Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

സജികുമാര്‍ by സജികുമാര്‍
Jul 27, 2026, 09:30 am IST
in Samskriti

അയോധ്യയിലെ അന്തപ്പുരത്തില്‍ രാമന്‍ രാജ്യഭരണമേല്‍ക്കണോ അതോ ഭരതന്‍ യുവരാജാവാകണോ എന്നതില്‍ ചേരിതിരിവ് ഉണ്ടായിരുന്നു എന്നും കൊട്ടാരക്കെട്ടിന്റെ ഇടനാഴികളില്‍ അധികാരം പിടിക്കാന്‍ ഇരുകൂട്ടരുടേയും ഉപജാപങ്ങള്‍ അരങ്ങേറിയിരുന്നുവെന്നും ചില നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള നിഗമനങ്ങളിലേക്ക് ആളുകള്‍ എത്താന്‍ മുഖ്യകാരണം അധ്യാത്മരാമായണ പരാമര്‍ശവുമാണ്.

”വന്നീല മാതുലനെ കാണ്മതിന്നേറെ
മുന്നമേ പോയ ഭരതശത്രുഘ്‌നന്മാര്‍
വന്നമുഹൂര്‍ത്തമടുത്തദിനംതന്നെ
പുണ്യമതീവപുഷ്യം നല്ല നക്ഷത്രം
എന്നാലവര്‍വരുവാന്‍പാര്‍ക്കയില്ലിനി
യൊന്നുകൊണ്ടുമതു നിര്‍ണ്ണയം മാനസേ…”
എന്ന് ദശരഥന്‍ പറയുന്നതായാണ് അധ്യാത്മരാമായാണം കിളിപ്പാട്ടില്‍ കാണുന്നത്. ദശരഥന്റെ ഈ വാക്കുകളില്‍ തെളിയുന്നത് എത്രയും പെട്ടെന്ന് രാമാഭിഷേകം പൂര്‍ത്തിയാക്കാനുള്ള അതിവ്യഗ്രതയാണ്.

ഈ വരികള്‍ മാത്രം വച്ചു ചിന്തിച്ചാല്‍ ആദ്യം പറഞ്ഞ കൊട്ടാരക്കെട്ടിലെ ഉപജാപങ്ങളൊക്കെ ശരിയായിരിക്കാം എന്നു നമുക്കും തോന്നും.
എന്നാല്‍ വാല്മീകി രാമായണം വായിച്ചാല്‍ മറ്റൊരു ചിത്രമാണ് ലഭിക്കുക.

അവിടെ തന്റെ മരണം ഏതാനും ദിവസത്തിനകം ഉണ്ടാവുമെന്ന ബോധ്യമാണ് ഭരതശത്രുഘ്‌നന്മാര്‍ വരുംമുമ്പേ തിരക്കിട്ട് രാമാഭിഷേകം നടത്താന്‍ ദശരഥനെ പ്രേരിപ്പിച്ചതെന്നു വാല്മീകി വ്യക്തമാക്കുന്നു.

യോദ്ധ്യാകാണ്ഡം നാലാം സര്‍ഗ്ഗത്തിലെ 17 മുതല്‍ 22 വരെ ശ്ലോകങ്ങള്‍ സംശയലേശമന്യേ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
”അപി ചാദ്യശുഭാന്‍ രാമ
സ്വപ്‌നാന്‍ പശ്യാമി രാഘവ
സനിര്‍ഘാതാ ദിവോല്കാശ്ച
പതന്തി മഹാസ്വനാ

അവിഷ്ടബ്ധം ച മേ രാമ
നക്ഷത്രം ദാരുണഗ്രഹൈഃ
ആവേദയന്തി ദൈവജ്ഞാഃ
സൂര്യാങ്ഗാരകരാഹുഭിഃ

പ്രായേണ ച നിമിത്താനാം
ഈദൃശാനാം സമുദ്ഭവേ
രാജാ ഹി മൃത്യുമാപ്‌നോതി
ഘോരാം ചാപദമൃച്ഛതി

തദ് യാവദേവ മേ ചേതോ
ന വിമുഹ്യതി രാഘവ
താവദേവാഭിഷിഞ്ചസ്വ
ചലാ ഹി പ്രാണിനാം മതിഃ

തത്ര പുഷ്യേഭിഷിഞ്ചസ്വ
മനസ്ത്വരയതീവ മാം
ശ്വസ്ത്വാഹമഭിഷേക്ഷ്യാമി
യൗവരാജ്യേ പരന്തപ.”

ദശരഥന്‍ പുത്രനായ രാമനോടു പറയുകയാണ്:
”ചില അശുഭങ്ങളായ സ്വപ്‌നങ്ങള്‍ ഞാന്‍ കാണുന്നു. ഇടിയോടുകൂടി കൊള്ളിമീന്‍(ഉല്‍ക്ക) ഉഗ്രശബ്ദത്തോടെ വീഴുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു(ഉല്‍ക്കാപതനം നേരിട്ടിയാലും സ്വപ്‌നത്തിലായാലും കാണുന്നത് ദോഷസൂചനയാണ്). എന്റെ(ദശരഥന്റെ) നക്ഷത്രത്തിന് സൂര്യന്‍, കുജന്‍, രാഹു എന്നീ ക്രൂരഗ്രഹങ്ങളുടെ ബാധയുണ്ട് എന്ന് ജ്യോത്സ്യന്മാര്‍ പയുന്നു. ഇത്തരം ദുര്‍നിമിത്തങ്ങള്‍ സൂചിപ്പിക്കുന്നത് രാജാവിന് മരണമോ വലിയ ആപത്തോ ഉണ്ടാവാമെന്നാണ്. എന്റെ പ്രാണന്‍ ശരീരം വിടുന്നതിനു മുമ്പേ നീ(രാമന്‍) അഭിഷിക്തനാവണം. ഇന്ന് ചന്ദ്രന്‍ പുണര്‍തം നക്ഷത്രത്തിലാണ്. പൂയം നാളായ നാളെ നല്ല ദിവസമാണെന്നു ജ്യോത്സ്യന്മാര്‍ പയുന്നു. നാളെത്തന്നെ അഭിഷേകകര്‍മ്മം നടക്കണം. എന്റെ മനസ്സ് ഇക്കാര്യത്തില്‍ എന്നെ തിടുക്കപ്പെടുത്തുന്നു. നാളെത്തന്നെ ഞാന്‍ നിന്റെ യൗവരാജ്യാഭിഷേകം നടത്താം”എന്ന്്.

താന്‍ ആസന്നമൃത്യു ആയിരിക്കുന്നു എന്ന പരിപൂര്‍ണ ബോധ്യത്തിലാണ് രാജാ ദശരഥന്‍ ഇവിടെ രാമന്റെ യൗവരാജ്യാഭിഷേകം ഒറ്റദിവസംകൊണ്ടു നടത്താന്‍ തീരുമാനിച്ചതെങ്കിലും, വിച്ഛിന്നാഭിഷേകത്തോടെ ആ തീരുമാനം തന്നെ അദ്ദേഹത്തിന്റെ മരണകാരണമായി മാറി. വിധിവിളയാട്ടം എങ്ങനെയാണ് മനുഷ്യനിശ്ചയങ്ങളെ മാറ്റിമറിക്കുക എന്നതിനുകൂടി ഈ രാമായണഭാഗം ഉദാഹരണമാകുന്നുണ്ട്.

 

Tags: DevotionalRamayana Masam 2026ramayanaLord Rama
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

Samskriti

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

പുതിയ വാര്‍ത്തകള്‍

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.