Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അലക്‌സാന്‍ഡര്‍ ചക്രവര്‍ത്തിയുടെ ദയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2015, 07:37 pm IST
in Samskriti

ലോകംമുഴുവന്‍ കയ്യടക്കാനാഗ്രഹിച്ച അതുല്യപ്രഭാവനായ അലക്‌സാന്‍ഡര്‍ ചക്രവര്‍ത്തി മുപ്പത്തിമൂന്നു വര്‍ഷത്തെ ഹ്രസ്വമായ ജീവിതത്തിനുള്ളില്‍ അനേകം രാജ്യങ്ങള്‍ കീഴ്‌പ്പെടുത്തി യുദ്ധതന്ത്രത്തില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ച കൂട്ടത്തിലാണ്.

രാജ്യങ്ങള്‍ പിടിച്ചടക്കി മുന്നേറുന്ന ആദ്യഘട്ടത്തിലെ ഒരു സംഭവം ഓര്‍മ്മിക്കേണ്ടതാണ്. ഡേറിയസ് ചക്രവര്‍ത്തിയുമായി യുദ്ധത്തിനു പുറപ്പെട്ട അദ്ദേഹത്തിന് നീണ്ട മരുഭൂമിയില്‍ വളരെ ക്ലേശം അനുഭവിക്കേണ്ടതായിവന്നു. കൊടുംവെയില്‍. തീരെ വെള്ളമില്ല. എല്ലാവരും തളര്‍ന്നു. താത്ക്കാലികമായി ഒരു താവളമൊരുക്കിയ ചക്രവര്‍ത്തിയും ഭടന്മാരും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി.

ഈ ഘട്ടത്തില്‍ ഒട്ടകപ്പുറത്ത് തോല്‍ സഞ്ചികളില്‍ വെള്ളവുമായി ചിലര്‍ വരുന്നതു കണ്ടപ്പോള്‍ ചക്രവര്‍ത്തിക്കും ഭടന്മാര്‍ക്കും തെല്ലൊരാശ്വാസം തോന്നി.

നിങ്ങളാരാണ്? അടുത്തെത്തിയ അവരോട് ചക്രവര്‍ത്തി ചോദിച്ചു.

”ഞങ്ങള്‍ മാസിഡോണിയക്കാരാണ്.”

”എന്ത്, എന്റെ നാട്ടുകാരോ?” ചക്രവര്‍ത്തി സകൗതുകം ചോദിച്ചു.

ഇവിടെ കുറെയകലെ കുടിയേറിപ്പാര്‍ത്തവരാണ് ഞങ്ങള്‍. വെള്ളമില്ലാതെ ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും ഞെരുങ്ങുന്നു. ദാഹിച്ചു വലഞ്ഞ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ കുറച്ചു വെള്ളം ശേഖരിച്ചു കൊണ്ടുവരികയാണ്. അവിടന്ന് ആരായിരിക്കുമോ?

ഞാന്‍ നിങ്ങളുടെ രാജാവായ അലക്‌സാന്‍ഡര്‍ തന്നെ. ഞാനും എന്റെ പടയാളികളും വെള്ളം കിട്ടാതെ വിഷമിക്കുകയാണ്.

അലക്‌സാന്‍ഡര്‍ പറഞ്ഞുനിര്‍ത്തുന്നതിനു മുമ്പുതന്നെ അവര്‍ വ്യക്തമാക്കി.

”മരിക്കാറായ ഞങ്ങളുടെ ഓമനക്കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ വെള്ളം കൊണ്ടുപോകുന്നത്. എന്നാലും അവിടത്തേക്കു ദാഹം മാറ്റാന്‍ ഇതില്‍നിന്ന് കുറെ വെള്ളം തരാം.

ഈ കാണുന്ന ഭടന്മാര്‍ക്കൊക്കെ കൊടുക്കാന്‍ ഞങ്ങളെക്കൊണ്ടാവുകയില്ല.”

ദാഹിച്ചു തൊണ്ടവരണ്ട തന്റെ ഭടന്മാരുടെ നേര്‍ക്ക് ചക്രവര്‍ത്തി നോക്കി.

”തിരുമേനീ, അങ്ങു ദാഹം ശമിപ്പിച്ചുകൊള്ളൂ. ഞങ്ങളെപ്പറ്റി ചിന്തിക്കേണ്ട”. ചുറ്റും നിന്ന ഭടന്മാര്‍ പറഞ്ഞു മറ്റുള്ളവരും അതാവര്‍ത്തിച്ചു.

ചക്രവര്‍ത്തി തന്റെ ഭടന്മാരുടെ മുഖത്തേക്കു നോക്കി. അവശരായ അവരുടെ കണ്ണുകള്‍ വെള്ളത്തിന് യാചിക്കുന്നതുപോലെ തോന്നി.

ചക്രവര്‍ത്തി പറഞ്ഞു: ”ഇല്ല, ഞാന്‍ മാത്രം വെള്ളം കുടിക്കുകയും എന്റെ ഭടന്മാര്‍ ദാഹിച്ചുവലയുകയും… അതു വേണ്ട. എനിക്കും വെള്ളം ആവശ്യമില്ല”.

പിന്നെ ഒട്ടകപ്പുറത്ത് വന്ന കൂട്ടരോട് പറഞ്ഞു: ”പ്രജകളെ, നിങ്ങള്‍ കഴിയുന്നതും വേഗം ഈ വെള്ളം കൊണ്ടുപോയി ദാഹിച്ചു വലഞ്ഞ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു കൊടുക്കുവിന്‍. ഞാന്‍ വെള്ളത്തിന് വേറെ മാര്‍ഗം കണ്ടെത്തിക്കൊള്ളാം.”

അദ്ദേഹം അവരെ യാത്രയാക്കി.

”അവിടന്നു വിജയിച്ചാലും.” ആശീര്‍വാദം പൊഴിച്ചുകൊണ്ട് അവര്‍ ഗ്രാമത്തിലേക്ക് പോയി.

നേതാവിന്റെ ത്യാഗം അനുയായികളില്‍ ഒരു പുതുജീവന്‍ പകര്‍ന്നു. തങ്ങളുടെ സുഖദുഃഖങ്ങളില്‍ ഒരുപോലെ പങ്കുകൊള്ളുന്നവനാണ് യജമാനനെന്നറിഞ്ഞപ്പോള്‍ ആ ഭടന്മാര്‍ക്കുണ്ടായ സന്തോഷം എന്തുപറയട്ടെ.

തിരുമേനീ, നമുക്ക് മുന്നേറാം. അടുത്ത താവളത്തിലെത്തുമ്പോള്‍ വെള്ളം കിട്ടാതെ വരുകയില്ല.

അവര്‍ സോത്സാഹം നേതാവിനെ മുന്നോട്ട് നയിച്ചു.

നാം നമ്മുടെ ഹൃദയം ഉദാത്തവും ഉദാരവുമാക്കിത്തീര്‍ക്കുകയാണെങ്കില്‍ അനുയായികള്‍ സ്വയം നമ്മുടെ പിന്നില്‍ അണിനിരന്നുകൊള്ളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.