Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വഴിവിട്ട നടപടികള്‍ക്ക്‌ കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ മരട്‌ നഗരസഭാ സെക്രട്ടറിയെ നീക്കിയെന്ന്‌ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2012, 10:29 pm IST
in Ernakulam

മരട്‌: ഭരണക്കാരുടെ വഴിവിട്ട നടപടികള്‍ക്ക്‌ കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റിയെന്ന ആരോപണം വിവാദമാകുന്നു. നിയമ വിരുദ്ധമായി നടത്തിവരുന്ന കെട്ടിട നിര്‍മാണത്തിന്‌ അനുമതി നല്‍കണമെന്ന ഭരണപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതാണ്‌ സെക്രട്ടറി ജയകുമാറിനെ കൂത്തുപറമ്പിലേക്ക്‌ സ്ഥലം മാറ്റിയതെന്നാണ്‌ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നത്‌. സമ്മര്‍ദ്ദത്തിനു വഴങ്ങാത്ത സെക്രട്ടറിയെ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയെ ഇടപെടുത്തിയാണ്‌ സ്ഥാനത്തുനിന്നും നീക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

സെക്രട്ടറിയുടെ സ്ഥലം മാറ്റം കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ച പ്രതിപക്ഷാംഗങ്ങള്‍ യോഗഹാളിനുള്ളില്‍ ബഹളം വെക്കുകയും കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തു. വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. പ്രതിപക്ഷ കൗണ്‍സിലര്‍ പി.കെ.രാജു സെക്രട്ടറിയെ സ്ഥലം മാറ്റിയ സംഭവം യോഗത്തില്‍ ഉന്നയിച്ചു. ഇതിനു മറുപടിപറയാതെ ചെയര്‍മാന്‍ ടി.കെ.ദേവരാജന്‍ അടുത്ത അജണ്ടയിലേക്കു കടന്നതിനെ തുടര്‍ന്നാണ്‌ ബഹളവും, കുത്തിയിരിപ്പു സമരവും നടന്നത്‌.

മരട്‌ നഗരസഭാ പരിതിക്കുള്ളില്‍ നിയമ വിരുദ്ധമായി കായല്‍ കയ്യേറിയും മറ്റും നിരവധി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഒരു വന്‍കിട ജ്വല്ലറി ഉടമ കുണ്ടന്നൂരിനുസമീപം അനധികൃതമായി നിര്‍മ്മിക്കുന്ന 6000 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവിന്‌ ആദ്യം നല്‍കിയ പെര്‍മിറ്റ്‌ റദ്ദുചെയ്തിരുന്നു. ഇതു പുതുക്കിനല്‍കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രി കെ.ബാബുവിനെ ഇടപെടുവിച്ച്‌ സെക്രട്ടറിയെ കൂത്തുപറമ്പിലേക്ക്‌ സ്ഥലം മാറ്റിയതെന്നാണ്‌ പ്രതിപക്ഷം പ്രസ്താവനയില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. സെക്രട്ടറിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന്‌ നഗരസഭയിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണെന്നും, പല രേഖകള്‍ക്കുമായി നഗരസഭാ കാര്യാലയത്തില്‍ എത്തുന്നവര്‍ നട്ടംതിരിയുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്‌.

പതിനെട്ടു മാസമായി അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഭരണപക്ഷം പുതിയതായി ഒരു വികസന പ്രവര്‍ത്തനവും നടത്തിയില്ലെന്നും പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നു. മരട്‌ നഗരസഭയില്‍ അഴിമതിക്ക്‌ കളമൊരുക്കാനാണ്‌ മന്ത്രി ഉള്‍പ്പടെ ഗൂഢാലോചന നടത്തി സെക്രട്ടറിയെ നീക്കിയതെന്നും അവര്‍ ആക്ഷേപം ഉന്നയിക്കുന്നു. സെക്രട്ടറിയെ സ്ഥലം മാറ്റിയത്‌ ശരിയാണെന്ന്‌ അറിയിച്ച നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍, റിലീവ്‌ ചെയ്യാതെ ലീവില്‍ പോയ സെക്രട്ടറിക്കുപകരം മറ്റൊരു ഉദ്യോഗസ്ഥന്‌ അധിക ചുമതല നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.