Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാസ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2015, 09:17 pm IST
in Samskriti

ഒരു ദാസന് തന്റെ യജമാനന്റെ പ്രശംസയെക്കാള്‍ വലുതായി ഒന്നും നേടുവാനില്ല. പക്ഷേ രാമദാസനു പ്രശംസ മാത്രമല്ല ശ്രീരാമചന്ദ്രന്റെ പരമപ്രേമപൂര്‍വ്വമുള്ള പരിരംഭണം കൂടി ലഭിച്ചു.

ശ്രീഹനുമാന്റെ ദാസ്യഭക്തിയാല്‍ ശ്രീരാമചന്ദ്രനും ബദ്ധനായിത്തീര്‍ന്നുപോയി. അതിനാല്‍ ദാസ്യഭാവത്തിന്റെ പാരമ്യത്തില്‍ യജമാനനും ഭൃത്യനും ഒന്നായിത്തീരുന്നതാണ് നാം കാണുന്നത്.

ശ്രീരാമചന്ദ്രന്‍ രാവണവധം കഴിഞ്ഞ് അയോദ്ധ്യയില്‍ വന്ന് രാജാധിരാജനായിത്തീര്‍ന്നതിനുശേഷം തന്റെ ഭക്തന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും ധാരാളം സമ്മാനം നല്‍കി അവരെയെല്ലാം സല്‍ക്കരിച്ച് യാത്രയയച്ചു. ആ അവസരത്തില്‍ ശ്രീരാമചന്ദ്രന്‍ അനര്‍ഘമായ ഒരു മുത്തുമാല സീതയുടെ കഴുത്തിലുമണിയിച്ചു.

ലോകജനനിയായ ആ ദേവി ശ്രീരാമചന്ദ്രനണിയിച്ച ആ മാല കഴുത്തില്‍ നിന്നെടുത്തിട്ട് എല്ലാ വാനരന്മാരുടെയും ശ്രീരാമചന്ദ്രന്റെയും മുഖത്തേയ്‌ക്ക് വീണ്ടും വീണ്ടും നോക്കി. അതുകണ്ട് ഇംഗിതജ്ഞനായ ശ്രീരാമഭദ്രന്‍ അപ്പോള്‍ സീതയോടു പറഞ്ഞത്. ‘അല്ലയോ വൈദേഹി, ഭവതിക്കു കൂടുതല്‍ പ്രീതിയാരിലാണോ അവന് ഈ മാലകൊടുത്തുകൊള്‍ക’യെന്നാണ്.

അപ്പോള്‍ ആ മാല ദേവി പ്രീതിപൂര്‍വ്വം ഹനുമാനു തന്നെ കൊടുക്കുകയാണുണ്ടായത്. ആ മാലയുമണിഞ്ഞ് ഭക്തിപരവശനായി കൂപ്പുകൈകളോടുകൂടി തന്റെ അന്തികത്തില്‍ നില്‍ക്കുന്ന ഹനുമാനോടു ശ്രീരാമചന്ദ്രന്‍ പറഞ്ഞു: ”അല്ലയോ ഹനുമാന്‍, ഞാന്‍ നിന്നില്‍ ഏറ്റവും പ്രസന്നനായിത്തീര്‍ന്നിരിക്കുന്നു. ഇഷ്ടമുള്ള വരം ആവശ്യപ്പെട്ടുകൊള്ളുക. മൂന്നുലോകത്തും ദേവന്മാര്‍ക്കുപോലും കിട്ടാത്തതായ വസ്തുവായാലും ശരി അതു നിനക്കു ഞാന്‍ തരുന്നുണ്ട്.” അതുകേട്ട ഹനുമാന്‍ പറഞ്ഞത്:

”ത്വന്നാമ സ്മരതോ രാമ ന തൃപ്യതി മനോ മമ

അതസ്ത്വന്നാമ സതതം സ്മരന്‍ സ്ഥാസ്യാമി ഭൂതലേ

യാവത് സ്ഥാസ്യതി തേ നാമ ലോകേ താവത് കളേബരം

മമ തിഷ്ഠതു രാജേന്ദ്ര വരോളയം മേളഭികാംക്ഷിതഃ

‘അല്ലയോ രാജേന്ദ്ര, അങ്ങയുടെ തിരുനാമം എത്ര സ്മരിച്ചിട്ടും എന്റെ മനസ്സിന് ഒരു തൃപ്തിയും വരുന്നില്ല. അതുകൊണ്ടു ഞാന്‍ നിന്തിരുവടിയുടെ തിരുനാമം സ്മരിച്ചുകൊണ്ട് എപ്പോഴും ഭൂമിയില്‍ത്തന്നെ ഇരുന്നുകൊള്ളാം. അങ്ങയുടെ തിരുനാമം ലോകത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ആ നാമം സ്മരിക്കുന്നതിനുവേണ്ടി എന്റെ ശരീരവും നിലനില്‍ക്കണം. ഇതാണ് എനിയ്‌ക്കിഷ്ടമായ വരം’ എന്നാണ്.

ഈ രംഗം രോമാഞ്ചത്തോടുകൂടിയല്ലാതെ ഒരു ഭക്തന് സ്മരിക്കുവാന്‍ സാദ്ധ്യമല്ല. തന്റെ പ്രഭുവിന്റെ തിരുനാമ സ്മരണ മാത്രമാണു തന്റെ ജീവനശക്തിയെന്നാണല്ലോ ഈ വരപ്രാര്‍ത്ഥനയുടെ അര്‍ത്ഥം. ശ്രീരാമചന്ദ്രനാകട്ടെ ഹനുമാന്‍ തന്റെ അടിമയാണെന്നൊരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഹനുമാന്‍ അങ്ങനെയല്ല കരുതിയത്. താന്‍ എപ്പോഴും രാമന്റെ ദാസനാണെന്ന് തന്നെ അദ്ദേഹം വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സാധാരണയായി ലോകത്തില്‍ യജമാനന്മാരും ദാസന്മാരും തമ്മിലുള്ള നിലയല്ല, ഈശ്വരദാസനായ ഭക്തനും മഹാപ്രഭുവായ ഈശ്വരനും തമ്മിലുള്ളത്. ലോകത്തിലെ പ്രഭു, ദാസനെ എപ്പോഴും തന്റെ അടിമയാക്കി അസ്വതന്ത്രനാക്കി വെയ്‌ക്കുവാനാഗ്രഹിക്കുന്നു. എന്നാല്‍ മഹാപ്രഭുവായ ഈശ്വരന്‍ തന്റെ ദാസനെ സര്‍വ്വസ്വതന്ത്രനും മുക്തനുമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. അതിനുദാഹരണമാണ് ഹനുമാന്റെ പ്രാര്‍ത്ഥനയ്‌ക്കു ശ്രീരാമചന്ദ്രന്‍ നല്‍കിയ മറുപടി.

”രാമസ്തഥേതി തം പ്രാഹ മുക്തസ്തിഷ്ഠ യഥാസുഖം

കല്പാന്തേ മമ സായൂജ്യം ലപ്‌സ്യസേ നാത്ര സംശയഃ”

നിന്റെ ആഗ്രഹമനുസരിച്ച് എല്ലാം അങ്ങനെതന്നെയായിത്തീരട്ടെ. നീ ജീവന്മുക്തനായി യഥാസുഖം നിലനില്‍ക്കുക. കല്പാന്തത്തില്‍ നിനക്കെന്റെ സായൂജ്യവും ലഭിക്കും. യാതൊരു സംശയവുമില്ല. എന്നാണ് ഇവിടെ ഹനുമാനപേക്ഷിച്ച വരം രാമനാമം ലോകത്തിലുള്ളിടത്തോളം കാലം തന്റെ ശരീരം നിലനില്‍ക്കണമെന്നു മാത്രമാണ്. എന്നാല്‍ അതോടൊപ്പം ജീവന്മുക്തിയും വിദേഹമുക്തിയുംകൂടി ശ്രീരാമചന്ദ്രന്‍ ഹനുമാനു നല്‍കുകയാണുണ്ടായത്. ഇവിടെയാണ് നിഷ്‌കാമമായ ദാസ്യഭക്തിയുടെ മാഹാത്മ്യം നമുക്ക് കാണാന്‍ കഴിയുന്നത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.