Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍സംഘചാലകിന്റെ ഇന്‍ഡോര്‍ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2013, 10:18 pm IST
in Vicharam

ഇന്‍ഡോറില്‍ പരമാനന്ദയോഗ ആശുപത്രിയുടെ ഉദ്ഘാടനപരിപാടിയില്‍ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ നടത്തിയ പ്രഭാഷണത്തിലെ, വിവാദത്തിലേയ്‌ക്ക്‌ വലിച്ചിഴയ്‌ക്കപ്പെട്ട ഭാഗങ്ങളുടെ പൂര്‍ണ്ണരൂപം വായിക്കുക:

കഴിഞ്ഞ 300 വര്‍ഷങ്ങളായി തന്റെ അഹന്തയോടെയാണ്‌ മനുഷ്യന്‍ ചിന്തിക്കുന്നത്‌. താനെന്താണോ പറയുന്നത്‌ അതാണ്‌ സത്യമെന്നാണ്‌ മനുഷ്യന്‍ കരുതുന്നത്‌. പരമേശ്വരനുണ്ടെങ്കില്‍ അയാള്‍ക്കും എന്റെ ടെസ്റ്റ്‌ ട്യൂബില്‍ സന്നിഹിതനാകേണ്ടിവരും, അപ്പോള്‍ ഞാന്‍ അംഗീകരിക്കാം എന്ന്‌ പറയുന്നത്രത്തോളം അഹങ്കാരം മനുഷ്യനില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.” പാശ്ചാത്യസാമൂഹ്യവീക്ഷണം ഭിന്നിപ്പിക്കുന്നതാണ്‌. അതുകൊണ്ട്‌ ലോകമെന്നാലെന്താണ്‌, ആത്മാവ്‌, പരമാത്മാവ്‌ എന്നതെല്ലാം വ്യര്‍ത്ഥവിചാരങ്ങളാണ്‌, എല്ലാം ജഡത്വത്തിന്റെ കളികളാണ്‌. ഹിഗ്സ്‌ ബോസോണ്‍ എന്ന ഏതോ ഒന്നുണ്ട്‌, അത്‌ കണങ്ങളെ രൂപപ്പെടുത്തുന്നു, പിന്നീടീ കണങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്നു, ചിലത്‌ ഉണ്ടായിത്തീരുന്നു, ചിലത്‌ ഇല്ലാതാകുന്നു, അതില്‍നിന്ന്‌ ഊര്‍ജ്ജവും ഉത്പാദിപ്പിക്കപ്പെടുന്നു, ഒപ്പം പദാര്‍ത്ഥങ്ങളും ഉണ്ടായിത്തീരുന്നു. മാത്രമല്ല ഇവയില്‍ പ്രത്യേകിച്ച്‌ നിയമങ്ങളൊന്നുമില്ല, പരസ്പരബന്ധങ്ങളുമില്ല.

ഒരു കണത്തിന്‌ മറ്റൊന്നിനോട്‌ യാതൊരു സംബന്ധവുമില്ല. ഈ സൃഷ്ടിയില്‍ ഒന്നിനും മറ്റൊന്നിനോട്‌ സംബന്ധമില്ല, ലക്ഷാവധി വര്‍ഷങ്ങളായി നിലനിന്നുവരുന്ന ഈ ലോകത്തില്‍ പരസ്പരസംബന്ധത്തിന്റെ വിഷയങ്ങളൊന്നുമില്ല. സ്വാര്‍ത്ഥതയുടെ വിഷയമേയുള്ളൂ. ഇതൊരു ഉടമ്പടിയാണ്‌, theory of contract, theory of social contract. ഭാര്യയോട്‌ ഭര്‍ത്താവ്‌ ഉടമ്പടി ചെയ്തിരിക്കുന്നു. ഇതിനെ നിങ്ങള്‍ വിവാഹസംസ്ക്കാരം എന്ന്‌ പറയുന്നുണ്ടാകാം എന്നാല്‍ അത്‌ കരാറാണ്‌. നിങ്ങള്‍ എന്റെ വീട്‌ പരിപാലിക്കൂ, എനിക്ക്‌ സുഖം നല്‍കൂ, ഞാന്‍ നിങ്ങളുടെ ആഹാരനീഹാരങ്ങളുടെ ഏര്‍പ്പാട്‌ ചെയ്യാം, ഒപ്പം നിങ്ങളെ സുരക്ഷിതയാക്കാം. അതുകൊണ്ട്‌ അപ്രകാരം ജീവിക്കുന്നു. ഭാര്യ ഇതെല്ലാം പാലിക്കുന്നിടത്തോളം ഭര്‍ത്താവ്‌ തന്റെ കരാര്‍ പ്രകാരം അവളെ പരിപാലിക്കുന്നു, ഭാര്യയ്‌ക്ക്‌ കരാര്‍ പാലിക്കാനാവാത്തപ്പോള്‍ അവളെ ഉപേക്ഷിക്കാം. ഏതെങ്കിലും കാരണത്താല്‍ ഭര്‍ത്താവിന്‌ കരാര്‍ പൂര്‍ത്തിയാക്കാനാവുന്നില്ലെങ്കില്‍ അയാളെ ഉപേക്ഷിക്കൂ. മറ്റൊരു കരാറുണ്ടാക്കാന്‍ ആളെ അന്വേഷിക്കൂ. അങ്ങനെയാണ്‌ നടന്നുവരുന്നത്‌. എല്ലാ കാര്യത്തിലും കരാറാണ്‌. തന്റെ നാശത്തെക്കുറിച്ചുള്ള ഭയം കാരണം മറ്റുളളവരെ രക്ഷിക്കുക. പരിസ്ഥിതിയെ ശുദ്ധമാക്കിവെയ്‌ക്കുക. അല്ലെങ്കിലെന്തുണ്ടാകും? ഇല്ലെങ്കില്‍ മനുഷ്യവംശത്തിന്റെ സമ്പൂര്‍ണ്ണനാശമുണ്ടാകും. മനുഷ്യന്റെ സര്‍വ്വനാശമുണ്ടാകില്ലെങ്കില്‍ പരിസ്ഥിതിക്ക്‌ യാതൊരു പ്രസക്തയുമില്ല. അതുകൊണ്ട്‌ ഒരു വശത്ത്‌ വൃക്ഷം നടീല്‍ പരിപാടി നടത്തും മറുവശത്ത്‌ ഫാക്ടറി മാലിന്യം നദികളിലൊഴുക്കും. രണ്ടു കാര്യവും ഒന്നിച്ചു നടത്തും. ‘സര്‍വ്വേ ഭദ്രാണി പശ്യന്തു’ എന്നത്‌ എന്തുകൊണ്ടാണ്‌? അങ്ങനെയുണ്ടായില്ലെങ്കില്‍ വലിയ തോതില്‍ സംഹാരമുണ്ടാകും, ഭയപ്പെട്ട്‌ മരിക്കും. ഭയം അധികകാലം നടപ്പാകില്ല.
സര്‍വ്വസാമര്‍ത്ഥ്യത്തോടു കൂടിയ റഷ്യയുണ്ടായിരുന്നു, 70-72 വര്‍ഷത്തേയ്‌ക്ക്‌ അവരെക്കുറിച്ചുള്ള ഭയം നിലനിന്നു. പിന്നീട്‌ ജനങ്ങള്‍ അവരെ ഭയക്കാതെയായി. ചത്ത പിള്ളയുടെ ജാതകം വായിക്കുമോ? ഭയപ്പാടു പരത്തി ഉണ്ടാക്കുന്ന വൈഭവദൃശ്യം നിലനില്‍ക്കില്ല.

ആധ്യാത്മികതയിലധിഷ്ഠിതമായ ഭാരതീയ സാമൂഹ്യകാഴ്ചപ്പാട്‌ സംശ്ലേഷണാത്മകമാണ്‌. ഈ വിഷയത്തില്‍ ഭാരതീയചിന്തയെന്താണ്‌? അങ്ങനെയല്ല, ലോകം പരസ്പരബന്ധത്തിലാധാരിതമാണെന്നാണ്‌ അത്‌ പറയുന്നത്‌. കാഴ്ചയില്‍ വിവിധതയുണ്ടാകാമെങ്കിലും എല്ലാം ഒന്നാണ്‌. ഒന്ന്‌ അനേകമായി പ്രകടമായതാണെന്ന്‌ അത്‌ പറയുന്നു. അതുകൊണ്ട്‌ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെവിടെയെങ്കിലും ഉണ്ടാകുന്ന നിരര്‍ത്ഥകമായ സംഭവങ്ങള്‍പോലും മുഴുവന്‍ വിശ്വത്തിന്റേയും ജീവിതത്തിലെ ഒന്നല്ലെങ്കില്‍ മറ്റൊരു പരിണാമത്തിന്‌ കാരണമാകുന്നു. കാര്യങ്ങള്‍ ശുഭമായാല്‍ പരിണാമങ്ങളും ശുഭമാകും. ആര്‍ക്കെങ്കിലും നാശമുണ്ടായാല്‍ അത്‌ നിങ്ങളുടെ കൂടി നാശമാണ്‌. അതുമായി നിങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളതിന്റെ ഭാഗമാണ്‌.
മനുഷ്യനുള്‍പ്പെടെ ആരും സൃഷ്ടിജാലത്തിനു പുറത്തല്ല. തങ്ങളുടെ ചിന്താഗതിയില്‍ പരിശീലനത്തിലൂടെ ക്രമേണ ഇക്കാര്യത്തെ കാണുക, മനസ്സിലാക്കുക, അതുമായികൂടിച്ചേരുക, കൂടിച്ചേരുന്നതിനോടൊപ്പം അതിനനുസരിച്ച്‌ ജീവിക്കാന്‍ അഭ്യസിക്കുക. അങ്ങനെ ഇഴുകിച്ചേരാന്‍ പരിശ്രമിക്കുന്ന, കുറച്ചേറെ ഇഴുകിച്ചേര്‍ന്ന വ്യക്തിക്ക്‌ എല്ലാം എന്റെ തന്നെയാണ്‌, സര്‍വ്വം ഞാന്‍തന്നെയാണ്‌ എന്നത്‌ തിരിച്ചറിയാനാകും. അതോടെ, ഗീതയില്‍ ‘യോഗഃ കര്‍മസുകൗശലം’ എന്ന്‌ പറഞ്ഞിരിക്കുന്നതുപൊലെ ഏത്‌ കര്‍മ്മവും എങ്ങനെ ചെയ്യുന്നതിലും അയാള്‍ സമര്‍ത്ഥനായിത്തീരും. അയാള്‍ സ്വന്തം ജീവിതം സുഖമയമാക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ജീവിതസുഖത്തിന്‌ കാരണക്കാരനുമാകുന്നു. സ്വവികാസത്തിലൂടെ സമ്പൂര്‍ണ്ണവിശ്വത്തേയും വികസിപ്പിക്കുന്നു, സമ്പൂര്‍ണ്ണവിശ്വത്തിന്റേയും വികാസത്തില്‍നിന്ന്‌ സ്വവികാസവും നേടുന്നു. വിശ്വത്തില്‍ യാതൊരു സംഘര്‍ഷവും നിലനില്‍ക്കുന്നില്ല. ലോകത്തില്‍ യാതൊരുവിധ തൃഷ്ണയും ഉണ്ടാകുന്നില്ല. ലോകത്തിലെ ദുഃഖങ്ങള്‍ പരിഹരിക്കപ്പെടുന്നു. നമ്മുടെ ഇവിടെ, ഭാരതത്തില്‍ ഉത്ഭവിച്ച ചിന്താധാരകളിലെല്ലാം, വെവ്വേറെ വാക്കുകളിലാണെങ്കിലും എല്ലാവരും ഇതുതന്നെ പറഞ്ഞിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.