Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുന്ദരകാണ്ഡം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2011, 10:37 pm IST
in Samskriti

രാവണന്‍ അനുനയസ്വരത്തില്‍ മാധുര്യമേറിയ വാക്കുകളോടെ സീതയോടിങ്ങനെ പറഞ്ഞു: അല്ലയോ സുന്ദരീ നീ കേട്ടാലും ഞാന്‍ നിന്റെ പാദപങ്കജങ്ങളുടെ ദാസനാണ്‌. എന്നില്‍ പ്രസാദിച്ചാലും. സകലലോകനാഥനും അസുരചക്രവര്‍ത്തിയമുമായ എന്നെ നീ ഒന്നു നോക്കുക. നിന്നെ മാത്രം ചിന്തിച്ച്‌ നടക്കുന്ന എന്നെ ആഗ്രഹത്തോടെ നോക്കിയാലും.

ഭവതിയുടെ ഭര്‍ത്താവായ രാമന്റെ കാര്യം നോക്കൂ. ശ്രീരാമനെ ഓര്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക്‌ കാണാം. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും തിരഞ്ഞാലും ഭാഗ്യവാന്മാര്‍ക്കുപോലും ചിലപ്പോള്‍ നിന്റെ കാന്തനെ കണ്ട്‌ കിട്ടുകയില്ല. ഹേ സുന്ദരി! ഒരിക്കലും ഒന്നിലും ആശയില്ലാത്ത അവനെക്കൊണ്ട്‌ നിനക്ക്‌ ഒരുപകാരവും ഉണ്ടാവുകയില്ല. അവന്‌ യാതൊരു ഗുണവുമില്ലെന്ന്‌ മനസ്സിലാക്കുക.

നീ അവനെ ആലിംഗനം ചെയ്തുകൊണ്ടിരുന്നാലും എപ്പോഴും അവന്റെ കൂടെ വസിച്ചാലും നിന്റെ എല്ലാ നന്മകളും അവന്‍ ആസ്വദിച്ചുകൊണ്ടിരുന്നാല്‍ നിന്നില്‍ അവന്‌ യാതൊരു താല്‍പ്പര്യവുമില്ല.

ശക്തിയില്ലാത്ത അവനെ ആശ്രയിച്ചിട്ട്‌ യാതൊരു കാര്യവുമില്ല. ഇനി അവന്‍ ദേവിയെ തേടി വരികയുമില്ല. അതിനാല്‍ അവനുവേണ്ടി ഭവതി ഒന്നും ചെയ്യേണ്ടതായിട്ടില്ല. അവന്‌ കീര്‍ത്തിയില്ല, നന്ദിയില്ല, മമതയില്ല, അനുരാഗമില്ല, അഭിമാനം പോലുമില്ല. വലിയ ജ്ഞാനിയാണെന്നുമാണ്‌ ഭാവം. കാട്ടാളന്മാരുടെയും വന്യജീവികളുടെയും കൂടെയാണ്‌ താമസം. ദരിദ്രരോടാണ്‌ സ്നേഹം. ഒന്നിലും യാതൊരു ഭേദചിന്തയുമില്ലാത്ത അവന്‌ ചണ്ഡാളനും ബ്രാഹ്മണനും ഒരുപോലെയാണ്‌. പട്ടിയും പശുവും ഒരുപോലെയാണ്‌. (ഇതിന്‌ ആരാധനാഭാവത്തിലും അര്‍ത്ഥമെടുക്കാം. കീര്‍ത്തി, മാനം, മമത, അഹങ്കാരം തുടങ്ങിയ ലൗകിക ഗുണങ്ങള്‍ക്കെല്ലാം അതീതനായ അവന്‍ ദരിദ്രരെ സ്നേഹിക്കുന്നു. ചണ്ഡാളനെ ബ്രാഹ്മണന്‌ തുല്യമായി കാണുന്നു. പട്ടികളെയും പശുക്കളെയും ഭേദമില്ലാതെ കാണുന്നു. മഹര്‍ഷിമാരുടെ ഇടയിലാണ്‌ അവന്റെ സ്ഥാനം.ഭവതിയേയും കാട്ടാളയുവതിയേയും അവന്‍ ഒരുപോലെയാണ്‌ കാണുന്നത്‌. ദേവിയും അവന്റെ മനസ്സില്‍ നിന്ന്‌ ഇപ്പോള്‍ മറഞ്ഞുപോയിട്ടുണ്ടാകാം. അതുകൊണ്ട്‌ ഭര്‍ത്താവിനെ കാത്തിരുന്നത്‌ ഇനി മതി.നിന്നോട്‌ അവന്‌ യാതൊരു സ്നേഹവുമില്ല എന്ന കാര്യത്തില്‍ എനിക്ക്‌ ഒട്ടും സംശയമില്ല. ഞാന്‍ നിന്റെ ദാസനാണ്‌. അതിനാല്‍ എന്നെ നീ സ്വീകരിച്ചാലും. കൈയില്‍ കിട്ടിയ രത്നം ഉപേക്ഷിച്ച്‌ കാക്കപ്പൊന്നിനെ കൊതുക്കുന്നത്‌ എന്തിനാണ്‌?

ദേവന്മാര്‍, അസുരന്മാര്‍, രാക്ഷസന്മാര്‍, നാഗങ്ങള്‍, ഗന്ധര്‍വ്വന്മാര്‍ എന്നിവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകളും അപ്സരസുകളും നിന്നെ സന്തോഷത്തോടെ പരിചരിക്കും. വെറുതെ സമയം കളയാതെ നിന്റെ ഭയമെല്ലാം കളഞ്ഞ്‌ എന്റെ ബാര്യയായി മാന്യതയോടെ നീ വാണാലും.

എന്നോടുള്ള പേടികൊണ്ട്‌ സുന്ദരിമാര്‍ പലരും നിനക്ക്‌ ദാസ്യവൃത്തിചെയ്യും. കാലനുപോലും എന്നെ ഭയമാണ്‌. ദേവേന്ദ്രനുപോലും ആദരണീയനായ അസുരചക്രവര്‍ത്തിയാണ്‌ ഞാന്‍ എന്നറിഞ്ഞാലും. സൗഭാഗ്യത്തിന്റെയും സൗജന്യത്തിന്റെയും സാരസര്‍വ്വസ്വമായിട്ടുള്ളവളേ ശൃംഗാരഭാവത്തോടെ നീ എങ്ങനെ അനുസരിച്ചാലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.