Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ടൗണില്‍ ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന്‌ പൊതുമരാമത്ത്‌ വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2011, 11:47 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടന വേളയില്‍ പതിനായിരക്കണക്കിനു വാഹനങ്ങളെത്തുന്ന എരുമേലി ടൗണിലെ ഗതാഗത നിയന്ത്രണം പോലീസ്‌ നേരിട്ട്‌ ചെയ്യുന്നതുകൊണ്ട്‌ ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിക്കാന്‍ സാങ്കേതികമായ നിരവധി തടസങ്ങളുണ്ടെന്ന്‌ പൊതുമരാമത്ത്‌ അധികൃതര്‍. ടൗണില്‍ ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിച്ചാല്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമാകുമെന്ന്‌ പോലീസിണ്റ്റെ നിര്‍ദ്ദേശത്തോടൊപ്പമാണ്‌ മരാമത്ത്‌ അധികൃതരും രംഗത്തെത്തിയിരിക്കുന്നത്‌. സാധാരണയായി ട്രാഫിക്‌ ഐലണ്റ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമപരമായ യാതൊരു സൗകര്യവും എരുമേലി ടൗണിലില്ലായെന്നുള്ളതാണ്‌ പ്രധാന പ്രശ്നം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി സംസ്ഥാന പാതകളുടെ മദ്ധ്യത്തിലുള്ള എരുമേലി ടൗണിലെ റോഡുകളുടെ ഇരുവശത്തും ടാക്സി വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതാണ്‌ ഏറ്റവും വലിയ പ്രതിസന്ധി. ഗതാഗത നിയന്ത്രണ സൂചനകള്‍ക്കനുസരിച്ച്‌ ഒരേസമയം ഇരുവശങ്ങളിലെയും വാഹനങ്ങള്‍ കടത്തിവിടാനുള്ള സൗകര്യം ടൗണിനില്ല. ഇതിനിടെ ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിച്ചാല്‍ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവങ്ങളായിത്തീരുമെന്നും അധികൃതര്‍ പറയുന്നു. മൂന്നു സംസ്ഥാപ പാതയോരങ്ങളിലായി റോഡരികില്‍ കിടക്കുന്ന ടാക്സികള്‍ മാറ്റിയാല്‍ പോലും ഐലണ്റ്റ്‌ സ്ഥാപിക്കുന്നത്‌ ഏറെ ദുരിതത്തിലാക്കുകയും ചെയ്യും. എരുമേലി ടൗണിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്‌ ഉണ്ടാകുന്നത്‌ ശബരിമല തീര്‍ത്ഥാനടസമയത്താണ്‌. സീസണില്‍ വാഹനങ്ങളേയും തീര്‍ത്ഥാടകരെയും നിയന്ത്രിക്കാന്‍ പോലീസുകാര്‍ രംഗത്തുമുണ്ട്‌. ട്രാഫിക്‌ ഐലണ്റ്റ്‌ വേണ്ടെന്ന പോലീസിണ്റ്റെ നിര്‍ദ്ദേശത്തെ ശരിവയ്‌ക്കുന്ന തരത്തിലാണ്‌ പൊതുമരാമത്ത്‌ അധികൃതരും ഇതു സംബന്ധിച്ച്‌ വിശദീകരിക്കുന്നത്‌. എന്നാല്‍ ട്രാഫിക്‌ ഐലണ്റ്റിനേക്കാള്‍ വലിയ ട്രാഫിക്‌ റൗണ്ടാന എരുമേലി ടൗണിലുണ്ടായിരുന്നപ്പോള്‍ പോലും ശബരിമല സീസണിലേതടക്കമുള്ള ലക്ഷക്കണക്കിനു വാഹനങ്ങള്‍ യഥേഷ്ടം ഇതുവഴി കടന്നുപോയിരുന്നു. സഹായത്തിന്‌ പോലീസും സിഗ്നല്‍ ബോര്‍ഡുകളും റൂട്ട്മാപ്പുകളും ഇതേ റൗണ്ടാനയില്‍ തന്നെ സ്ഥാപിക്കുകയും ചെയ്തിരുന്നു. വലിയ റൗണ്ടാന പൊളിച്ചുമാറ്റിയ സ്ഥലത്ത്‌ ഒരു പോലീസുകാരന്‌ മാത്രം നില്‍ക്കാവുന്ന തരത്തിലുള്ള ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിച്ചാല്‍ ഗതാഗതക്കുരുക്ക്‌ ഉണ്ടാകുമെന്ന വാദം ശരിയല്ലെന്നും നാട്ടുകാര്‍ പറയുന്നു. നിലവിലുണ്ടായിരുന്ന റൗണ്ടാന പൊളിച്ചതോടെ വാഹനങ്ങള്‍ ലക്കും ലഗാനുമില്ലാതെ ടൗണില്‍ നട്ടം തിരിയുന്ന കാഴ്ചയാണ്‌ ഇപ്പോഴുള്ളത്‌. വാഹനങ്ങളെ നിയന്ത്രിക്കാനോ മറ്റ്‌ യാത്രക്കാരെ നിയന്ത്രിക്കാനോ പോലീസുകാരുമില്ല. എന്നാല്‍ ശബരിമല സീസണിലാണെങ്കില്‍ എല്ലാറ്റിനും പോലീസുകാര്‍ തന്നെ വേണം. ട്രാഫിക്‌ ഐലണ്റ്റ്‌ ഉണ്ടായാലും ഇല്ലെങ്കിലും എരുമേലി ടൗണില്‍ പോലീസുകാരുടെ സേവനങ്ങള്‍ അത്യന്താപേക്ഷിതവുമാണ്‌. സാധാരണ സമയങ്ങളിലെ ഗതാഗതനിയന്ത്രണത്തിന്‌ ട്രാഫിക്‌ ഐലണ്റ്റ്‌ ഏറെ ഗുണം ചെയ്യുമെന്നിരിക്കെ, ഐലണ്റ്റ്‌ സ്ഥാപിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ കണ്ടെത്തിയ മരാമത്ത്‌ അധികൃതരുടെ നടപടിയില്‍ ദുരൂഹതയുള്ളതായാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല
Kerala

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

Kerala

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

India

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.