Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനസാഗരമായി മറൈന്‍ ഡ്രൈവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2014, 09:51 pm IST
in Ernakulam

കൊച്ചി: കൊച്ചി കായല്‍ സമ്മേളനസ്മരണ ശതാബ്ദി സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ നേരില്‍ കാണാനും അദ്ദേഹത്തിന്റെ വാക്കു കേള്‍ക്കാനുമായി കെപിഎംഎസ്‌ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക്‌ ഒഴുകിയപ്പോള്‍ എറണാകുളത്തെ ഏറ്റവും വലിയ മൈതാനം അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി മാറി. കെപിഎംഎസ്‌ പ്രവര്‍ത്തകര്‍ക്കായി സംഗമത്തിന്റെ സംഘാടകര്‍ പതിനായിരം കസേരകള്‍ ഒരുക്കിയിരുന്നെങ്കിലും ആര്‍ത്തിരമ്പിവന്ന ജനക്കൂട്ടത്തിനു മുന്നില്‍ ഈ സജ്ജീകരണങ്ങളൊന്നും ഒന്നുമല്ലാതായി മാറി.

ശനിയാഴ്ച രാത്രിമുതലേ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കെപിഎംഎസ്‌ പ്രവര്‍ത്തകര്‍ ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുക്കാനായി വ്യവസായ നഗരത്തില്‍ എത്തിയിരുന്നു. കോഴിക്കോട്‌, കണ്ണൂര്‍, പാലക്കാട്‌ എന്നീ ജില്ലകളില്‍ നിന്നുള്ള കെപിഎംഎസ്‌ പ്രവര്‍ത്തകരാണ്‌ ഏറെയും ശനിയാഴ്ച എത്തിയത്‌. കെപിഎംസിന്റെ ശക്തികേന്ദ്രങ്ങളെന്നു വിശേഷിപ്പിക്കാവുന്ന തൃശൂര്‍ മുതലുള്ള തെക്കന്‍ ജില്ലകളില്‍നിന്ന്‌ ഇന്നലെ രാവിലെ മുതല്‍തന്നെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പരിപാടിക്കെത്തുന്ന സ്ത്രീകളും പുരുന്‍മാരും പ്രത്യേക വേഷമണിഞ്ഞ്‌ വരണമെന്നു കെപിഎംഎസ്‌ നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ സ്ത്രീകള്‍ പച്ചബ്ലൗസും സെറ്റുസാരിയുമണിഞ്ഞും പുരുഷന്‍മാര്‍ വെള്ളമുണ്ടും വെള്ളഷര്‍ട്ടും അണിഞ്ഞുമാണ്‌ സമ്മേളനത്തിനെത്തിയത്‌.

ഉച്ചയോടെതന്നെ സമ്മേളന നഗരി സജീവമായിത്തുടങ്ങിയിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട വാര്‍ത്താ ചാനലുകളുടെ ഒബി വാനുകള്‍ ഉച്ചക്കുമുമ്പുതന്നെ സമ്മേളന നഗരിയില്‍ സ്ഥാനം പിടിച്ചു. ഒരുമണിയോടെ കേരളത്തിന്റെ പല ഭാഗത്തുനിന്നായി എത്തിയ കെപിഎംസ്‌ പ്രവര്‍ത്തകര്‍ മൈതാനത്തിന്റെ അങ്ങിങ്ങ്‌ ചെറുസംഘങ്ങളായി കൂട്ടം കൂടി നിന്നെങ്കില്‍ ഒരു മണിക്കൂറിനു ശേഷം വിഐപി ഗ്യാലറിക്കു വെളിയിലുള്ള കസേരകളില്‍ പ്രവര്‍ത്തകര്‍ സ്ഥാനം പിടിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ രണ്ടു മണിക്കുശേഷം സമ്മേളന നഗരിയുടെ അന്തരീക്ഷം തന്നെ മാറി. പ്രവര്‍ത്തകരുടെ കൂടുതല്‍ വാഹനങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക്‌ എത്തിക്കൊണ്ടിരുന്നു. തെക്കന്‍മേഖലയില്‍ നിന്നുള്ളവര്‍ക്ക്‌ ഹൈക്കോര്‍ട്ട്‌ ജംഗ്ഷനിലാണ്‌ പാര്‍ക്കിംഗ്‌ സൗകര്യമൊരുക്കിയതെങ്കില്‍ വടക്കുനിന്നു വന്നവര്‍ക്ക്‌ ഗോശ്രീപാലത്തിനു സമീപമായിരുന്നു പാര്‍ക്കിംഗ്‌ സ്ഥലം നല്‍കിയത്‌.

മൂന്നുമണിക്കുശേഷം മൈതാനത്തു പ്രവേശിക്കാനായി ഹൈക്കോടതി ജംഗ്ഷന്‍ മുതല്‍ പ്രവേശത്തിനായുള്ള പ്രധാന കവാടം വരെ പ്രവര്‍ത്തകരുടെ നീണ്ടനിര തന്നെയുണ്ടായി. ഇതിനിടയില്‍ പരിപാടി റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അകത്തെത്തിപ്പെടാന്‍ അല്‍പം പ്രയാസപ്പെട്ടു. കെപിഎംഎസിന്റെ മുദ്രാവാക്യം മുഴക്കിവന്ന മിക്ക പ്രവര്‍ത്തകരും നീലയും പച്ചയും കലര്‍ന്ന സംഘടനയുടെ കൊടിയും കയ്യില്‍ കരുതിയിരുന്നു. ചെറിയ കുട്ടികളുടെ കയ്യില്‍ നീല ബലൂണും കാണാമായിരുന്നു. കെപിഎംഎസ്‌ എന്നെഴുതിയ നീലതൊപ്പിയും ഭൂരിപക്ഷം പ്രവര്‍ത്തകരുടെ ശിരസിലും ഇടംപിടിച്ചിരുന്നു.

മൂന്നര കഴിഞ്ഞപ്പോഴേക്കും സമ്മേളന നഗരിയിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞ്‌ മൈതാനത്ത്‌ തിക്കും തിരക്കുമായിത്തുടങ്ങി. നാലുമണിക്ക്‌ മോദിയെത്തിയപ്പോഴേക്കും പരിപാടിക്കെത്തിയ പലര്‍ക്കും ഗ്രൗണ്ടില്‍ നില്‍ക്കാന്‍ സ്ഥലം കിട്ടിയില്ല. അവര്‍ മറൈന്‍ ഡ്രൈവിലെ നടപ്പാതയില്‍ നിന്നാണ്‌ സമ്മേളനം വീക്ഷിച്ചത്‌. ഇങ്ങനെ മറൈന്‍ ഡ്രൈവിലെ ഓരോ മണല്‍ത്തരിയും കായല്‍ സമ്മേളനസ്മരണ ശതാബ്ദി സംഗമത്തിന്റെ ആവേശം ഏറ്റുവാങ്ങിയപ്പോള്‍ ആവേശത്തിരയിളക്കമായിരുന്നു മൈതാനത്ത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

പുതിയ വാര്‍ത്തകള്‍

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.