Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഒന്നുമറിയാത്തതുപോലെ, എല്ലാമറിഞ്ഞ് ഷൈനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 10:06 pm IST
in Thrissur

തൃശൂര്‍: കണിമംഗലത്ത് വൃദ്ധദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തുകയും ഗൃഹനാഥന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ പോലീസും അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. പ്രൊഫഷണല്‍ തമിഴ് കവര്‍ച്ചാസംഘങ്ങളെയും പ്രാദേശിക ഗുണ്ടകളെയും കേന്ദ്രീകരിച്ച് നടന്ന അന്വേഷണം ചെന്നെത്തിയത് അയല്‍ക്കാരിയിലേക്ക്. നഗരത്തെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതികളുടെ പേരുകള്‍ പുറത്തറിഞ്ഞപ്പോള്‍ നാട്ടുകാരിലും അമ്പരപ്പ് വ്യാപിച്ചു. കുടുംബവുമായി അടുത്ത ബന്ധമുള്ള അയല്‍വീട്ടിലെ ഷൈനിയാണ് കാമുകന്റെ സഹായത്തോടെ കവര്‍ച്ച ആസൂത്രണം ചെയ്തത്.

കണിമംഗലം വേലുപ്പറമ്പില്‍ വീട്ടില്‍ പരേതനായ ജോര്‍ജ്കുട്ടിയുടെ ഭാര്യ ഷൈനി, കാമുകന്‍ മനോജ്, ഷൈനിയുടെ 17 വയസുള്ള മകന്‍, 16 വയസുള്ള കൂട്ടുകാരന്‍ എന്നിവരെ തൃശൂര്‍ സിറ്റി പോലീസ് മേധാവി ജേക്കബ് ജോബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റു ചെയ്തതോടെയാണ് കവര്‍ച്ചയുടെയും കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്.

ആര്‍ക്കും സംശയംതോന്നാത്ത വിധത്തിലായിരുന്നു ഷൈനിയുടെ പെരുമാറ്റം. കവര്‍ച്ച നടത്തിയ ശേഷം ഈ വീട്ടിലേക്ക് ആദ്യം ഓടിയെത്തിയതും പരിക്കേറ്റു കിടന്നിരുന്ന ദമ്പതിമാര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതുമൊക്കെ ഷൈനിയായിരുന്നു. പോലീസിനോടും മാധ്യമപ്രവര്‍ത്തകരോടും എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും മുന്നിട്ടു നിന്നത് ഷൈനിയാണ്. വിന്‍സന്റിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോഴും ഇവര്‍ ഏറെ ദു:ഖം പ്രകടിപ്പിച്ചു. മോഷ്ടാക്കള്‍ക്ക് പണമോ സ്വര്‍ണമോ എടുത്തുകൊണ്ടുപോയാല്‍ പോരെ ഇങ്ങിനെ ആളുകളെ കൊല്ലണോ എന്നും ഷൈനി പലരോടും പറഞ്ഞിരുന്നു.

പരിക്കേറ്റ വിന്‍സന്റിനെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മകനോട് നിര്‍ദ്ദേശിച്ചതും ഷൈനിയാണ്. ലില്ലി ടീച്ചറുടെ കരച്ചില്‍ കേട്ടാണ് താന്‍ വീട്ടിലേക്ക് ഓടിയെത്തിയതെന്ന് ഷൈനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പോലീസിനോ മാധ്യമപ്രവര്‍ത്തകര്‍ക്കോ യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധമായിരുന്നു ഷൈനിയുടെ പെരുമാറ്റം. എന്നാല്‍ തെളിവുസഹിതം പോലീസ് ചോദ്യം ചെയ്തതോടെ ഷൈനി എല്ലാം തുറന്ന് പറയുകയായിരുന്നു.

പെട്ടെന്ന് പണം കണ്ടെത്തുന്നതിനായാണ് ഷൈനി കാമുകനെയും മകനെയും കൂട്ടി കവര്‍ച്ചക്കിറങ്ങിയത്. വിധവയായ ഷൈനിയും മനോജും ഏഴ് വര്‍ഷത്തോളമായി അത്താണിയിലും മറ്റും പാര്‍ട്ണര്‍ഷിപ്പ് ആയി ഹോട്ടല്‍, തുണിക്കട ബിസിനസ് നടത്തി വരികയായിരുന്നു. ബിസിനസ് നഷ്ടത്തിലായതിനെ തുടര്‍ന്ന് സാമ്പത്തിക പരാധീനതയില്‍ പെട്ട ഇരുവരും കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. അയല്‍വാസികളായ ലില്ലി ടീച്ചറും ഭര്‍ത്താവ് വിന്‍സന്റുമായി നല്ല ബന്ധത്തിലായിരുന്ന ഷൈനി തന്നെയാണ് പദ്ധതി പ്ലാന്‍ ചെയ്തത്.

ഷൈനിയുടെ പിന്തുണയും പ്രേരണയും മൂലം മനോജ് ഷൈനിയുടെ മകന്റെയും മകന്റെ കൂട്ടുകാരന്റെയും സഹായത്തോടെ കവര്‍ച്ച നടപ്പാക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളില്‍ നിന്ന് പണവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. മനോജിനെ ഒല്ലൂരില്‍ നിന്നും ഷൈനിയെ കണിമംഗലത്തുനിന്നുമാണ് അറസ്റ്റു ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.