Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 08:52 pm IST
in Samskriti

160 . വിശേ്വശ്വരീ – വിശ്വത്തിന് ഈശ്വരിയായവള്‍. വിശ്വത്തെ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നവള്‍. വിശേ്വശ്വരനായ ശിവന്റെ പത്‌നിയായതുകൊണ്ടും ദേവി വിശേ്വശ്വരിയാണ്.

161 . വീരവന്ദ്യാ – വീരന്മാരാല്‍ വന്ദിക്കപ്പെടുന്നവള്‍. വീരശബ്ദത്തിന് യുദ്ധവൈദഗ്ധ്യമുള്ളവന്‍, പരാക്രമശാലി യോഗിനടന്‍, അഗ്നി, വിഷ്ണു, വീരഭദ്രന്‍ എന്നീ അര്‍ത്ഥങ്ങളുണ്ട്.

യുദ്ധവിദഗ്‌ദ്ധരും പരാക്രമശാലികളും പോര്‍ക്കലിയായ ദേവിയെ വന്ദിച്ചാരാധിച്ച് യുദ്ധങ്ങളില്‍ ജയം നേടുന്നു. യോഗസാധനകളില്‍ ഏര്‍പ്പെടുന്ന യോഗിമാര്‍ക്കു കുണ്ഡലിനീരൂപത്തില്‍ ഉള്ളിലുള്ള ദേവിയെ ഉണര്‍ത്തണമെങ്കില്‍ സാധനകളെക്കാള്‍ ആവശ്യം ദേവീ കാരുണ്യമാണ്.

അഗ്നി ദേവിയെ ആരാധിച്ചാണ് ചൂടും ജ്വാലയും നേടിയത്. വിഷ്ണുഭഗവാന്‍ രാമാവതാരത്തിലും കൃഷ്ണാവതാരത്തിലും ദേവിയെ ആരാധിക്കുന്നു. സന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുണ്ട്. വിഷ്ണു ഭഗവാനെ യോഗനിദ്രയിലാക്കുന്നതും ഉണര്‍ത്തുന്നതും യോഗമായയായ ദേവിയാണ്. വീരഭദ്രന്‍ ദേവിയുടെ അംഗരക്ഷകനായി സദാ മൂകാംബികയെ സേവിക്കുന്ന കഥ ഈ വ്യാഖ്യാനത്തിന്റെ തുടക്കത്തില്‍ പറഞ്ഞു.

ഇങ്ങനെ പലതരത്തില്‍ ദേവി വീരവന്ദ്യയാണ്.

162 . മധുകൈടഭനാശിനീ – മധുവിനെയും കൈടഭനെയും നശിപ്പിച്ചവള്‍. മഹാവിഷ്ണു യോഗനിദ്രയിലായിരുന്ന കാലത്ത് ഭഗവാന്റെ കര്‍ണ്ണമലത്തില്‍നിന്നുണ്ടായ രണ്ടു അസുരന്മാരാണു മധുവും കൈടഭനും. ഭഗവാന്റെ നാഭികമലത്തിനുള്ളിലിരുന്ന ബ്രഹ്മാവിനെ കണ്ട അവര്‍ ബ്രഹ്മാവിനെ കൊല്ലാന്‍ തുനിഞ്ഞു. ഭയപ്പെട്ട ബ്രഹ്മദേവന്‍ വിഷ്ണുഭഗവാനെ ഉറക്കത്തിലാക്കിയ യോഗനിദ്രാരൂപയായ ദേവിയെ സ്തുതിച്ചു. ദേവി ഭഗവാന്റെ ശരീരത്തില്‍നിന്നു പിന്മാറിയപ്പോള്‍ ഭഗവാന്‍ ഉണര്‍ന്നെണീറ്റ് ബ്രഹ്മാവിനെ കൊല്ലാനെത്തിയ മധുകൈടഭരെ തടഞ്ഞു. മധുകൈടഭന്മാരും മഹാവിഷ്ണുവും തമ്മില്‍ വളരെക്കാലം നീണ്ട യുദ്ധമുണ്ടായി.

അയ്യായിരം കൊല്ലക്കാലം നീണ്ട യുദ്ധത്തില്‍ ആര്‍ക്കും ജയവും തോല്‍വിയും ഉണ്ടായില്ല. അപ്പോള്‍ ദേവിയുടെ പ്രേരണകൊണ്ട് ഉദ്ധതരായ മധുകൈടഭര്‍ വിഷ്ണുവിനോട് ” അങ്ങയുടെ യുദ്ധസാമര്‍ത്ഥ്യത്തില്‍ ഞങ്ങള്‍ പ്രീതരായിരിക്കുന്നു.

അങ്ങേയ്‌ക്ക് ആവശ്യമുള്ള വരം ഞങ്ങള്‍ തരാം” എന്നു പറഞ്ഞു.” ഇപ്പോള്‍ എനിക്കു വേണ്ട വരം നിങ്ങളുടെ മരണമാണ് എന്നു ഭഗവാന്‍ മറുപടി പറഞ്ഞു. തങ്ങള്‍ക്ക് അബദ്ധം പറ്റി എന്നു മനസ്സിലാക്കിയ അസുരന്മാര്‍ ചുറ്റും നോക്കിയപ്പോള്‍ ജഗത്താകെ ജലമയമായി ഏകാര്‍ണ്ണവമായി കണ്ടു. വെള്ളമില്ലാത്ത സ്ഥലം ഒരിടത്തുമില്ല എന്നു കണ്ടു. ” വെള്ളമില്ലാത്ത സ്ഥലത്തുവച്ച് ഞങ്ങളെ വധിച്ചുകൊള്ളുക” എന്ന് അവര്‍ അനുവദിച്ചു. ഭഗവാന്‍ തന്റെ തുടകളുടെ വലുപ്പം വര്‍ദ്ധിപ്പിച്ച് അതില്‍ അവരെ കിടത്തി ചക്രംകൊണ്ടു കഴുത്തു മുറിച്ചുകൊന്നു. ഈ കഥ ദേവീമാഹാത്മ്യത്തിലും ദേവീഭാഗവതത്തിലും വിസ്തരിച്ചിട്ടുള്ളതു വായിക്കുക.

മധുകൈടഭന്മാരെ വധിച്ചതു വിഷ്ണുവാണെങ്കിലും ദേവിയാണ് അതിനുള്ള പ്രേരണയും ശക്തിയുമായി വര്‍ത്തിച്ചത്. അതുകൊണ്ട് മധുകൈടഭന്മാരെ വധിച്ചവളായി ദേവിയെ സ്തുതിക്കുന്നു.

(ഇതുമുതല്‍ 223 വരെയുള്ള നാമങ്ങള്‍ ദേവീമാഹാത്മ്യത്തില്‍ വിവരിച്ചിട്ടുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ടവയാണ്)

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.