന്‍ എന്നയാള്‍ ഉള്‍പ്പെടെ നിരവധി പേരാണ് തട്ടിപ്പു സംഘത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തായതോടെ പരാതിയുമായി എത്തിയിരിക്കുന്നത്. തോട്ടണ്ടി ഇറക്കുമതി വാഗ്ദാനം വിശ്വസിച്ച് തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ വീണ തോമസ് വൈദ്യനു നഷ്ടമായത് 25 ലക്ഷം രൂപയാണ്.

ഇതിനു പുറമേയാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അടൂര്‍ ശാഖാ മാനേജരെ കബളിപ്പിച്ച് വായ്‌പാ തട്ടിപ്പിലൂടെ സംഘം 30 കോടിയോളം രൂപ കൈക്കലാക്കിയ സംഭവവും പുറത്തുവന്നത്.സംഭവത്തെ തുടര്‍ന്ന് മാനേജര്‍ സസ്‌പെന്‍ഷനിലാകുകയും, അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു.

മന്ത്രിതലത്തില്‍ ഉള്‍പ്പെടെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുമായുള്ള അടുപ്പം വിനിയോഗിച്ച് ആസൂത്രിതമായും വ്യാജരേഖകള്‍ ചമച്ചും നടത്തിയ തട്ടിപ്പിനെക്കുറിച്ച് പോലീസിലും വിവിധ കോടതികളിലും പരാതികള്‍ നല്‍കുകയും മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവരികയും ചെയ്തതോടെ സംഭവത്തിലെ മുഖ്യപ്രതിയായ ശരത്ചന്ദ്രന്‍ പരാതിക്കാര്‍ക്ക് എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വന്തം ഭാര്യ മുഖേന പോലീസില്‍ പരാതി നല്‍കിയതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതികളുടെ രാഷ്‌ട്രീയസ്വാധീനത്തിന് വഴങ്ങി കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്കു മുതിരാതെ പരാതിക്കാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുന്നതായാണ് ആക്ഷേപം.

സന്ധ്യ കാഷ്യു കമ്പനി എന്ന വ്യവസായ സ്ഥാപനത്തിന്റെ പേരില്‍ കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായികളുമായി പരിചയം സ്ഥാപിച്ച ശരത്ചന്ദ്രനും ഭാര്യാപിതാവായ വേലഞ്ചിറ ഭാസ്‌കരനും ചേര്‍ന്ന് അഫ്രിക്കന്‍ തോട്ടണ്ടി ഇറക്കുമതി ചെയ്ത് കുറഞ്ഞ നിരക്കില്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി അഡ്വാന്‍സ് കൈപ്പറ്റിയ ശേഷം വ്യവസായികളെ കബളിപ്പിച്ചാണ് അമ്പതു കോടിയോളം രൂപയുടെ തട്ടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബക്രീദ് അവധി: ബെംഗളൂരു-കണ്ണൂർ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന്

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

പുതിയ വാര്‍ത്തകള്‍

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.