Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പവര്‍ ഇല്ലാതെ പവാര്‍ ഇനി…?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 12:46 am IST
in Vicharam

കരുത്ത്, അധികാരം; പവര്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ ഈ രണ്ടര്‍ത്ഥവും ഒരാളില്‍ ചേര്‍ന്നയാളാണ് പവാര്‍ എന്ന ശരദ്ചന്ദ്ര ഗോവിന്ദറാവു പവാര്‍. രാഷ്‌ട്രീയത്തിലായാലും ഭരണത്തിലായാലും അദ്ദേഹം അധികാരം അനുഭവിച്ചു, പ്രകടിപ്പിച്ചു. വ്യക്തിജീവിതത്തിലെന്നും കരുത്തിന്റെ കാതലായി അദ്ദേഹം തെളിഞ്ഞു. രാഷ്‌ട്രീയ ജീവിതത്തിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷങ്ങളിലാണ് പവാര്‍. വ്യക്തിജീവിതത്തിലാണെങ്കില്‍ വജ്ര ജൂബിലിയിലേക്കുകടക്കുന്നു. പക്ഷേ, പരമാവധിയുടെ ഉച്ചിയില്‍നില്‍ക്കുമ്പോള്‍ ഒരു ചോദ്യം ഉയരുന്നു, ഇനിയെന്ത്?

1940 ഡിസംബര്‍ 12-ന് ജനിച്ച ശരദ്ചന്ദ്ര ഗോവിന്ദറാവു പവാര്‍ ഈ ഡിസംബറില്‍ 75 -ാം വയസിലേക്കു പ്രവേശിക്കുകയാണ്. 1967-ലാണ് രാഷ്‌ട്രീയത്തിലിറങ്ങി ആദ്യമായി നിയമനിര്‍മ്മാണ സഭയില്‍ കടന്നത്; അമ്പതാം വര്‍ഷത്തിലേക്കു കടക്കുന്നതേയുള്ളു. ഇതിനകം മഹാ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി, പലവട്ടം. ഒരുതവണ പ്രധാനമന്ത്രിക്കസേരയുടെ തൊട്ടടുത്തെത്തി. ദേശീയ നേതാവെന്ന മുദ്ര മുഖലക്ഷണമായി ചാര്‍ത്തിക്കിട്ടി. കടുത്ത രോഗബാധയോടു കരുത്തുകാട്ടിഇത്രനാളും പൊരുതി നിന്നു വിജയിച്ചു. പക്ഷേ, ഇനിയെന്ത്?

കോണ്‍ഗ്രസ് രാഷ്‌ട്രീയം മാത്രം ഭാരതം കേട്ടകാലത്ത് ന്യൂദല്‍ഹിയിലെ കുടുംബ കാര്യങ്ങളില്‍നിന്ന് വേറിട്ട പാര്‍ട്ടിരാഷ്‌ട്രീയം കേള്‍പ്പിച്ചത് മഹാരാഷ്‌ട്രയില്‍നിന്ന് പവാറാണ്. ആ കരുത്താണ് ഇന്ദിരാഗാന്ധിയെപ്പോലൊരു നേതാവിനെ ചോദ്യം ചെയ്ത് ഒറ്റയ്‌ക്കു നിന്നും കോണ്‍ഗ്രസ് വിട്ടുപോയി സംസ്ഥാന മുഖ്യമന്ത്രിയും പവാര്‍ പ്രകടിപ്പിച്ചത്. നാലുപ്രാവശ്യം മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി, 1987-ല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി 1991-ല്‍ കേന്ദ്ര പ്രതിരോധ മന്ത്രിയാകുമ്പോള്‍ പവാര്‍ അധികാരവും കരുത്തും പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും പ്രകടിപ്പിച്ചുകഴിഞ്ഞിരുന്നു. ഒടുവില്‍ പ്രധാനമന്ത്രിക്കസേരയ്‌ക്കടുത്തെത്തിയെങ്കിലും വഴിമുടക്കാന്‍ വന്നവരെ ഭയന്നില്ല പവാര്‍. തൂമ്പയെ തൂമ്പയെന്നു വിളിക്കാന്‍ മടിക്കാതെ പവാര്‍ പറഞ്ഞു, സോണിയ വിദേശിയാണ്, കോണ്‍ഗ്രസിനെ നയിക്കേണ്ട. പാര്‍ട്ടി പുറത്തേക്കു വഴികാട്ടി. പവാര്‍ ധീരനായി നടന്നുപോയി. കോണ്‍ഗ്രസ്പാര്‍ട്ടിക്ക് പവാറിന്റെയും പാര്‍ട്ടിയുടെയും കാലു പിടിക്കേണ്ടിവന്നത് പിന്നത്തെ കഥ. പക്ഷേ, ആരോഗ്യ പ്രശ്‌നങ്ങള്‍ പവാറിനെ പരീക്ഷണ രാഷ്‌ട്രീയങ്ങളില്‍നിന്നു മടുപ്പിച്ചു. അങ്ങനെ എന്‍സിപി എന്ന സ്വന്തം പാര്‍ട്ടിയുണ്ടായിട്ടും പവാര്‍ കോണ്‍ഗ്രസായി അവര്‍ക്കൊപ്പംനിന്ന് ജനങ്ങള്‍ക്ക് അപ്രിയനായി. കേന്ദ്രത്തിലെ പത്തുവര്‍ഷ ഭരണവും മഹാരാഷ്‌ട്രയിലെ 15 വര്‍ഷ ഭരണവും പവാറിനെ തികച്ചും അശക്തനാക്കി.

ഇപ്പോള്‍ മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍സിപിയും തോറ്റമ്പിയപ്പോള്‍ പവാറാണ് വാസ്തവത്തില്‍ കസേരയില്ലാതെ ഉഴറുന്നത്. കോണ്‍ഗ്രസിനെ വളര്‍ത്തി, പിന്നീട് എന്‍സിപിയെ വളര്‍ത്തി, സ്വയം വളര്‍ന്നുവന്ന പവാര്‍ ചുരുങ്ങിപ്പോയിരിക്കുന്നു. ഒരുപക്ഷേ, രാഷ്‌ട്രീയത്തിലെ അമ്പതും ജീവിതത്തിന്റെ എഴുപത്തഞ്ചും ആഘോഷിക്കേണ്ട ശരദ്ചന്ദ്രനെ രാഷ്‌ട്രീയ ഗ്രഹണം ബാധിച്ചാവും കാണുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

Kerala

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.