Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗര്‍ഗ്ഗഭാഗവതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2012, 10:45 pm IST
in Samskriti

‘ഭാഗവതം എന്ന നാമധേയത്തില്‍ തന്നെ അറിയപ്പെടുന്ന മറ്റൊരു കൃതിയാണ്‌ ഗര്‍ഗ്ഗസംഹിത അഥവാ ഗര്‍ഗ്ഗഭാഗവതം. രാധാകൃഷ്ണഭാഗവതം എന്നുകൂടി ഇതിന്‌ പേരുണ്ട്‌. ശ്രീകൃഷ്ണന്റെയും, ബലരാമന്റെയും നാമകരണം നടത്തിയ ഋഷിവര്യനും, ജ്യോതിശാസ്ത്രപണ്ഡിതനുമായ ഗര്‍ഗ്ഗമുനിയാണ്‌ ഇതിന്റെ പ്രണേതാവ്‌. വ്യാസവിരചിതങ്ങളായ ഗ്രന്ഥങ്ങളെ മാത്രമേ പുരാണമായി കണക്കാക്കാറുള്ളൂ എന്നതുകൊണ്ടായിരിക്കാം ഗര്‍ഗഭാഗവതത്തിന്‌ പുരാണമെന്നസ്ഥാനം ലഭിക്കാതെ പോയത്‌. ശ്രീകൃഷ്ണചരിതം തന്നെയാണ്‌ ഇതില്‍ മുഖ്യമായും പ്രതിപാദിക്കുന്നത്‌. മറ്റ്‌ പുരാണങ്ങളില്‍ കാണാത്ത പല വിശിഷ്ട കഥകളും ഇതിലൂടെ വായിച്ചറിയുവാന്‍ സാധിക്കുന്നു.

നൈമിശാരണ്യത്തിലെ ദീര്‍ഘസത്രത്തില്‍വച്ച്‌ ഗര്‍ഗമുനി ശൗനകാദിമുനീന്ദ്രന്മാര്‍ക്ക്‌ ശ്രീകൃഷ്ണചരിതം വിരച്ചുകൊടുക്കുന്ന വിധത്തിലാണ്‌ ഇതിന്റെ രചന. പത്ത്‌ ഖണ്ഡങ്ങളിലായി 12000 ശ്ലോകങ്ങളാണ്‌ ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നത്‌. ഗോലോകഖണ്ഡം, ഗിരിജാഖണ്ഡം, വൃന്ദാവനഖണ്ഡം, മാധുര്യഖണ്ഡം, മഥുരാഖണ്ഡം, ദ്വാരകാഖണ്ഡം, വിശ്വജിത്ത്ഖണ്ഡം, ബലഭദ്രഖണ്ഡം, അശ്വമേധഖണ്ഡം എന്നിവരാണ്‌ ഗര്‍ഗ്ഗഭാഗവതത്തിലെ പത്തു ഖണ്ഡങ്ങള്‍.

സര്‍വ്വലോകങ്ങള്‍ക്കും ഉപരിയായി സ്ഥിതിചെയ്യുന്ന ഗോലോകത്തില്‍ വസിക്കുന്ന രാധാകൃഷ്ണന്മാരുടെ മഹത്വവര്‍ണന, ശ്രീകൃഷ്ണാവതാരം, കംസന്റെ പൂര്‍വചരിത്രം തുടങ്ങിയവയാണ്‌ ഗോലോകഖണ്ഡത്തില്‍ വര്‍ണിക്കുന്നത്‌. വൃന്ദാവനഖണ്ഡത്തില്‍ നന്ദഗോപരും, ഗോപന്മാരും വൃന്ദാവനത്തിലേക്ക്‌ മാറിതാമസിക്കുന്നതും, ശംഖചൂഢനെ നിഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ വരെ വിവരിച്ചിരിക്കുന്നു.

ഗോവര്‍ദ്ധനപര്‍വതത്തിന്റെ ഉത്പത്തി, ഗോവര്‍ദ്ധനോദ്ധാരണം തുടങ്ങിയ വസ്തുതകളാണ്‌ ഗിരിരാജഖണ്ഡത്തില്‍ വിവരിക്കുന്നത്‌. ശ്രീകൃഷ്ണന്റെ രാസക്രീഡ തുടങ്ങിയ മാധുര്യഖണ്ഡത്തില്‍ വിവിരിച്ചിരിക്കുന്നു. കംസന്‍ ശ്രീകൃഷ്ണനെ വധിക്കാന്‍ ചില ഉപായങ്ങള്‍ ചിന്തിക്കുന്നതും അക്രൂരനെ ഗോകുലത്തിലേക്കയക്കുന്നതും മുതല്‍ മഥുരാമാഹാത്മ്യം വരെയുള്ള വസ്തുതകള്‍ അഞ്ചാമത്തേതുമായ മഥുരാഖണ്ഡത്തില്‍ വിവരിക്കുന്നു.

ജരാസന്ധന്റെ ആക്രമണം, ഭഗവാന്റെ വിവാഹം, പിണ്ഡാരകതീര്‍ത്ഥവര്‍ണന തുടങ്ങിയവ ദ്വാരകാഖണ്ഡത്തില്‍ വിവരിക്കുന്നു. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നന്റെ ചരിതമാണ്‌ ഏഴാമത്തേതായ വിശ്വജിത്ത്‌ ഖണ്ഡത്തില്‍ മുഖ്യമായും വിവരിക്കുന്നത്‌. ബലരാമന്റെ അവതാരരഹസ്യം, ബലരാമസഹസ്രനാമ സ്തോത്രം തുടങ്ങിയവ ബലഭദ്രഖണ്ഡത്തില്‍ വിവരിക്കുന്നു. ഒന്‍പതാമത്തേതായ വിജ്ഞാനഖണ്ഡത്തില്‍ ഹരിഭക്തിയുടെ മാഹാത്മ്യം, ജ്ഞാനത്തിന്റെ പ്രാധാന്യം തുടങ്ങിയവ വിവരിക്കുന്നു.

അനിരുദ്ധപുത്രനായ വജ്രന്റെ അശ്വമേധമാണ്‌ പത്താമത്തേതായ അശ്വമേധഖണ്ഡത്തില്‍ മുഖ്യമായും വിവരിക്കുന്നത്‌. മറ്റ്‌ പുരാണങ്ങളില്‍ കാണാത്ത പല കഥകളും ഉപകഥകളും കാണപ്പെടുന്നു എന്നുള്ളതാണ്‌ ഗര്‍ഗഭാഗവതത്തിന്റെ സവിശേഷത. കൂടാതെ രാധാകൃഷ്ണസങ്കല്‍പത്തെയും ഈ ഗ്രന്ഥം വളരെ മനോഹരമായി അവതരിപ്പിക്കുന്നു. ഭക്തിരസം നിറഞ്ഞു കവിയുന്നതും, സാഹിത്യഭംഗികളെല്ലാം തികഞ്ഞതുമായ ഈ ഗ്രന്ഥം എന്തുകൊണ്ടും ഒരു പുരാണത്തിന്റെ സ്ഥാനം തന്നെ അവകാശപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

Kerala

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

Kerala

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

പുതിയ വാര്‍ത്തകള്‍

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.