Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റിട്ട.പ്രൊഫസറെയും വീട്ടുകാരെയും ബന്ദിയാക്കി വന്‍ കവര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2011, 11:22 pm IST
inKasargod

തൃക്കരിപ്പൂറ്‍: ഉദിനൂറ്‍ റെയില്‍വെ ഗെയ്റ്റിന്‌ സമീപത്തെ ലക്ഷ്മിറാമില്‍ പയ്യന്നൂറ്‍ കോളേജിലെ റിട്ട പ്രൊഫസര്‍ ഇ.വി.മനോഹരണ്റ്റെ വീട്ടില്‍ നിന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ്‌ കവര്‍ച്ച നടന്നത്‌. 14 പവന്‍ സ്വര്‍ണ്ണവും 25,൦൦൦ രൂപയും പുതിയ സ്വിഫ്റ്റ്‌ കാറും മൊബൈല്‍ ഫോണുമാണ്‌ മോഷണം പോയത്‌. കാര്‍ പിന്നീട്‌ പയ്യന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മോഷ്ടാക്കളുമായുള്ള മല്‍പിടിത്തത്തില്‍ പ്രൊഫസര്‍ക്ക്‌ കൈക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റു. ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ മുന്‍വശത്തെ വാതില്‍ തുറന്ന്‌ പുറത്തിറങ്ങിയപ്പോള്‍ പ്രൊഫസര്‍ ഗേറ്റില്‍ വച്ചിരുന്ന പത്രം എടുക്കുന്നതിനിടയില്‍ മോഷ്ടാവ്‌ അകത്തേക്ക്‌ കടക്കുകയായിരുന്നു. വളര്‍ത്തു നായയുടെ കുരകേട്ട്‌ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ ഒരാള്‍ അകത്ത്‌ കയറി പോകുന്നത്‌ ശ്രദ്ധയില്‍പെട്ടു. ഇയാളെ ചെറുക്കാന്‍ ചെന്നപ്പോള്‍ മറ്റ്‌ രണ്ടുപേരും കൂടി എത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി കഴുത്തില്‍ കത്തിവെച്ച ശേഷം വീട്ടിലെ മറ്റ്‌ അംഗങ്ങളെ കാട്ടിതരാന്‍ ആവശ്യപ്പെട്ടു. ഉടനെ വൃദ്ധയായ മാതാവ്‌ എ.വി.രാജലക്ഷ്മി, സഹോദരി പുത്രന്‍ രോഹിത്‌ എന്നിവരെയും കൊണ്ട്‌ വന്ന്‌ കസേരയില്‍ ഇരുത്തിയശേഷം പ്രൊഫസറുടെയും അമ്മയുടെയും ദേഹത്ത്‌ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി. അലമാരയുടെ താക്കോലും തട്ടിയെടുത്ത മോഷ്ടാക്കള്‍ അലമാര തുറന്ന്‌ ബാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്നു. ലാണ്റ്റ്‌ ഫോണിണ്റ്റെ കണക്ഷന്‍ വിഛേദിച്ച്‌ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി സിംകാര്‍ഡ്‌ ഉപേക്ഷിച്ച്‌ ഫോണ്‍ കൊണ്ടുപോയി. പിന്നീട്‌ പ്രൊഫസറെയും കുടുംബത്തെയും പൂജാമുറിയില്‍ ഇട്ട്‌ പൂട്ടിയഷശേഷം പ്രൊഫസറുടെ കെ.എല്‍.60സി2268 മാരുതിസ്വിഫ്റ്റ്‌ കാറുമായി രക്ഷപ്പെടുകയായിരുന്നു. പഴയ പൂജാമുറിയായതിനാല്‍ വാതില്‍ ശക്തമായി തള്ളിയപ്പോള്‍ ഓടമ്പല്‍ ഇളകി വന്നത്‌ കാരണമാണ്‌ കുടുംബത്തിന്‌ രക്ഷപ്പെടാന്‍ സാധിച്ചത്‌. ഉടനെ തൊട്ടടുത്ത വീട്ടില്‍ പോയി ചന്തേര പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മോഷ്ടാക്കള്‍ തമിഴ്‌ കലര്‍ന്ന മലയാളമാണ്‌ സംസാരിച്ചിരുന്നത്‌ എന്ന്‌ പ്രൊഫസര്‍ പറഞ്ഞു. 20 വയസ്സിന്‌ താഴെ പ്രായം തോന്നിക്കുന്ന മൂവരും കറുത്ത ശരീര പ്രകൃതിയുള്ളവരാണ്‌. മോഷ്ടാക്കളില്‍ ഒരാള്‍ക്ക്‌ പരിക്ക്‌ പറ്റിയതായും സംശയമുണ്ട്‌. ബുധനാഴ്ച രാത്രി 11 മണിയോടെ നായകുരക്കുന്നത്‌ കേട്ടിരുന്നുവെങ്കിലും അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ ശ്രദ്ധിച്ചില്ല. മോഷ്ടാക്കള്‍ നേരത്തെ തന്നെ തൊഴുത്തില്‍ തമ്പടിച്ചതായി കരുതുന്നു. രാവിലെ പശുവിനെ കറക്കുന്നതിന്‌ വാതിലുകളും മറ്റും തുറക്കുന്നത്‌ തക്കം പാര്‍ത്ത്‌ ഇരിക്കുകയായിരുന്നു കവര്‍ച്ചക്കാര്‍. സമീപത്ത്‌ നിന്നും ചെരുപ്പും ഭക്ഷണ പദാര്‍ത്ഥത്തിണ്റ്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. സമീപത്തുനിന്നും നായക്ക്‌ നല്‍കാന്‍ കൊണ്ടുവന്ന വിഷവും കണ്ടെത്തി. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ശുകന്‍ നീലേശ്വരം, കാഞ്ഞങ്ങാട്‌ ഡിവൈഎസ്പി പി.വി.തമ്പാന്‍, നീലേശ്വരം സി.ഐ.സുരേഷ്‌ ബാബു, ചന്തേര എസ്‌ഐ നാരായണന്‍, ഫോറന്‍സിക്‌ വിദഗ്‌ദ്ധരും, ഡോഗ്‌ സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. പോലീസ്‌ നായ അലക്സ്‌ മണം പിടിച്ച്‌ തൊട്ടടുത്ത ക്വാട്ടേഴ്സിനും കിണറിനും വലം വച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.