Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമഗ്രാനുഭവ സമുജ്ജ്വലത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2012, 10:39 pm IST
in Samskriti

ഇന്ദ്രിയവിഷയങ്ങള്‍ നിറച്ചുവയ്‌ക്കാവുന്ന ഒരു പാത്രമല്ല യഥാര്‍ത്ഥ നിങ്ങള്‍, ബുദ്ധിവൃത്തി, ആഗ്രഹിക്കാന്‍ കഴിയുന്ന വസ്തുക്കളുടെ നിശ്ചയം മാത്രം. അത്‌ സ്വരൂപമല്ല. സ്വരൂപം എന്നത്‌ എല്ലാ ദര്‍ശനങ്ങളുടെയും – ഭൗതികവും ആത്മീയവുമായ എല്ലാ ദര്‍ശനങ്ങളുടെയും – അന്തഃസത്തയാണ്‌. അതില്‍ ഏതും വിചാരവികാരാത്മകമായി തോന്നിമറയുന്നു. അത്‌ ഒരു വ്യക്തിക്കോ വസ്തുവിനോ ദൃശ്യമാകാതെ അവ്യക്തമായും എല്ലാ ദൃശ്യങ്ങളിലും പൂരിതമായും ഇരിക്കുന്നു. ആ ഉണ്മ മാത്രമാണ്‌ നാം.

തന്നെക്കുറിച്ച്‌ ബോധവാനാകാന്‍ കഴിയാത്ത ഒരാള്‍ ഉണ്ടാവുകയില്ല. മറ്റുള്ള ഏതിനെക്കുറിച്ചും ബോധവാനാകൂ എന്നതിന്‌ അതിനെ അറിയേണ്ടതുണ്ട്‌. അതിനായി അതിന്റെ പേരും പരിധിയുള്ളതും മാറുന്നതുമായ രൂപവും ആവശ്യമായിവരുന്നു. എന്നാല്‍ തന്റെ ശരീരത്തെ മറ്റ്‌ ശരീരങ്ങളില്‍ നിന്ന്‌ വേര്‍തിരിച്ച്‌ വ്യവഹരിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ നല്‍കിയ പേരില്‍ താന്‍ തന്നെ അറിയേണ്ടതില്ല. ഇരുട്ടില്‍ ഒറ്റയ്‌ക്കിരിക്കുന്ന ആളെ മറ്റൊരാള്‍ വന്ന്‌ ഇന്നയിടത്ത്‌ ഇന്നാരാണ്‌ താന്‍ എന്ന്‌ പറഞ്ഞുതരേണ്ടതില്ല. അപ്പോള്‍ തന്നെക്കുറിച്ച്‌ താന്‍ എപ്പോഴും ബോധവാനാണ്‌. മറ്റുള്ളവയെക്കുറിച്ച്‌ അങ്ങനെയല്ല. അറിവില്‍പ്പെട്ടതോ പെടാത്തതോ ആയതേതിനും ‘താന്‍’ എന്ന ബോധത്തിലേ നിലനില്‍പ്പുള്ളൂ. താന്‍ ദേഹമല്ല എന്ന കാര്യത്തില്‍ ഒരാള്‍ക്ക്‌ സംശയിക്കാനും വയ്യ. എന്തുകൊണ്ടെന്നാല്‍ എന്റെ ദേഹം എന്ന്‌ ഒരാള്‍ പറയുമ്പോള്‍ ദേഹം എന്നതിനെ അറിയുന്ന ആള്‍ ദേഹമല്ല എന്നാണ്‌ മനസ്സിലാവുന്നത്‌. അയാള്‍ ‘ഞാന്‍’ എന്നാണ്‌. അത്‌ ദേഹം അഥവാ ജഡം അറിയിക്കുന്ന ഒരറിവല്ല. ജഡത്തെക്കുറിച്ച്‌ ബോധവാനാകും ജഡബോധത്തെ വിസ്മരിക്കാനും കഴിയുന്നത്‌ ഞാനിനാണ്‌. അതിനാല്‍ തന്നെക്കുറിച്ച്‌ ഒരാളും അബോധത്തിലല്ല. ബോധവാനാകാനായി താനൊന്നും ചെയ്യേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ബോധം താന്‍ തന്നെയാണ്‌. ഉണ്മ എന്നത്‌ ഉള്ളതിനാല്‍ അതുവരെ ഇല്ലാതിരുന്ന ഒരു ജഡവസ്തു ഉണ്ട്‌ എന്ന്‌ അനുഭവിക്കുന്നു, അത്രമാത്രം. താന്‍ ശരീരത്തില്‍ മാത്രമല്ല, ശരീരത്തിന്‌ പുറത്തും വ്യാപിച്ചുനില്‍ക്കുന്നു. ശരീരമില്ലാത്ത താനാകുന്ന ഉണ്മയ്‌ക്ക്‌ ശരീരമാകുന്ന ഉപാധി വേണ്ടിവരുന്നു. ഒരു കെട്ടിടത്തിലിരുന്ന്‌ അതിന്റെ വാതായനങ്ങളിലൂടെ പുറംലോകം വീക്ഷിക്കുന്നതുപോലെ ശരീരം ഉപകരണം മാത്രം.

തന്റെ കാഴ്ചയായിട്ടുള്ള ശരീരവും ലോകവും അറിയുന്നതില്‍ തന്റെ പങ്ക്‌, താന്‍ ഉണ്ടെന്നും, അറിയാന്‍ കൂട്ടാക്കിയതുകൊണ്ട്‌ അറിയാന്‍ കഴിഞ്ഞു എന്നുമാണ്‌. അല്ലാതെ അറിയാന്‍ കഴിഞ്ഞതുകളൊന്നും അറിഞ്ഞവന്‌ മുന്‍പേ ഇല്ലായിരുന്നു. എന്നോ ഉണ്ടായിരുന്നു എന്നോ വാദിക്കാന്‍ സാദ്ധ്യമല്ല. കുറഞ്ഞപക്ഷം എന്റെ അറിവില്‍ ഇല്ലാതിരുന്ന ഒരു വസ്തുവും അറിയുന്നതിന്‌ മുന്‍പ്‌ ഉണ്ടായിരുന്നു എന്ന്‌ പറയാന്‍ എനിക്ക്‌ കഴിയുന്നില്ല. അതിനെ അറിയാത്ത ഞാന്‍ അറിയാത്തവനായിട്ടുണ്ടായിരുന്നു എന്നുപറയാം. ശേഷം അറിയുന്നവനായി. പിന്നെ ഞാന്‍ അറിഞ്ഞത്‌ ഒഴിഞ്ഞ്‌ ഞാന്‍ മാത്രമായി.

– സ്വാമി ശാന്താനന്ദഗിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

News

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.