Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്തരാത്മാവിന്റെ ദാഹത്തെ തിരിച്ചറിയുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2012, 10:28 pm IST
in Samskriti

ദിവ്യത്വ പ്രാപ്തിനേടിയെടുക്കാന്‍ മൂന്ന്‌ ധര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്‌. അതില്‍ ആദ്യത്തേത്‌; അന്തരാത്മാവില്‍ ജ്വലിക്കുന്ന ദാഹത്തെ തിരിച്ചറിഞ്ഞ്‌ ജീവിക്കുകയാണ്‌. മനുഷ്യന്‍ ഭോഗാസക്തനായി അലയുന്നത്‌ ജീവന്റെ അന്തര്‍ദാഹത്തെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്‌. അന്തര്‍ദാഹം ഇന്ദ്രിയങ്ങളിലൂടെ ഭോഗാസക്തിയായി പ്രകടമാവുകയാണ്‌. എന്തോ ഒന്നിനുവേണ്ടിയുള്ള ഒരു ദാഹം നമ്മുടെ ഉള്ളില്‍ കിടന്ന്‌ പിടയ്‌ക്കുന്നുണ്ടെന്ന്‌ സ്വയം തിരിഞ്ഞുനോക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. പക്ഷേ, അത്‌ എന്താണെന്ന്‌ ആര്‍ക്കും വ്യക്തതയില്ല. എന്തുകിട്ടിയാലും എത്രഭോഗസുഖങ്ങള്‍ അനുഭവിച്ചാലും ഈ ദാഹത്തിന്‌ ശമനം വരുന്നില്ലെന്ന സത്യം നമ്മെ ഉറക്കം കെടുത്തുന്നു. പണം സമ്പാദിച്ച്‌ കൂട്ടുന്നവര്‍ കരുതുന്നു ഇനിയും കൂടുതല്‍ പണം കിട്ടിയാല്‍ സംതൃപ്തി വരുമെന്ന്‌. അങ്ങനെ ജീവിതകാലം മുഴുവന്‍ അവന്‍ പണത്തിന്‌ പുറകില്‍ ഓടിനടക്കുന്നു. എത്രയോ സമ്പത്തുണ്ടാക്കി, പക്ഷേ ശാന്തി കൈവരുന്നില്ല. മറ്റൊരാള്‍ കാമാസക്തിയില്‍ സുഖംതേടി ഓടുന്നു. ഇണകളെ ഭോഗിച്ചു. പക്ഷേ മനസിന്‌ ശാന്തി കിട്ടുന്നില്ല. അപ്പോള്‍ വീണ്ടുംവീണ്ടും ഇണകളെ മാറ്റിമാറ്റിപരീക്ഷിക്കുന്നു. എല്ലാ പരീക്ഷണങ്ങളും ഒടുക്കം പരാജയത്തില്‍ കലാശിക്കുന്നു. സംതൃപ്തി എന്നും ഒരു മരീചികയായി അവശേഷിക്കുന്നു. എത്ര സമ്പത്ത്‌ ഉണ്ടാക്കിയാലും, എത്ര ഭോഗങ്ങള്‍ അനുഭവിച്ചാലും, ലോകത്തില്‍ എത്ര പ്രശസ്തനും ശക്തനും ആയാലും, നമ്മുടെ ഉള്ളില്‍ ‘ഇനിയെന്ത്‌’ എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു.

ഇന്ദ്രിയങ്ങളുടെ ദാഹം തീര്‍ന്ന അവസ്ഥ മനുഷ്യന്‌ ഉണ്ടായിട്ടുണ്ടോ? ഇന്ദ്രിയങ്ങളെ എത്ര സുഖിപ്പിച്ചാലും അവര്‍ക്ക്‌ സംതൃപ്തി വരുന്നുണ്ടോ? ഇല്ലെങ്കില്‍ പിന്നെ ഇന്നത്തെ ജീവിതത്തിന്‌ എന്ത്‌ മൂല്യമാണ്‌ ഉള്ളത്‌? മനുഷ്യന്റെ ശ്രേഷ്ഠതയ്‌ക്ക്‌ എന്ത്‌ അര്‍ത്ഥമാണ്‌ കാണുന്നത്‌? മനസിന്റെ ആഗ്രഹങ്ങളെ സാധിപ്പിച്ചതുകൊണ്ടോ ഇന്ദ്രിയങ്ങളെ സുഖിപ്പിച്ചതുകൊണ്ടോ ഒരു മനുഷ്യന്‌ യഥാര്‍ത്ഥമായ ശാന്തിയും സമാധാനവും കൈവരുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. മനസിന്റെ ആഗ്രഹങ്ങള്‍ക്ക്‌ ഉപരിയായി, ഇന്ദ്രിയങ്ങളുടെ ഭോഗാസക്തികള്‍ക്ക്‌ ഉപരിയായി എന്തോ ഒന്നിനെ നേടിയെടുക്കാനുള്ള തീവ്രവേദന ജീവനില്‍ക്കിടന്ന്‌ പിടയ്‌ക്കുന്നുണ്ട്‌.

എന്തിനുവേണ്ടി ശരീരമെടുത്തു എന്ന്‌ ജീവന്‌ അറിയാം; പക്ഷേ മനസിനും ഇന്ദ്രിയങ്ങള്‍ക്കും അതറിയില്ല. ആ ഉദ്ദേശ്യത്തെ നമുക്ക്‌ ബോധ്യപ്പെടുത്തിത്തരാന്‍ ഉള്ളില്‍ കിടക്കുന്ന ജീവന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, മലിനമായ നമ്മുടെ മനസ്സില്‍ അതിനെ തിരിച്ചറിയാന്‍ കഴിയുന്നില്ല. മനസ്സിന്‌ അറിയുന്നത്‌ ആഗ്രഹങ്ങളാണ്‌, ഇന്ദ്രിയങ്ങള്‍ക്ക്‌ ഭോഗാസക്തിയും. ഇവ രണ്ടുകൊണ്ടും ജീവന്റെ ദാഹം ശമിക്കുന്നില്ല. ഈ വൈരുദ്ധ്യമാണ്‌ മനുഷ്യജീവിതത്തിന്റെ താളഭ്രംശത്തിനുള്ള മൂലകാരണം.

  • തഥാതന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

പുതിയ വാര്‍ത്തകള്‍

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.