Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരസഭ ചെയര്‍മാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2013, 10:16 pm IST
in Ernakulam

അങ്കമാലി: ചരിത്രം ആവര്‍ത്തിച്ചു. അങ്കമാലി നഗരസഭയില്‍ അവിശ്വാസപ്രമേയം പാസായി. ചെയര്‍മാന്‍ സി. കെ വര്‍ഗ്ഗീസിനെതിരെ 12 പ്രതിപക്ഷ അംഗങ്ങള്‍ ഒപ്പിട്ട്‌ നല്‍കിയ അവിശ്വാസപ്രമേയമാണ്‌ കോണ്‍ഗ്രസ്സിലെ വിമതപക്ഷമായ ഐ ഗ്രൂപ്പിലെ 8 അംഗങ്ങളുടെ സഹായത്തോടെ പാസായത്‌. 30 അംഗ കൗണ്‍സിലിലെ എ വിഭാഗത്തില്‍പ്പെട്ട ചെയര്‍മാനും വൈസ്‌ ചെയര്‍പേഴ്സണും ഉള്‍പെടെ 10 അംഗങ്ങള്‍ അവിശ്വാസപ്രമേയചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു. പങ്കെടുത്ത 20 പേരില്‍ ഒന്നിനെതിരെ 19 വോട്ടിനാണ്‌ അവിശ്വാസം പാസായത്‌.

ഐ ഗ്രൂപ്പിനെ നയിക്കുന്ന ലില്ലി രാജൂ മാത്രമാണ്‌ ചെയര്‍മാനനുകൂലമായി വോട്ട്‌ ചെയ്തത്‌. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന്റെ തീരുമാനപ്രകാരമാണ്‌ ഇവര്‍വിട്ടുനിന്നത്‌. ഇന്ന്‌ രാവിലെ 10.30ന്‌ വൈസ്‌ ചെയര്‍പേഴ്സണ്‍ മേരി വര്‍ഗീസിനെതിരെയുമുള്ള അവിശ്വാസം ചര്‍ച്ചയ്‌ക്ക്‌ എടുക്കും. ഭരണകക്ഷിയിലെ ചേരിപോര്‌ മുതലെടുത്ത്‌ വിമത വിഭാഗത്തിന്റെ പിന്‍ന്തുണ്ണ ഉറപ്പിച്ചതിനുശേഷമാണ്‌ പ്രതിപക്ഷം അവിശ്വാസം നല്‍കിയത്‌. അവിശ്വാസപ്രമേയചര്‍ച്ചയില്‍ എടുക്കേണ്ട നിലപാടിനെ കുറിച്ച്‌ ആലോചിക്കുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍നിന്നും വിമതപക്ഷത്തുനിന്നുള്ള 8 പേര്‍ വിട്ടുനിന്നിരുന്നു. യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഇവര്‍ വിപ്പ്‌ കൈപ്പറ്റാതിരിക്കുവാന്‍ വേളാങ്കണ്ണിയില്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ പോയിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ്‌ ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്‌.

ഇവരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ലമെന്റി പാര്‍ട്ടി യോഗതീരുമാനങ്ങള്‍ അറിയിക്കുവാന്‍ ഫോണ്‍ വിളിച്ചിട്ട്‌ എടുക്കുവാന്‍ പോലും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗ തീരുമാനം സംബന്ധിച്ചുള്ള ഡിസിസി പ്രസിഡന്റിന്റെ വിപ്പ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്ക്‌ നേരിട്ടും പോസ്റ്റുവഴി വിതരണം ചെയ്തെങ്കിലും ഇത്‌ കൈപ്പറ്റാന്‍ ഇവര്‍ തയ്യാറായില്ല. പാര്‍ലിമെന്ററി യോഗത്തില്‍ പങ്കെടുക്കുവാനോ, നേരിട്ട്‌ വിപ്പ്‌ വാങ്ങുവാനോ വിമത കൗണ്‍സിലര്‍മാര്‍ തയ്യാറാകാത്തതുമൂലമാണ്‌ പോസ്റ്റുവഴി വിപ്പ്‌ അയയ്‌ക്കുവാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി തീരുമാനിച്ചത്‌. വിമത പക്ഷത്തിന്റെ താല്‍പര്യപ്രകാരം രാജിവയ്‌ക്കുവാന്‍ തയ്യാറാകാത്ത ചെയര്‍മാന്‍ സി. കെ. വര്‍ഗീസിനെയും വൈസ്‌ ചെയര്‍പേഴ്സണ്‍ മേരി വര്‍ഗീസിനെയും സ്ഥാനങ്ങളില്‍നിന്ന്‌ പുറത്താക്കിയതിനുശേഷം കോണ്‍ഗ്രസിലെ അംഗങ്ങളെ തന്നെ ചെയര്‍മാന്‍, വൈസ്‌ ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്ക്‌ കൊണ്ടുവരുന്നതിന്‌ വിമതപക്ഷം തയ്യാറാണെന്ന്‌ വിമത കൗണ്‍സലിര്‍മാര്‍ പറഞ്ഞു. അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്ന ദിവസങ്ങളില്‍ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത്‌ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പോലീസ്‌ സംരക്ഷണം നല്‍കണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌ നല്‍കിയതുമൂലം വിമത കൗണ്‍സിലര്‍മാരെ പോലീസ്‌ വാനിലാണ്‌ കൊണ്ടുവന്നതും തിരിച്ച്‌ കൊണ്ടുപോയതും. വിമത വിഭാഗത്തെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചയ്‌ക്ക്‌ വരുന്ന കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്‌ പോലീസ്‌ സംരക്ഷണത്തിന്‌ ഹൈക്കോടതി അനുമതി നല്‍കിയത്‌.

ഇപ്പോഴത്തെ ഭരണസമിതിയുടെ തുടക്കം മുതല്‍ ഭരണകക്ഷിയില്‍ ഭിന്നത ഉണ്ടായിരുന്നു. ഈ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ബഡ്ജറ്റ്‌ അവതരണം മുനിസിപ്പല്‍ സെക്രട്ടറിയാണ്‌ അവതരിപ്പിച്ചത്‌. ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണസമിതി നോക്കിനില്‍ക്കെ സെക്രട്ടറി അവതരിപ്പിച്ച ബഡ്ജറ്റ്‌ സമ്മേളനത്തില്‍ കോണ്‍ഗ്രസിലെ വിമത 8 അംഗങ്ങള്‍ പ്രതിപക്ഷത്തെ 12 അംഗങ്ങളോടൊപ്പം ചെയര്‍മാനെതിരെ നിന്നത്‌ ഏറെ വിവാദമാക്കിയിരുന്നു. ഐ ഗ്രൂപ്പില്‍പ്പെട്ട ലില്ലി രാജൂ, കെ. എ. പൗലോസ്‌, റോസിലി തോമസ്‌, ലിസി ബേബി, മീര അവറാച്ചന്‍, ജയ ജിബി, റോസിലി തോമസ്‌, എല്‍സി വര്‍ഗ്ഗീസ്‌ തുടങ്ങിയവരാണ്‌ പാര്‍ട്ടി വിപ്പ്‌ ലംഘിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌. അവിശ്വാസപ്രമേയ ചര്‍ച്ചക്കുശേഷം നഗര സഭ ഓഫീസിനു മുമ്പില്‍ എല്‍ഡിഎഫ്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തിയത്‌ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അങ്കമാലി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം നഗരസഭ ഓഫീസ്‌ പരിസരത്ത്‌ ഉണ്ടായതുമൂലം സംഘര്‍ഷാവസ്ഥ രൂക്ഷമായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.