Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 06:20 am IST
inKerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്ന് മന്ത്രിമാര്‍. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. മുരളീധരനും എന്‍. ഷംസുദീനും. ലോക്‌സഭയും രാജ്യസഭയും പാസാക്കി പ്രസിഡന്റ് അംഗീകാരം നല്‍കിയിട്ടും തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് മന്ത്രിമാര്‍. മുസ്ലിം ലീഗിനെ തൃപ്തിപ്പെടുത്താനാണ് വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നത്.

വന്ദേമാതരത്തിന്റെ 150 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗീതം മുഴുവനായി ആലപിക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ഇത് വലിയ വിവാദത്തിന് വഴിതെളിച്ചു. ഗവര്‍ണര്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടികളില്‍ പോലും ആദ്യ ചരണം മാത്രമാണ് ആലപിച്ചത്. വിമര്‍ശനം ഉയര്‍ന്നതോടെ വന്ദേമാതരം മുഴുവനും ആലപിക്കണമെന്ന നിയമം ഇല്ലെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയത്.

ഇതോടെയാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ നിയമമാക്കാന്‍ തീരുമാനിച്ചത്. ദേശീയഗാനമായ ‘ജനഗണമന യ്‌ക്ക് ലഭിക്കുന്ന അതേ നിയമപരിരക്ഷയും പദവിയും ദേശീയ ഗീതമായ വന്ദേമാതരത്തിനും ലഭിക്കുന്നതാണ് ഭേദഗതി.

എന്നാല്‍ നിയമമായപ്പോള്‍ ഉത്തരവ് ഇറക്കിയ ചീഫ് സെക്രട്ടറിക്കെതിരെയായി സര്‍ക്കാര്‍. കേന്ദ്രം നിയമം പാസാക്കിയെങ്കിലും തങ്ങള്‍ പഴയതുപോലെ ആദ്യത്തെ ഭാഗം മാത്രമെ ആലപിക്കൂ എന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കുന്നത്. ലോക്ഭവനാണ് ഉത്തരവ് ഇറക്കിയതെന്ന് ആരോപിച്ച് വിവാദത്തിനും തിരികൊളുത്തി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കാനുള്ള നിര്‍ദേശം നല്‍കേണ്ടത് ചീഫ് സെക്രട്ടറിയാണ്. അതിനാലാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വന്ദേമാതരം പൂര്‍ണരൂപത്തില്‍ പാടണമെന്ന് ചീഫ് സെക്രട്ടറി വിശ്വനാഥ സിന്‍ഹ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് നിലവിലുള്ള പഴയ പ്രോട്ടോക്കോള്‍ തന്നെ തുടരുമെന്ന് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രമായിരിക്കും സര്‍ക്കാര്‍ പരിപാടികളില്‍ ആലപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ട ആവശ്യമില്ലെന്നും മുസ്ലിം ലീഗിന്റെ നിലപാട് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് സമാനമാണെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനമല്ലെന്നും, ലോക്ഭവനില്‍ നിന്നുള്ള അറിയിപ്പ് ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയതതെന്നും മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.

Tags: K MuraleedharanKerala UDF GovernmentN Shamsudheenoppose Vande MataramP.K. Kunhalikutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.