Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തോല്‍വി തിരിഞ്ഞുനോട്ടത്തിന്‌ ഉപകരിക്കും: വിരാട്‌ കോഹ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 08:36 pm IST
inCricket

കിംഗ്സ്ടണ്‍: ശ്രീലങ്കയോട്‌ 161 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയത്‌ ഇന്ത്യന്‍ ടീമിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണെന്ന്‌ വിരാട്‌ കോഹ്ലി. എന്നാല്‍ തുടരെയുള്ള രണ്ടാമത്തെ തോല്‍വി ടീമിന്‌ യാഥാര്‍ഥ്യത്തിലേക്ക്‌ തിരിഞ്ഞുനോക്കാന്‍ പ്രേരണയേകുമെന്നും കോഹ്ലി പറഞ്ഞു.

348 എന്ന കൂറ്റന്‍ സ്കോറാണ്‌ വെല്ലുവിളിയായി ശ്രീലങ്ക ഉയര്‍ത്തിയത്‌. ഇന്ത്യയാകട്ടെ 44.5 ഓവറുകളില്‍ 187ന്‌ ആള്‍ഔട്ടായി. അടുത്ത രണ്ടു മത്സരങ്ങളും വലിയ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക്‌ ഫൈനലില്‍ പ്രവേശിക്കാനാകൂ.

ഈ തോല്‍വി യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ടീമിനെ സഹായിക്കും. എന്താണ്‌ ടീം വരുത്തിയ തെറ്റെന്ന്‌ വിശകലനം ചെയ്യേണ്ടതാണ്‌. ഇനിയും രണ്ട്‌ മത്സരങ്ങള്‍ ബാക്കിയുണ്ട്‌. അവയില്‍ എതിരാളികളെ തളയ്‌ക്കാന്‍ കഴിയും. പരുക്കേറ്റ്‌ പുറത്തിരിക്കുന്ന മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ പകരക്കാരനായി ടീമിനെ നയിക്കുന്ന കോഹ്ലി ചൂണ്ടിക്കാട്ടി.

ബൗളര്‍മാര്‍ മത്സരത്തിലേക്ക്‌ തിരിച്ചുവരണം. അതുപോലെ കൂറ്റന്‍ സ്കോര്‍ മെല്ലെ പിന്തുടരുന്നതും വീഴ്ചയാണ്‌. കഴിഞ്ഞത്‌ ഏറെ കഠിനമായ ദിനങ്ങളാണ്‌. ബോളുമായി ടീം ഒട്ടുംതന്നെ ചേര്‍ന്നിരുന്നില്ല. ശ്രീലങ്കക്കാര്‍ നന്നായി കളിച്ചു. നമ്മളാകട്ടെ മോശം പ്രകടനമാണ്‌ നടത്തിയത്‌. 349 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരുമ്പോള്‍ നമുക്ക്‌ വേഗത്തില്‍ ആരംഭിക്കണമായിരുന്നു. അത്‌ ചെയ്യാന്‍ സാധിച്ചില്ല. അതാണ്‌ നമ്മെ പരാജയപ്പെടുത്തിയത്‌, അദ്ദേഹം പറഞ്ഞു.

ആദ്യ പത്ത്‌ ഓവറുകളില്‍ രോഹിത്‌ ശര്‍മയെ നഷ്ടപ്പെടുത്തി ഇന്ത്യ 28 റണ്‍സ്‌ മാത്രമാണ്‌ സ്കോര്‍ ചെയ്തത്‌. അത്തരം സ്കോര്‍ പിന്തുടരുമ്പോള്‍ കൂറ്റനടികള്‍ക്ക്‌ ശ്രമിക്കുന്ന ബാറ്റ്സ്മാന്‍ ഉണ്ടാകേണ്ടതാണ്‌. എന്നാല്‍ ടീം കളിച്ച ശൈലി പരിശോധിച്ചാല്‍ ആ അവസരം നമ്മള്‍ പ്രയോജനപ്പെടുത്തിയില്ലെന്ന്‌ കരുതുന്നില്ല. പക്ഷേ അത്‌ സംഭവിച്ചില്ല. കോഹ്ലി പറഞ്ഞു.

ശ്രീലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ്‌ ഉപുല്‍ തരംഗയും മഹേല ജയവര്‍ധനയും ചേര്‍ന്നുള്ള ഓപ്പണിംഗ്‌ കൂട്ടുകെട്ടിനെ സമര്‍ഥമായി ഉപയോഗിച്ചു. ഇരുവരും ചേര്‍ന്നെടുത്ത 213 റണ്‍സെന്ന സ്കോറാണ്‌ അവരുടെ വിജയത്തിന്‌ അടിത്തറയിട്ടത്‌. തരംഗ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ 174 സ്കോര്‍ ചെയ്തപ്പോള്‍ ജയവര്‍ധനയുടെ സംഭാവന 107 ആയിരുന്നു.

നമുക്ക്‌ അതാണ്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ ടോസ്‌ നഷ്ടപ്പെട്ടതോടെ നമ്മള്‍ കടുത്ത പ്രതിരോധത്തിലായി. മഹേല മികച്ച പ്രകടനമാണ്‌ കാഴ്ചവച്ചത്‌. ഉപുല്‍ ആദ്യം ഒന്ന്‌ പതറിയെങ്കിലും പിന്നീട്‌ ബുദ്ധിപരമായി ബാറ്റുവീശി. ശ്രീലങ്കയെ 250 എന്ന സ്കോറിനുള്ളില്‍ ഒതുക്കണമായിരുന്നു. പക്ഷേ നമ്മുടെ ബൗളര്‍മാര്‍ അവരെ 250ല്‍ ഒതുക്കിനിര്‍ത്തിയില്ല. വിജയത്തിന്‌ മഹേലയും ഉപുലും അഭിനന്ദനം അര്‍ഹിക്കുന്നു. തനിക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ താന്‍ ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കം നന്നാക്കാനും അത്‌ നിലനിര്‍ത്തിക്കൊണ്ടുപോകാനും തങ്ങള്‍ക്ക്‌ കഴിഞ്ഞെന്ന്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ ആയ തരംഗപറഞ്ഞു. പന്ത്‌ അധികം തിരിയാത്ത വിക്കറ്റില്‍ നമുക്ക്‌ നല്ല തുടക്കം ലഭിക്കേണ്ടതായിരുന്നു. ആദ്യ പത്ത്‌ ഓവറുകള്‍ വളരെ നിര്‍ണായകമാണ്‌. ഇന്ത്യ നന്നായാണ്‌ പന്തെറിഞ്ഞു തുടങ്ങിയത്‌. അത്‌ മനസ്സിലാക്കി തങ്ങള്‍ സമ്മര്‍ദ്ദം അവരുടെ തലയ്‌ക്ക്‌ വയ്‌ക്കുകയാണ്‌ ചെയ്തതെന്നും തരംഗ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.