Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വൈകി എത്തിയ വിളി ആഘോഷമാക്കി റായിഡു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:40 pm IST
inCricket

മുബൈ: വര്‍ഷങ്ങളുടെ കാത്തിരിപ്പിന്‍ശേഷം അംബാട്ടി റായിഡുവിനെ നേടി ഇന്ത്യന്‍ ടീമിലേക്കുള്ള വിളിഎത്തി. കിട്ടിയ അവസരം അവിസ്മരണീയമാക്കി അരങ്ങേറ്റ മത്സരത്തിലൂടെ അര്‍ധസെഞ്ചുറിയുമായി ടീമിന്‌ വിജയം സമ്മാനിക്കുകയും ചെയ്തു. കൗമരപ്രായത്തില്‍ തന്നെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരമെന്നു പേരെടുത്ത റായിഡു 27-ാ‍ം വയസ്സിലാണ്‌ ഇന്ത്യക്കായി ജഴ്സി അണിയുന്നത്‌. 2001ല്‍ ഹൈദാരബാദിനുവേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറി മികച്ച പ്രകടനമാണ്‌ റായിഡു കാഴ്ചവച്ചത്‌. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റായിഡുവിനെ നേടി ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റന്‍സി എത്തി. ഇന്ത്യന്‍ സീനിയര്‍ ടീമിലെ പൂലികളായ സുരേഷ്‌ റെയ്ന, ശിഖാര്‍ ധവന്‍, ദിനേശ്‌ കാര്‍ത്തിക്‌ തുടങ്ങിയവരും ഉത്തപ്പ, ആര്‍.പി. സിംഗ്‌, പഠാന്‍ തുടങ്ങിയവരും റായിഡുവിന്റെ ക്യാപ്റ്റന്‍സിക്ക്‌ കീഴില്‍ കളിച്ചുവന്നവരാണ്‌.

1985 സെപ്റ്റംബര്‍ 23 ആന്ധ്യപ്രദേശില്‍ ജനിച്ച അംബാട്ടി തിരുപതി റായിഡുവിന്റെ കഴിവും കളിക്കുന്ന ഷോട്ടുകളുടെ മനേഹരിതയും പ്രകടനവും കൗമാരപ്രായത്തില്‍ ഭാവി സച്ചിന്‍ എന്ന്‌ ക്രിക്കറ്റ്‌ പണ്ഡിതര്‍ വിശേഷിപ്പിച്ചു. നിരന്തരം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും റായിഡുവിനെ നേടി ഇന്ത്യന്‍ ടീമിലേക്കുള്ള വിളിഎത്തിയില്ല. 2007-ല്‍ വിവാദമായ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ (ഐസിഎല്‍) കളിച്ചതിലുടെ റായിഡുവിന്റെ മേല്‍ ബിസിസിഐയുടെ വിലക്ക്‌ എത്തി. 2009-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലിഗുമായുള്ള(ഐസിഎല്‍) കരാര്‍ റദ്ദാക്കി തിരിച്ചെത്തിയ റായിഡുവിന്‌ വഴിത്തിരിവയത്ത്‌ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി നടത്തിയ മികച്ചപ്രകടനമാണ്‌. 1000ലധികം റണ്‍സാണ്‌ ഐപിഎല്‍ റായിഡു സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്‌.

80 ഫസ്റ്റ്‌ ക്ലസ്സ്‌ മത്സരങ്ങളില്‍നിന്നുമായി 5183 റണ്‍സാണ്‌ റായിഡുനേടിയത്‌. അവറേജ്‌ 35.50. ഇതില്‍ 14 സെഞ്ച്വറിയും 28 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ രഞ്ജിട്രോഫി മത്സരത്തില്‍ ബറോഡയ്‌ക്ക്‌ വേണ്ടി കളിച്ച റായിഡു 60.55 അവറേജില്‍ 666 റണ്‍സാണ്‌ അടിച്ചുകുട്ടിയത്‌ ഇതില്‍ ഒരുസെഞ്ചുറിയും ഏഴ്‌ അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. തുടര്‍ന്നു നടന്ന ഇറാനി ട്രോഫി മത്സരത്തില്‍ രഞ്ജിട്രോഫി ചാമ്പ്യനായ മുബൈക്കെതിരെ നേടിയ 51, 156 റണ്‍സും മാതി റായിഡുവിന്റെ പ്രതിഭ തിരിച്ചറിയാന്‍. തുടര്‍ന്ന ശ്രീലങ്കയില്‍ നടന്ന 2020 ലോകകപ്പിനുള്ള 30 അംഗ സാധ്യതാടീമില്‍ ഇടം നേടുവാനും റായിഡുവിന്‌ കഴിഞ്ഞു.

എകദേശം പത്ത്‌ വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കേണ്ട റായിഡുവിന്‌ വൈകിയ കിട്ടിയ അവസരം ഓര്‍ത്ത്‌ ദുഃഖമില്ല. കഴിവുള്ള ഒരാളെയും അധികനാള്‍ ഒതുക്കിനിര്‍ത്തുവാന്‍ കഴിയില്ലെന്ന്‌ റായിഡുവിന്റെ അനുഭവം ശരിവയ്‌ക്കുന്നു. ജീവിതത്തേയും ക്രിക്കറ്റിനേയും കുറിച്ച്‌ വ്യക്തമായ നിലപാടുകള്‍ പുലര്‍ത്തുന്ന അംബാട്ടി റായിഡുവിന്‌ എല്ലാവിധ പിന്‍തുണയുമായി ജീവിത സഖി വിദ്യ കുട്ടിനുണ്ട്‌. ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഇനി വരാന്‍ പോകുന്ന വിജയങ്ങള്‍ക്ക്‌ പിന്നില്‍ റായിഡുവിന്റെ ബാറ്റിങ്‌ പ്രതിഭയുടെ സ്പര്‍ശം ഉണ്ടായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.