Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പാലക്കാട്ടെ ചില നഷ്ടസ്മരണകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 08:35 pm IST
inLifestyle

ചരിത്രമുറങ്ങുന്ന പാലക്കാട്‌ പരിഷ്ക്കാരങ്ങള്‍ക്കനുസരിച്ച്‌ വഴിമാറിക്കൊണ്ടിരിക്കുകയാണ്‌. ആ മാറ്റത്തിനിടയില്‍ പാലക്കാടിനു നഷ്ടമാകുന്നത്‌ തനതായ ചില കാഴ്‌ച്ചകളാണ്‌. അവയിലൊന്നാണ്‌ നാടിന്റെ മുഖമുദ്രകളായിരുന്ന വട്ടിക്കാരികള്‍.

കരിമ്പനകളും നെല്‍പ്പാടങ്ങളും ഇടതിങ്ങി നില്‍ക്കുന്ന പാലക്കാട്‌ പണ്ടുമുതല്‍ക്കേ ഒരുവാണിജ്യ കേന്ദ്രമാണ്‌. രണ്ടു സംസ്ക്കാരങ്ങളുടെ സമ്മേളനമായി മലയാളിയും തമിഴനും ഇവിടെ ഒന്നിച്ചുകഴിയുന്നു. ജില്ലയിലെ രണ്ടു പ്രധാന മാര്‍ക്കറ്റുകളാണ്‌ വലിയങ്ങാടിയും കൊടുവായൂര്‍ മാര്‍ക്കറ്റും. ഏറെ പേരുകേട്ടവ.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വാഹനസൗകര്യമൊന്നുമില്ലാതിരുന്ന സമയത്ത്‌ കാളവണ്ടികളിലും മറ്റുമായിരുന്നു സാധനങ്ങള്‍ എത്തിച്ചിരുന്നത്‌. എന്നാല്‍ അങ്ങാടികളില്‍ അന്ന്‌ ചുമട്ടുതൊഴിലാളികളായി സ്ത്രീകളായിരുന്നു മുന്നില്‍. അങ്ങാടിയില്‍ നിന്ന്‌ വീടുകളിലേക്ക്‌ നിത്യോപയോഗ സാധനങ്ങളെത്തിക്കുമായിരുന്ന ഇവര്‍ അറിയപ്പെട്ടിരുന്നത്‌ വട്ടിക്കാരികളെന്ന പേരിലായിരുന്നു. അതിരാവിലെ അങ്ങാടിയിലെത്തുന്ന ഇവരില്‍ കൂടുതലും തമിഴ്സംസ്കാര രീതി പിന്തുടര്‍ന്നിരുന്ന ചെട്ടിയാര്‍ വിഭാഗക്കാരും, അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. അങ്ങാടിയിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം വട്ടിയുമായി ഇവര്‍ കാത്തിരിക്കുമായിരുന്നു. മറ്റുള്ളവരുടെ ചുമട്‌ താങ്ങി കുടുംബം പോറ്റാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഇവരില്‍ മിക്കവരും വിധവകളായിരുന്നു.

തൊഴിലെന്നതിലുപരി സഞ്ചരിക്കുന്ന വാര്‍ത്താവിതരണക്കാര്‍ കൂടിയായിരുന്നു വട്ടിക്കാരികള്‍. ഒരു പ്രദേശത്തെ സംഭവങ്ങളും വിശേഷങ്ങളും ഇവര്‍ വഴിയാണ്‌ മറുനാട്ടുകാര്‍ അറിഞ്ഞിരുന്നതും അറിയിച്ചിരുന്നതും. വട്ടിക്കാരികളുടെ നാട്ടുവിശേഷങ്ങള്‍ കേള്‍ക്കാന്‍ അടുത്തുള്ള കടക്കാരും സ്ത്രീകളും വരെ എത്തിയിരുന്നത്രെ. ഇന്നത്തെ ഓട്ടോ സ്റ്റാന്റ്‌ പോലെയായിരുന്നു അന്ന്‌ വട്ടിക്കാരികള്‍ തമ്പടിച്ചിരുന്ന കവലകള്‍. സംഘങ്ങളായാണ്‌ പല വട്ടിക്കാരികളും വിശ്രമിക്കുക. ഉച്ചഭക്ഷണവും കരുതിയായിരിക്കും ഇവരുടെ വരവ്‌.

അങ്ങാടിയിലെ വിവിധകടകളില്‍ സാധനം വാങ്ങാനെത്തുന്നവര്‍ സാധനങ്ങളുടെ പട്ടിക ഇവര്‍ക്കു നല്‍കി എത്തിക്കേണ്ട സ്ഥലവും വീടും പറഞ്ഞുകൊടുത്ത്‌ മടങ്ങും. അതിനു മുമ്പ്‌ ചിലര്‍ കടകളില്‍ പട്ടികയും പൈസയും നല്‍കിയിരിക്കും. വട്ടിക്കാരി ഓരോ കടയിലും ചെന്ന്‌ ഏല്‍പ്പിച്ച സാധനങ്ങള്‍ പരിശോധിച്ച്‌ തിട്ടപ്പെടുത്തി വട്ടികളിലാക്കി എത്രദൂരമാണെങ്കിലും നടന്ന്‌ വീടുകളിലെത്തിക്കും. അതിനുള്ള കൂലിയും വാങ്ങി അവിടെന്ന്‌ കഞ്ഞിയോ സംഭാരമോ കുടിച്ച്‌ തിരിച്ച്‌ അങ്ങാടിയിലെത്തും. തമിഴ്‌ രീതിയിലാണിവരുടെ ചേല കെട്ടല്‍. അരയില്‍ ചുരുക്കുസഞ്ചിയും അതില്‍ വെറ്റില മുറുക്ക്‌, ചില്ലറ തുട്ടുകള്‍, താക്കോല്‍, കുറിപ്പുകള്‍ തുടങ്ങി സൂക്ഷിക്കേണ്ടവയെല്ലാം ഉണ്ടാകും. സന്ധ്യമയങ്ങുന്നതോടെ പച്ചക്കറികളും മറ്റും നിത്യോപയോഗ സാധനങ്ങളുമായി സ്വന്തംവീട്ടിലേക്ക്‌ മടങ്ങും.

ഇതൊക്കെയാണെങ്കിലും വട്ടിക്കാരികള്‍ക്ക്‌ കിട്ടിയിരുന്ന കൂലി വളരെ തുച്ഛമായിരുന്നു. വിശ്വാസത്തിന്റെ ഉടമകളായിരുന്ന ഇവര്‍ നഷ്ടപ്പെട്ടു എന്നു കരുതുന്ന വസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ച്‌ സത്യസന്ധത തെളിയിച്ചിരുന്നു.

സിജ പി.എസ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.