Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെറുതോണി ആശങ്കയ്‌ക്ക്‌ വകയില്ലെന്ന്‌ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2013, 10:03 pm IST
in Ernakulam

കൊച്ചി: ചെറുതോണിയില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ മൂന്നു ദിവസത്തിനുശേഷമേ തീരുമാനമാകൂവെന്ന്‌ വൈദ്യുതിബോര്‍ഡ്‌. ജില്ലയില്‍ ഇതുമൂലമുണ്ടാകാവുന്ന ഏതു സ്ഥിതിഗതിയും നേരിടാന്‍ ജില്ല ഭരണകൂടം സര്‍വസജ്ജമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്പരീത്‌ പറഞ്ഞു. ഇതേക്കുറിച്ച്‌ ആലോചിക്കാന്‍ ജില്ല കളക്ടറുടെ ക്യാമ്പ്‌ ഓഫീസില്‍ ഇന്നലെ രാവിലെ ചേര്‍ന്ന യോഗത്തില്‍ ചെറുതോണിയിലെ സംഭവവികാസങ്ങള്‍ മൊത്തത്തില്‍ അവലോകനം ചെയ്തു. നിലവില്‍ ആശങ്കാജനകമായി ഒന്നുമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജില്ലയ്‌ക്കായി ഒരു പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

അണക്കെട്ടിലെ വെള്ളം 2402.9 അടിയായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നാണ്‌ ബോര്‍ഡ്‌ അറിയിച്ചിട്ടുള്ളത്‌. എന്നാല്‍ ഇന്നലെ രാവിലെ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ്‌ 2401.68 അടിയാണ്‌. പ്രദേശത്ത്‌ കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഷട്ടര്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനം മൂന്നു ദിവസത്തേക്ക്‌ മാറ്റിവച്ചിരിക്കുകയാണ്‌. ഓരോ രണ്ടുമണിക്കൂര്‍ ഇടവിട്ട്‌ ബോര്‍ഡ്‌ വെള്ളത്തിന്റെ അളവ്‌ സംബന്ധിച്ച്‌ ബുള്ളറ്റിന്‍ പുറപ്പെടുവിക്കാമെന്ന്‌ ബോര്‍ഡ്‌ ജില്ല കളക്ടറെ അറിയിച്ചിട്ടുണ്ട്‌.

ഇടുക്കിയില്‍ പരമാവധി വൈദ്യുതോല്‍പ്പാദനം കൂട്ടിയ സാഹചര്യത്തില്‍ ആശങ്കയ്‌ക്ക്‌ വകയില്ലെന്നാണ്‌ ബോര്‍ഡ്‌ വിശദീകരണം. തന്നെയുമല്ല അണക്കെട്ടില്‍ ഇപ്പോള്‍ വെള്ളത്തിന്റെ നീരൊഴുക്ക്‌ കുറഞ്ഞിട്ടുമുണ്ട്‌. കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഷട്ടര്‍ തുറക്കുന്നത്‌ പിന്നീട്‌ ആലോചിക്കാമെന്ന നിലപാടാണ്‌ അവര്‍ അറിയിച്ചിട്ടുള്ളത്‌.

ഇതിനിടെ ഇന്നലെ രാവിലെ ജില്ലയില്‍ എത്തിയ ആരക്കോണത്തുനിന്നുള്ള ദുരന്ത നിവാരണ സേനാംഗങ്ങള്‍ കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ വെള്ളപ്പൊക്കമുണ്ടായ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. മാഞ്ഞാലി, പറവൂര്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലാണ്‌ സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയത്‌. ഇവര്‍ക്കാവശ്യമായ സ്പീഡ്‌ ബോട്ട്‌ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ആലുവയിലും ഏലൂരിലും സജ്ജമാക്കിയിട്ടുണ്ട്‌. അത്യാവശ്യഘട്ടമുണ്ടായാല്‍ നേവിയുടെയും കോസ്റ്റ്‌ ഗാര്‍ഡിന്റെയും സഹായവും ഉറപ്പാക്കിയിട്ടുണ്ടെന്ന്‌ ജില്ല കളക്ടര്‍ പറഞ്ഞു.

ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ തന്നെ 6000 ക്യുമെക്സ്‌ വെള്ളമാണ്‌ പുറത്തുവിടുക. സെക്കന്റില്‍ വിടുന്ന ക്യുബിക്‌ അടി വെള്ളത്തിന്റെ അളവാണിത്‌. നിലവില്‍ പെരിയാറില്‍ 1000 ക്യുമെക്സ്‌ വെള്ളം ഒറ്റയടിക്കു വന്നാല്‍പ്പോലും പ്രശ്നമുണ്ടാകില്ലെന്നാണ്‌ വിലയിരുത്തല്‍. തന്നെയുമല്ല ഇത്രയും വെള്ളം ഒറ്റയടിക്കു പുറത്തുവിടാനല്ല പദ്ധതി. ചെറുതോണിയിലെ എല്ലാ ഷട്ടറുകള്‍ തുറന്നാലും ഒരു മീറ്ററിലധികം വെള്ളം പെരിയാറില്‍ ഉയരില്ല. എങ്കിലും എല്ലാ സുരക്ഷസംവിധാനങ്ങളും കുറ്റമറ്റനിലയില്‍ ജില്ലയില്‍ സജ്ജമാക്കി നിര്‍ത്തും.

ഫയര്‍ഫോഴ്സ്‌, പോലീസ്‌ എന്നിവയുടെ പക്കലുള്ള സ്പീഡ്ബോട്ട്‌ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍, ഫിഷറീസ്‌ വകുപ്പിന്റെ കീഴിലുള്ള സംവിധാനങ്ങള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്‌. ആരോഗ്യവകുപ്പിന്റെ എല്ലാ മുന്‍കരുതലും പൂര്‍ത്തിയായിട്ടുണ്ട്‌. ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ ആംബുലന്‍സ്‌, മെഡിക്കല്‍ സംഘം, മരുന്നുകള്‍ എല്ലാം സജ്ജമാണ്‌. ആശുപത്രികള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ഐ.എം.എ. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

യോഗത്തില്‍ ജില്ല പോലീസ്‌ ചീഫ്‌ കെ.ജി.ജയിംസ്‌, ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ രണ്‍വീര്‍ചന്ദ്‌ സ്വാഗത്‌ ഭണ്ഡാരി, വിവിധ വകുപ്പു മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

പുതിയ വാര്‍ത്തകള്‍

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.