Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റൗണ്ടാന പൊളിച്ചിട്ടും ട്രാഫിക്‌ ഐലണ്റ്റ്‌ വന്നില്ല; എരുമേലി ടൗണ്‍ ഡ്രൈവര്‍മാരെ വട്ടംകറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 11:51 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ടൗണിലെ ഗതാഗത നിയന്ത്രണ സംവിധാനത്തിണ്റ്റെ മറവില്‍ റൗണ്ടാന പൊളിച്ചു നീക്കിയിട്ടും പകരം ട്രാഫിക്‌ ഐലണ്റ്റ്‌ വന്നില്ല. എരുമേലി ടൗണിണ്റ്റെ ഹൃദയഭാഗത്തെ റൗണ്ടാന ഡ്രൈവര്‍മാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതിണ്റ്റെ പേരിലാണ്‌ ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ വച്ച്‌ പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. എന്നാല്‍ നാല്‌ സംസ്ഥാന പാതകള്‍ വന്നുചേരുന്ന സ്ഥലത്ത്‌ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം മാത്രം പൊതുമാരാമത്ത്‌ നടപ്പാക്കിയില്ല. വലുതും ചെറുതുമായി വരുന്ന നൂറുകണക്കിനു വാഹനങ്ങള്‍ എതിലേ -എങ്ങിനെ പോകണമെന്നറിയാതെ ഡ്രൈവര്‍മാരെ ടൗണില്‍ വട്ടം കറക്കുന്ന രീതിയിലേക്കാണ്‌ ഇത്‌ എത്തിച്ചിരിക്കുന്നത്‌. കഴിഞ്ഞ സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ്‌ യുദ്ധകാലാടിസ്ഥാനത്തിലാണ്‌ റൗണ്ടാന പൊളിച്ചതും തത്സ്ഥാനത്ത്‌ ടാറിംഗ്‌ നടത്തിയതും. എന്നാല്‍ അടുത്ത സീസണ്‍ ആരംഭിക്കാന്‍ വെറും ൩ മാസം ശേഷിക്കെ ഐലണ്റ്റ്‌ സ്ഥാപിക്കുന്നതിനുള്ള യാതൊരു നീക്കവും കാണുന്നില്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. അവലോകന യോഗത്തില്‍ വച്ച്‌ ആരോ പറയുന്നതു കേട്ട്‌ റൗണ്ടാന പൊളിച്ചു നീക്കീയവര്‍ പകരം സംവിധാനമൊരുക്കാന്‍ ഇതുവരെ കയ്യാറാകാതിരിക്കുന്നതില്‍ സംശയിക്കേണ്ടതായ സാഹചര്യം ഉണ്ടാകുമെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-റാന്നി-പമ്പ സംസ്ഥാന പാതകളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ സ്വാഭാവികമായ നിയന്ത്രണമായിരുന്നു റൗണ്ടാനക്കുണ്ടായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ വരുന്ന വാഹനങ്ങള്‍ തോന്നിയപടി കയറി പോകുകയും വളവുകള്‍ തിരിച്ച്‌ അപകടങ്ങള്‍ വരുത്തി വയ്‌ക്കുന്നതും പതിവായിത്തീര്‍ന്നിരിക്കുകയാണ്‌. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണിയുടെ അദ്ധ്യക്ഷതയില്‍ക്കൂടിയ യോഗത്തില്‍ വച്ചാണ്‌ ഇത്തരത്തിലുള്ള രണ്ടു തീരുമാനങ്ങളും എടുത്തത്‌. എന്നാല്‍ ഒരു കാര്യം രണ്ടാമതൊന്നു പറയാതെ തന്നെ പൊതുമരാമത്തു ഭംഗിയായി ചെയ്തു. പക്ഷേ രണ്ടാമത്തെ കാര്യം മാത്രം മറന്നു പോയിരിക്കുന്നു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിനു വാഹനങ്ങള്‍, ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍, സാധാരണ സമയത്ത്‌ നൂറുകണക്കിനു വാഹനങ്ങളും-യാത്രക്കാരും അങ്ങനെ വികസനമില്ലായ്‌മയില്‍ നിന്നും വീര്‍പ്പുമുട്ടുന്ന ടൗണിലെ ഡ്രൈവര്‍മാരുടെ ഏക ആശ്രയമായിരുന്ന റൗണ്ടാനയാണ്‌ ഒരുനാള്‍ അധികൃതര്‍ പൊളിച്ചെടുത്തത്‌. ഉത്തരവാദബോധത്തിണ്റ്റെ കണികപോലും കാട്ടാതെ, കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ തീര്‍ത്ഥാടന അവലോകനയോഗത്തിലെ തീരുമാനത്തെ സമര്‍ത്ഥമായി അട്ടിമറിക്കുന്ന ലജ്ജിപ്പിക്കുന്ന നടപടിയാണ്‌ ഇതിലൂടെ വ്യക്തമായിരിക്കുന്നത്‌. റൗണ്ടാന പൊളിച്ചു മാറ്റിയതിലൂടെ കുറേ പോലീസുകാര്‍ വെയിലും ചൂടുമേറ്റ്‌ നിന്നിടത്തു നിന്നും കറങ്ങിയതല്ലാതെ മററൊരു ഗുണവും കഴിഞ്ഞ വര്‍ഷമുണ്ടായില്ല. എന്നാല്‍ റൗണ്ടാന പൊളിച്ചു നീക്കിയതു കൊണ്ട്‌ മറ്റാര്‍ക്കെങ്കിലും ഗുണമുണ്ടായോ എന്നു പറയണമെങ്കില്‍ ഐലണ്റ്റ്‌ പ്രത്യക്ഷപ്പെടുകതന്നെ വേണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഏതായാലും എരുമേലി ടൗണില്‍ റൗണ്ടാനയോ ഐലണ്റ്റോ ഒന്നു വേണം. അതു സ്ഥാപിക്കുന്ന കാര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയുള്ളതായി നാട്ടുകാര്‍ക്കും അറിവില്ല. എന്നാല്‍ പൊതുമരാമത്തു വകുപ്പിനെക്കൊണ്ട്‌ മറ്റാരെങ്കിലും ചെയ്യിപ്പിക്കാതിരിക്കുന്നതാണോ എന്നു വ്യക്തമായി പറയേണ്ടതും പണി ചെയ്യിക്കുന്ന മരാമത്ത്‌ തന്നെയാണ്‌. ഇനി വലിയ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതുവരെ കാത്തിരിക്കുകയാണെങ്കില്‍, അധികം വൈകാതെ അതു നടക്കുക തന്നെ ചെയ്യും. ഇതില്‍ ഏതാണ്‌ അഭികാമ്യം എന്നു തീരുമാനിച്ച്‌ ഉചിതമായത്‌ നടപ്പാക്കാനുള്ള ബാദ്ധ്യത പൊതുമരാമത്തു വകുപ്പിനാണ്‌. ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കുമെന്നു തന്നെയാണ്‌ ജനങ്ങളുടെ പ്രതീക്ഷയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

പുതിയ വാര്‍ത്തകള്‍

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.