Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തുടികൊട്ടി സമരവും സിപിഎം അവസാനിപ്പിക്കുന്നു; ഒത്തുതീര്‍പ്പിന് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 12:50 am IST
in Kannur

കണ്ണൂര്‍: കഴിഞ്ഞ ചൊവ്വാഴ്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആറളത്തെ ആദിവാസികളെ പങ്കെടുപ്പിച്ചു കൊണ്ട് കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ ആരംഭിച്ച തുടിക്കൊട്ടി സമരവും അവസാനിപ്പിക്കാന്‍ നീക്കം തുടങ്ങി.

സംസ്ഥാന സര്‍ക്കാരിനെതിര ഏതാനും മാസങ്ങള്‍ക്കുളളില്‍ സിപിഎം നേതൃത്വം ഏറ്റെടുത്ത് നടത്തിയ നിരവധി സമരങ്ങള്‍ ലക്ഷ്യം കാണാതെ സ്വയം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആറളത്തെ ആദിവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആരംഭിച്ച സമരവും ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമാണ് ഇന്നലെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ കണ്ട് ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയതും മുഖ്യമന്ത്രിയുമായി രഹസ്യമായ കൂടിക്കാഴ്ച നടത്തിയതെന്നുമാണ് സൂചന.

കലക്‌ട്രേറ്റിന് മുമ്പില്‍ ആരംഭിച്ച രാപ്പകല്‍ തുടിക്കൊട്ട സമരത്തിന് മൂന്നു ദിവസം പിന്നിട്ടിട്ടും വേണ്ടത്ര പിന്തുണ ലഭിക്കാത്തതും അധികൃതര്‍ തിരിഞ്ഞു നോക്കാത്തതുമാണ് മുഖ്യമന്ത്രിയെ അങ്ങോട്ട് ചെന്നു കാണാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാത്രമല്ല സമരം നടത്താന്‍ ആദിവാസി ഊരുകളില്‍ നിന്നും വേണ്ടത്ര പ്രവര്‍ത്തകരെ ലഭിക്കാത്തതും പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കൂടാതെ രാപ്പകല്‍ സമരം ആയതു കൊണ്ടു തന്നെ സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളുള്‍പ്പെടെയുളളവരുടെ പ്രാഥമിക ദിനകൃത്യങ്ങള്‍ക്കുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും ഭക്ഷണം,സുരക്ഷ എന്നിവ ഉള്‍പ്പെടെ പാര്‍ട്ടിക്ക് വന്‍ ബാധ്യതയായിമാറിയിരിക്കുകയാണ്.

അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് എന്തു വിട്ടുവീഴ്ച ചെയ്തും സമരം അവസാനിപ്പിക്കാന്‍ നേതൃത്വം രഹസ്യമായി തത്ത്വത്തില്‍ തീരുമാനിച്ചതായറിയുന്നു. സിഐടിയു-സിപിഎം സംഘത്തിന്റെ അക്രമത്തിനിരയായി വീടുപേക്ഷിക്കേണ്ടിവന്ന പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയുടെ സമര പന്തലിനു തൊട്ടടുത്തായാണ് സിപിഎം ദളിതരുടെ പേരുപറഞ്ഞ് കലക്‌ട്രേറ്റ് പടിക്കല്‍ സമരം നടത്തുന്നത്. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. ആറളം ഫാമിലെ ആദിവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നതാണ് സമരത്തിലെ പ്രധാന മുദ്രാവാക്യം. എന്നാല്‍ കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളുടെ കെടുകാര്യസ്ഥതയാണ് ആദിവാസികളുടെ ഇന്നത്തെ ദയനീയാവസ്ഥക്ക് കാരണം.

ഭരണത്തിലിരിക്കുമ്പോള്‍ ആദിവാസികള്‍ക്ക് വേണ്ടി ഒന്നം ചെയ്യാതെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരവുമായി രംഗത്തിറങ്ങുന്നത് സിപിഎം നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ്. ഒരുഭാഗത്ത് ദളിത് സ്ത്രീക്കെതിരെ ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും മറുഭാഗത്ത് ആദിവാസികള്‍ക്ക് വേണ്ടി സമരം ചെയ്യുകയെന്ന വിരോധാഭാസമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ചിത്രലേഖയുടെ സമരം 80 ദിവസം പിന്നിടുകയാണ്. എന്തിനു വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നതെന്നുപോലും അറിയാതെയാണ് പലരും കണ്ണൂരില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി പാര്‍ട്ടി നടത്തുന്ന സമരങ്ങള്‍ ജനപങ്കാളിത്തമില്ലാതെ അവസാനിപ്പിക്കേണ്ടി വരികയാണ്.

സമരങ്ങളോട് അണികള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത് പാര്‍ട്ടി നേതൃത്വത്തിനിടയില്‍ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. ആദിവാസി സമരത്തെ വേണ്ടരീതിയില്‍ മാധ്യമങ്ങള്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കാത്തതും പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രിയില്‍ നിന്നും ചെറിയൊരു ഉറപ്പു ലഭിക്കുകയാണെങ്കില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഇന്നലെ മുഖ്യമന്ത്രിയെ കണ്ട സിപിഎം നേതാക്കളും എംഎല്‍എമാരും അറിയിച്ചതായാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

India

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

World

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

India

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

Kerala

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.