Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 421-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2014, 06:20 pm IST
in Samskriti

സാ ചോക്താ കുണ്ഡലീനാംനാ കുണ്ഡലാകാരവാഹിനീ

പ്രാണിനാം പരമാ ശക്തിഃ സര്‍വ ശക്തിജവ പ്രദാ

വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ സിദ്ധികളും സ്ഥലകാലങ്ങളെയും പരിശ്രമത്തെയും മാര്‍ഗത്തെയും ആശ്രയിച്ചിരിക്കുന്നു. ഇതില്‍ പരിശ്രമം തന്നെയാണ്‌ ഏറ്റവും പ്രധാനം. എന്തെങ്കിലും നേടുവാനുള്ള ഉദ്യമങ്ങള്‍ നമ്മുടെ പരിശ്രമത്തിന്റെ ആര്‍ജവമനുസരിച്ചാണ്‌ നടപ്പിലാവുക. സിദ്ധിസാധ്യങ്ങള്‍ക്കായി വിചിത്രങ്ങളായ കര്‍മങ്ങള്‍ ചെയ്യുന്നവരുണ്ട്‌. എന്നാല്‍ അപക്വമതികളായ അത്തരക്കാര്‍ അപകടകാരികളത്രേ. മന്ത്രഗുളിക, മാന്ത്രികവടി, മരതകക്കല്ലുകള്‍, മരുന്നുകള്‍, ആത്മപീഡനങ്ങള്‍, ആഭിചാരക്രിയകള്‍ ഇവയെല്ലാം ഇത്തരം ശ്രമങ്ങളാണ്‌.

ശ്രീശൈലം, മേരു മുതലായ പുണ്യസ്ഥലങ്ങളിലെ താമസംകൊണ്ട്‌ സിദ്ധികള്‍ നേടാമെന്ന തോന്നലും അസംബന്ധമത്രെ.

അതുകൊണ്ട്‌ ശിഖിധ്വജന്റെ കഥയുമായി ബന്ധപ്പെട്ട, സിദ്ധികള്‍ സ്വായത്തമാക്കാന്‍ പോന്ന പ്രാണായാമമാര്‍ഗം ഞാന്‍ പറഞ്ഞു തരാം, ശ്രദ്ധിച്ചാലും. താന്‍ നേടാന്‍ ആഗ്രഹിക്കുന്ന സിദ്ധിക്ക്‌ യോജിക്കാത്ത എല്ലാ ശീലങ്ങളും വാസനകളും സാധകന്‍ ഉപേക്ഷിക്കണം. ശരീരത്തിലെ നവദ്വാരങ്ങളും അടയ്‌ക്കാനും പലവിധ യോഗാസനങ്ങളില്‍ ഇരിക്കാനും അയാള്‍ക്ക്‌ കഴിയണം. ആഹാരം പരിശുദ്ധമായിരിക്കണം. ശാസ്ത്രതത്വങ്ങളുടെ ആന്തരാര്‍ഥത്തെപ്പറ്റി അയാള്‍ ചിന്തിക്കുകയും വേണം. ശരിയായ പ്രവൃത്തികള്‍, പുണ്യവ്യക്തികളുമായുള്ള സഹവാസം എന്നിവ അനിവാര്യം. എല്ലാം സംത്യജിച്ചു സുഖാസനത്തില്‍ അയാള്‍ ഉപവിഷ്ടനാകണം. അങ്ങനെയിരുന്നു ക്രോധലോഭാദികള്‍ ഇല്ലാതെ പ്രാണായാമം പരിശീലിക്കുമ്പോള്‍ പ്രാണന്‍ അയാളുടെ വരുതിയില്‍ നില്‍ക്കുന്നു.

ഭൂമിയുടെ ഭരണാധികാരം മുതല്‍ നിര്‍വാണപദംപോലും പ്രാണവായുവിന്റെ സഞ്ചാരഗതിയലാണ്‌ സാധിതമാകുന്നത്‌. ദേഹത്തിനുള്ളില്‍ അന്ത്രവേഷ്ടിക എന്നൊരു നാഡിയുണ്ട്‌. നൂറുകണക്കിന്‌ മറ്റു നാഡികളുടെ ഉറവിടവും അവയെ സഞ്ചയിപ്പിക്കുന്ന കേന്ദ്രവുമാണത്‌. എല്ലാ ജീവികളിലും മനുഷ്യര്‍, മൃഗങ്ങള്‍, ദേവന്മാര്‍, പുഴുക്കള്‍, മത്സ്യങ്ങള്‍ എന്നുവേണ്ട എല്ലാറ്റിലും അത്‌ നിലകൊള്ളുന്നു. അത്‌ ഉദ്ഭവസ്ഥാനത്ത്‌ ചുരുണ്ടുകൂടിയാണിരിക്കുന്നത്‌. ദേഹത്തിന്റെ എല്ലാ ഭാഗങ്ങളുമായി അരഭാഗം മുതല്‍ ശിരോഗ്രം വരെ അതിനു നേരിട്ട്‌ ബന്ധമുണ്ട്‌. ഈ നാഡിക്കുള്ളിലായി പരമമായ ഒരു ശക്തിവിശേഷം കുടികൊള്ളുന്നു.

‘കുണ്ഡലിനി എന്നാണിതിനു പേര്‌. അതിന്റെ വര്‍ത്തുളമായ രൂപമാണീ നാമത്തിനു കാരണം. എല്ലാ ജീവികളിലെയും പരമശക്തിക്ക്‌ നിദാനമായിരിക്കുന്നത്‌ ഇതാണ്‌. എല്ലാ ശക്തികളെയും ചടുലമാക്കുന്നത്‌ കുണ്ഡലിനിയാണ്‌. ഹൃദയസ്ഥിതമായ പ്രാണന്‍ കുണ്ഡലിനിയില്‍ എത്തുമ്പോള്‍ അവിടെ പ്രകൃതിഘടകങ്ങളെക്കുറിച്ചുള്ള വിവരം ലഭിക്കുകയും തുടര്‍ന്ന്‌ കുണ്ഡലിനി ചടുലമായി ചുരുള്‍ നിവര്‍ന്ന്‌ അവബോധം അങ്കുരിക്കുകയും ചെയ്യുന്നു. മറ്റു ചൈതന്യവാഹികളായ നാഡികള്‍ കുണ്ഡലിനിയുമായി കൂട്ടി ഘടിപ്പിച്ചതുപോലെയാണ്‌ അവയുടെ പ്രവര്‍ത്തനം. ബോധത്തിന്റെയും അറിവിന്റെയും ജ്ഞാനത്തിന്റെയും ബീജമാണ്‌ കുണ്ഡലിനി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.