Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരമധ്യത്തിലെ സ്വര്‍ണ്ണക്കവര്‍ച്ച; മുഖ്യപ്രതി ഐടി ബിസിനസുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2011, 11:36 pm IST
in Kottayam

കോട്ടയം: വെടിയുതിര്‍ത്തശേഷം പട്ടാപ്പകല്‍ നഗരമധ്യത്തിലെ ജ്വല്ലറിയില്‍ നിന്ന്‌ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ്‌ ഉടമയും ഐ.ടി ബിസിനസുകാരനുമായ എറണാകുളം ഇടപ്പള്ളി പോണേക്കര ഇന്ദിരാഭായി റോഡില്‍ കുരിശിങ്കല്‍ വീട്ടില്‍ മനോജ്‌ സേവ്യര്‍(36). ഒന്നാം പ്രതിയും മുഖ്യസൂത്രധാരനും. ബിസിനസിലുണ്ടായ കടബാധ്യതയാണ്‌ എസ്റ്റേറ്റിലെ തൊഴിലാളിയെയും കൂട്ടി മോഷണത്തിനിറങ്ങാന്‍ ഇയാളെ പ്രേരിപ്പിച്ചത്‌. കോട്ടയം തിരുനക്കര മൈതാനത്തോട്‌ ചേര്‍ന്നുള്ള കുന്നത്തുകളത്തില്‍ ജ്വല്ലറിയില്‍ നിന്ന്‌ വ്യാഴാഴ്‌ച്ച ഉച്ചയ്‌ക്കാണ്‌ ഏഴര കിലോ സ്വര്‍ണം കവര്‍ന്നത്‌. ബൈക്കിലെത്തിയ ഇവര്‍ ജ്വല്ലറിയില്‍ കടന്ന ശേഷം നാലുപാടും വെടിവച്ചും ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിറുത്തിയും കവര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന്‌ ബൈക്കില്‍ തന്നെ കുമരകം-വൈക്കം ഭാഗത്തേക്ക്‌ രക്ഷപെടുകയും ചെയ്തു. ഇതില്‍ രണ്ടാം പ്രതിയായ തേനി തേവാരം മുരുകേശനെ(28) സംഭവം നടന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ കുമരകത്ത്‌ നിന്നും മനോജിനെ വ്യാഴാഴ്‌ച്ച രാത്രി എറണാകുളം കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നും അറസ്റ്റ്‌ ചെയ്തു.12 വര്‍ഷത്തോളം ദുബായില്‍ ഐ.ടി മേഖലയില്‍ ജോലി നോക്കിയിട്ടുള്ളയാളാണ്‌ മനോജ്‌. ഇതിനിടയില്‍ മൂന്ന്‌ വര്‍ഷം മുന്‍പ്‌ നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ ഇടുക്കി ശാന്തമ്പാറയില്‍ പത്ത്‌ ഏക്കര്‍ ഏലത്തോട്ടം വാങ്ങുകയും എറണാകുളത്ത്‌ കംമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ്‌ ആരംഭിക്കുകയും ചെയ്തു. ഒരു വര്‍ഷം മുന്‍പ്‌ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച്‌ നാട്ടിലെത്തിയ ഇയാള്‍ എസ്റ്റേറ്റ്‌ കാര്യവും ബിസിനസും നോക്കി കഴിയുകയായിരുന്നു. ഇതിനിടയിലുണ്ടായ കടബാധ്യത പരിഹരിക്കാന്‍ കവര്‍ച്ച നടത്തുകയായിരുന്നു. കോട്ടയം എസ്‌.പിയുടെ നിര്‍ദേശപ്രകാരം ഏറ്റുമാനൂറ്‍ സി .ഐ ബിജു കെ. സ്റ്റീഫണ്റ്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. ഇന്നലെ പുലര്‍ച്ചെ കോട്ടയത്തെത്തിച്ച ഇയാളെ മൂന്ന്‌ മണിക്കൂറോളം പൊലീസ്‌ ചോദ്യം ചെയ്തു. തുടര്‍ന്ന്‌ വൈകിട്ട്‌ അഞ്ച്‌ മണിയോടെ ജുവലറിയില്‍ എത്തിച്ച്‌ തെളിവെടുക്കുകയും ജില്ലാ മജിസ്ട്രേറ്റിണ്റ്റെ മുന്‍പില്‍ ഹാജരാക്കുകയും ചെയ്തു. ഇയാളെ 14 വരെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. കോട്ടയം എസ്പി സി. രാജഗോപാലിണ്റ്റെ നേതൃത്വത്തില്‍ ഡിവൈഎസ്‌.പി പി.എം.വര്‍ഗീസ്‌, സി.ഐമാരായ ജി.വേണു, ബിജു കെ.സ്റ്റീഫന്‍, ഗിരീഷ്‌ പി.സാരഥി എന്നിവരാണ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

Kerala

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.