Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വീടു വിശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 05:05 pm IST
inVaradyam

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്വന്തം വീട്‌ നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രത്തില്‍ ഒരു വിശ്വാസവുമില്ലാതിരുന്ന ആള്‍ ഇപ്പോള്‍ വാസ്തു വിദ്യയെക്കുറിച്ച്‌ ബ്ലോഗെഴുതുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ ബ്ലോഗ്‌ സന്ദര്‍ശിച്ചവര്‍ 30,000 കവിഞ്ഞു. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍ പ്രകൃതിക്ക്‌ അങ്ങനെ ഒരു നിശ്ചയം ഉണ്ടായിരുന്നു എന്നു മാത്രമാണ്‌ കണ്ണൂരിലെ മണക്കടവില്‍ താമസക്കാരനായ രാജശേഖരന്‍ പറയുക. മനുഷ്യജന്മം ലഭിക്കുന്നതുപോലെ ഒരു മഹാഭാഗ്യമാണ്‌ നല്ല സ്ഥലത്ത്‌ നല്ല പ്രമാണങ്ങളില്‍ ഒരു വീടു വച്ച്‌ ജീവിക്കാന്‍ കഴിയുക എന്നത്‌ എന്നു വിശ്വസിക്കുന്ന രാജശേഖരന്‍ ബ്ലോഗ്‌ എഴുതുന്നത്‌ വെറുതെയല്ല. ഭാരതീയര്‍ക്കും ഒരു നിര്‍മ്മാണ ശാസ്ത്രമുണ്ടായിരുന്നു, അത്‌ കാലാതീതമാണെന്നും ലോകത്തെ അറിയിക്കാനാണ്‌. ഒഴിവു സമയങ്ങളില്‍ വാസ്തു വിദ്യയില്‍ ആഴ്‌ന്നിറങ്ങി അതിലെ രത്നങ്ങളും മുത്തുകളും കണ്ടെത്തുന്നതാണ്‌ അദ്ദേഹത്തിന്റെ ഹോബി. വാസ്തു വിദ്യാ തത്വങ്ങളെ ആധുനിക ഭൗതിക ശാസ്ത്ര തത്വങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ രാജശേഖരന്‍. ഒരു ജ്യോത്സ്യനില്‍ നിന്നും മനുഷ്യാലയ ചന്ദ്രിക എന്ന വാസ്തു വിദ്യ ഗ്രന്ഥം കാണാനും അത്‌ വായിക്കാനും ഇടയായതുമാണ്‌ രാജശേഖരനെ ഈ വിദ്യയിലേക്ക്‌ വഴിതിരിച്ച്‌ വിട്ടത്‌. വാസ്തു വിദ്യയുടെ അടിസ്ഥാന തത്വങ്ങള്‍ ആറന്മുളയിലെ വാസ്തു വിദ്യാ ഗുരുകുലത്തില്‍ നിന്നും പഠിച്ചു.

വാസ്തു വിദ്യ ഒരു അന്ധവിശ്വാസമാണോ എന്നു ചോദിച്ചാല്‍ ശരിയാണ്‌ എന്നാണ്‌ രാജശേഖരന്റെ മറുപടി. വ്യക്തമായി അറിയാത്ത പല വിഷയങ്ങളും വിശ്വസിക്കേണ്ടി വരാറുണ്ട്‌. ആ നിലയ്‌ക്ക്‌ വാസ്തു വിദ്യ പഠിക്കാത്ത ഒരാള്‍ക്ക്‌ ഇതൊരു അന്ധവിശ്വാസമാണ്‌. ഒരാള്‍ക്കും ഈ ലോകത്തുള്ള മുഴുവന്‍ കാര്യവും പഠിച്ച്‌ അന്ധവിശ്വാസി അല്ലാതാകാന്‍ സാധിക്കില്ല. വാസ്തു വിദ്യ രൂപപ്പെട്ട കാലവും ഇപ്പോഴത്തെ കാലഘട്ടവും തമ്മില്‍ വലിയ അകലം ഉള്ളതിനാല്‍ ആചാര്യന്മാര്‍ ഒരു കാര്യത്തെ കാര്യകാരണ സഹിതംഎങ്ങനെ സമീപിച്ചു എന്ന്‌ നമുക്ക്‌ പറയാന്‍ സാധിക്കില്ല. രാജശേഖരന്‍ പറയുന്നു. കന്നിമൂലയും കക്കൂസ്‌ നിര്‍മ്മാണവുമാണ്‌ ഗൃഹനിര്‍മ്മാണത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌. പണ്ടു കാലത്ത്‌ വീടിനുള്ളില്‍ കക്കൂസിന്‌ സ്ഥാനം നല്‍കിയിരുന്നില്ല. മയമതം എന്ന ഗ്രന്ഥത്തില്‍ ഈ ദിക്കില്‍ മലമൂത്ര വിസര്‍ജ്ജന സൗകര്യവും ശ്മശാനവും ആകാം എന്നു പറയുന്നുണ്ട്‌. വാസ്തു വിദ്യയില്‍ കന്നി മൂലയിലാണ്‌ സൂതികാഗൃഹ(പ്രസവമുറി)ത്തിന്റെ സ്ഥാനം. അവിടെ മാലിന്യം അത്ര പ്രശ്നമില്ല എന്നാണ്‌ സൂചന. എന്നാല്‍ എല്ലാ മൂലകളിലും സൂത്രസഞ്ചാരം ഉള്ളതിനാല്‍ കക്കൂസ്‌ അവിടെ വേണ്ട എന്നേ പറയാന്‍ കഴിയൂ എന്ന്‌ ബ്ലോഗില്‍ കുറിച്ചിരിക്കുന്നു.

ഉറങ്ങുമ്പോള്‍ തല വയ്‌ക്കേണ്ട ദിക്കിനെക്കുറിച്ച്‌ ബൃഹദ്‌ സംഹിതയിലെ വാസ്തുവിദ്യ എന്നതില്‍ പറയുന്നു. അതു പ്രകാരം കിഴക്കും തെക്കും തല വയ്‌ക്കുന്നത്‌ ഉത്തമവും പടിഞ്ഞാറും വടക്കും തല വയ്‌ക്കുന്നത്‌ നിഷിദ്ധവുമാണ്‌. മനുഷ്യ ശരീരത്തിലെ പ്രഭാവലയത്തിന്റെ ഒഴുക്ക്‌ പരിഗണിച്ചാണ്‌ നിഷിദ്ധ ദിശകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. യോഗ ചെയ്യുമ്പോള്‍ വലത്തോട്ട്‌ തിരിയണമെന്നും, രാവിലെ ഉണര്‍ന്നെഴുനേല്‍ക്കുമ്പോള്‍ വലത്തോട്ട്‌ എഴുനേല്‍ക്കണമെന്നും പ്രദക്ഷിണമായി ഒഴുകുന്ന നദിക്കരയില്‍ വീടു വയ്‌ക്കണമെന്നും പറയാന്‍ കാരണം മനുഷ്യ ശരീരത്തിലെ പ്രഭാവലയത്തെ പരിഗണിച്ചാണ്‌. കാന്തിക ഊര്‍ജ്ജത്തിന്റെ ഒഴുക്കും, പ്രഭാവലയ ഊര്‍ജ്ജവും തമ്മില്‍ പരസ്പരം കൂട്ടിയിടിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ്‌ ഉത്തമ, നിഷിദ്ധ ദിശകള്‍ കണക്കാക്കിയിരിക്കുന്നത്‌ എന്നും രാജശേഖരന്‍ പറയുന്നു.

വിദിക്കായ വീടുകള്‍ക്ക്‌ പലവിധ ദോഷങ്ങളാണ്‌ ആചാര്യന്മാര്‍ പറയുന്നത്‌. വിദിക്കായി നിര്‍മ്മിക്കുന്ന വീട്ടില്‍ രണ്ടുവശങ്ങളില്‍ക്കൂടിയും കൂടുതല്‍ സമയവും സൂര്യപ്രകാശംലഭിക്കും. സൂര്യപ്രകാശം നേരിട്ട്‌ പതിക്കുന്നതിനാല്‍ ചൂട്‌ കൂടാന്‍ കാരണമാകുന്നു. കൂടിയ ചൂട്‌ നമുക്ക്‌ മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. അതുകൊണ്ടാണ്‌ വിദിക്ക്‌ ഒരു പ്രശ്നമായി മാറുന്നത്‌.

ഭാരതീയ ആചാര്യന്മാരുടെ അത്ഭുതപ്പെടുത്തുന്ന സംഭാവനകളില്‍ ഒന്നാണ്‌ ക്ഷേത്രം എന്ന്‌ ബ്ലോഗിന്റെ എഴുത്തുകാരന്‍ പറയുന്നു. പ്രകൃതിയില്‍ നിലനില്‍ക്കുന്നതും മനുഷ്യന്‌ നേരിട്ട്‌ അറിയാന്‍ കഴിയുന്നതും കഴിയാത്തതുമായ കോടിക്കണക്കിന്‌ ചൈതന്യങ്ങളില്‍ അവന്‌ അനുകൂലമായ ചൈതന്യങ്ങളെ ആവാഹിച്ച്‌ അവന്റെ തലത്തിലേക്ക്‌ കൊണ്ടുവന്ന്‌ തന്റെ അത്മീയ വളര്‍ച്ചയ്‌ക്ക്‌ ഉപയുക്തമാകുന്ന സംവിധാനമാണ്‌ ക്ഷേത്രം. രാജശേഖരന്റെ ബ്ലോഗ്‌ വിലാസം ഇതാണ്‌-

www.vasthuvicharam.blogspot.com

എം.ആര്‍.എം.ബാബു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.