Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കരിങ്കല്ലൂംമൂഴി പാലം വിവാദം: അഴിമതി വിജിലന്‍സ്‌ അന്വേഷണത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2011, 11:15 pm IST
inKottayam

എരുമേലി: കരിങ്കല്ലൂംമൂഴിയില്‍ നിലവിലുണ്ടായിരുന്ന നടപ്പാത പാലം വീതികൂട്ടി വലിയ പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട്‌ മുന്‍ ഗ്രാമപഞ്ചായത്തംഗത്തിണ്റ്റെ നേതൃത്വത്തില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ്‌ അന്വേഷണത്തിലേക്ക്‌. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്ക്‌ ഇരുമുന്നണികളിലേയും പല ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്ന കണ്ടെത്തലിണ്റ്റെ അടിസ്ഥാനത്തിലാണ്‌ അഴിമതി കേസ്‌ വിജിലന്‍സിന്‌ വിടാനുള്ള തീരുമാനത്തില്‍ പഞ്ചായത്ത്‌ എത്തിയിരിക്കുന്നത്‌. പാലത്തിണ്റ്റെ ശരിയായ ഗുണഭോക്താവു കൂടിയായ വെട്ടിയാനിക്കല്‍ അസീസീണ്റ്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ എ.ഇ., പഞ്ചായത്തംഗം, പ്രസിഡണ്റ്റ്‌ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ ൮ ലക്ഷത്തിലധികം രൂപ ചിലവഴിച്ച്‌ സ്വകാര്യ വ്യക്തിയെന്ന നിലയില്‍ അസീസ്‌ പാലം നിര്‍മ്മിച്ചത്‌. ഇതുമായി ബന്ധപ്പെട്ട പഞ്ചായത്തിണ്റ്റെ അനുമതിയുള്‍പ്പെടെയുള്ള രേഖകളെല്ലാം തയ്യാറാക്കിയിരുന്നതും മുന്‍ പഞ്ചായത്തംഗത്തിണ്റ്റെ നേതൃത്വത്തിലായിരുന്നുവെന്നും അസീസ്‌ പറഞ്ഞു. എന്നാല്‍ ടാറിംഗ്‌ റോഡില്‍ നിന്നും പാലത്തിലേക്കുള്ള ഭാഗത്തെ കോണ്‍ക്രീറ്റ്‌ ചെയ്യാനുള്ള ജനകീയ കമ്മിറ്റി കണ്‍വീനറായ താന്‍ പോലും അറിയാതെ തണ്റ്റെ വ്യാജ ഒപ്പിട്ടാണ്‌ പാലം നിര്‍മ്മാണത്തിണ്റ്റെ പേരില്‍ പഞ്ചായത്തില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിരിക്കുന്നതെന്നും അസീസ്‌ പറഞ്ഞു. കരിങ്കല്ലുംമൂഴി പാലം നിര്‍മ്മാണ അഴിമതി വിവാദത്തെക്കുറിച്ച്‌ ജന്‍മഭൂമി നേരത്തെ വിശദമായ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നതാണ്‌. അഴിമതി നടന്നതുമായി ബന്ധപ്പെട്ട്‌ വ്യാപകമായ ജനകീയ പ്രതിഷേധം ഉയര്‍ന്നതിണ്റ്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്‌ അന്വേഷണത്തിനായി സബ്കമ്മിറ്റിയെയും നിയോഗിച്ചിരുന്നു.സബ്കമ്മിറ്റി റിപ്പോര്‍ട്ടിലും അഴിമതി നടന്നതായി കണ്ടെത്തി. പഞ്ചായത്ത്‌ കമ്മറ്റിക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ അഴിമതി വിജിലന്‍സ്‌ അന്വേഷണത്തിലേക്ക്‌ നീങ്ങിയിരിക്കുന്നത്‌. എന്നാല്‍ പാലം പണിയുമായി ബന്ധപ്പെട്ട മുന്‍ഭരണസമിതിയംഗം, പഞ്ചായത്തിണ്റ്റെ എ.ഇ. അടക്കമുള്ള ചിലര്‍ നടത്തിയ അഴിമതി കച്ചവടത്തിണ്റ്റെ ശബ്ദരേഖ പാലം പണിക്ക്‌ ലക്ഷങ്ങള്‍ നല്‍കിയ സ്വകാര്യ വ്യക്തി തയ്യാറാക്കിയെടുത്തതാണ്‌ അഴിമതിയിലേക്ക്‌ കൂടുതല്‍ തെളിവും ലഭിച്ചിരിക്കുന്നത്‌. പാലം പണിയുമായി ബന്ധപ്പെട്ട്‌ ലഭിക്കുന്ന പഞ്ചായത്തിന്റെ തുക ഞങ്ങള്‍ക്ക്‌ വീതം വച്ചാല്‍ കൂടുതലായൊന്നും ലഭിക്കുകയില്ലെന്ന മുന്‍പഞ്ചായത്തംഗത്തിണ്റ്റെയും പാലം നിര്‍മ്മാണത്തിന്‌ പഞ്ചായത്തംഗം പറയുന്നതുപോലെ ചെയ്യണമെന്നുള്ള എ.ഇ.യുടെയും അടക്കമുള്ള ശബ്ദരേഖയാണ്‌ കഴിഞ്ഞദിവസം സബ്‌ കമ്മിററി അംഗങ്ങളും കണ്ടുപിടിച്ചത്‌. ഇതുകൂടാതെ പഞ്ചായത്ത്‌ വക പാലത്തിണ്റ്റെ നിര്‍മ്മാണത്തിനായി രൂപീകരിക്കാത്ത കമ്മിറ്റി രൂപീകരിച്ചതായി വ്യാജരേഖയും കണ്‍വീനര്‍ ചെയര്‍മാന്‍ എന്നിവരുടേതായി വ്യാജഒപ്പിട്ടുമാണ്‌ സമര്‍ദ്ധമായി ലക്ഷങ്ങള്‍ തട്ടിയെടുത്തിരിക്കുന്നതെന്നും പല രേഖകളില്‍ നിന്നും സബ്‌ കമ്മിറ്റിക്ക്‌ വ്യക്തമായിട്ടുമുണ്ട്‌.പഞ്ചായത്ത്‌ വക റോബോ, മറ്റ്‌ സമാന്തര പാത യോ ഒന്നുമില്ലാത്ത സ്ഥലത്ത്‌, ഒരു സ്വകാ ര്യ വ്യക്തിക്കുമാത്രമായി പഞ്ചായത്തു ക ഫണ്ടുപയോഗിച്ച്‌ പാലം നിര്‍മ്മിക്കാന്‍ അ നുമതികൊ ടുത്ത മുന്‍ ഭരണസമിതി, എ.ഇ. എന്നിവര്‍ ക്കെതിരെയും വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്‌. പാലം നിര്‍മ്മാണത്തിണ്റ്റെ പരസ്പര ധാരണയനുസരിച്ച്‌ പുതുതായി നിര്‍മ്മിച്ച പാലത്തിണ്റ്റെ തോടരികില്‍ക്കൂടി താഴെയുള്ള മറ്റൊരു പാലം വരെ ഒരു സമാന്തരപാത നിര്‍മ്മിക്കാമെന്നുള്ള വ്യവസ്ഥ അട്ടിമറിച്ചതാണ്‌ പണം തട്ടിയെടുക്കാനുള്ള അഴിമതിയിലെത്തിച്ചതെന്നും വെട്ടിയാനിക്കല്‍ അസീസ്‌ പറയുന്നു. എന്നാല്‍ തോട്‌ പുറമ്പോക്ക്‌ ഭൂമി കയ്യേറിയ ചിലര്‍ റോഡിനായി ഈ സ്ഥലം വിട്ടു നല്‍കാതെ കുപ്രചരണം നടത്തുന്നത്‌ അഴിമതിക്കാരെ സഹായിക്കാനാണെന്നും അസീസ്‌ പറഞ്ഞു. പാലം നിര്‍മ്മാണവുമായി പഞ്ചായത്തില്‍ നിന്നും ലഭിച്ച വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്‍ ലഭിച്ച പലരേഖകളും അഴിമതി നടത്തുന്നതിനായി അവര്‍തന്നെ തയ്യാറാക്കിയതുമാണ്‌. പാലം നിര്‍മ്മിക്കുന്നതിനായി കരാറുകാരന്‌ തങ്ങള്‍ നല്‍കിയ പണത്തിണ്റ്റെ രേഖകളും മറ്റും വ്യക്തമായി സൂക്ഷിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ അടുത്ത പഞ്ചായത്ത്‌ കമ്മറ്റിയില്‍ സബ്കമ്മിറ്റിനല്‍കിയ റിപ്പോര്‍ട്ട്‌ ചര്‍ച്ചചെയ്തതിനു ശേഷം കേസ്‌വിജിലന്‍സ്‌ അന്വേഷണത്തിന്‌ വിടുമെന്നും പ്രസിഡണ്റ്റ്‌ മോളി മാത്യു ജന്‍മഭൂമിയോട്‌ പറഞ്ഞു. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഏതൊരു അന്വേഷണത്തോടും തെളിവുകള്‍ നല്‍കി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും പാലം നിര്‍മ്മിച്ച കുടുംബവും വ്യക്തമാക്കിക്കഴിഞ്ഞു. പാലത്തിണ്റ്റെ പണിയുമായി ബന്ധപ്പെട്ട്‌ കരാറുകാരനില്‍ നിന്നും പഞ്ചായത്തിണ്റ്റെ തുക മുഴുവനും മുന്‍ പഞ്ചായത്തംഗം തന്നെയാണ്‌ വാങ്ങിയിരിക്കുന്നതെന്നും തെളിവുകളുമുണ്ട്‌. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അഴിമതിക്ക്‌ കരാറുകാരനെ ബലിയാടാക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്‌. എന്തായാലും പാലം നിര്‍മ്മാണത്തിണ്റ്റെ പേരില്‍ പഞ്ചായത്തിലുള്ള ജനങ്ങളുടെ ഫണ്ട്‌ തട്ടിയെടുത്തവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)
India

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.