ന്യൂഡൽഹി ; പ്രതിഷേധത്തിന്റെ മറവിൽ കലാപം നടക്കുന്ന ജന്ദർമന്ദിറിൽ തമ്പടിച്ചിരിക്കുന്നത് തുക്കട ഗ്യാംഗുകളും, ഷഹീൻ ബാഗ് , ആസാദി സംഘങ്ങളും . അഞ്ച് നേരം നിസ്ക്കാരവും, ബിരിയാണി വിളമ്പലുമൊക്കെയായി സജീവമാണ് സംഘങ്ങൾ എല്ലാം . പ്രസ്ഥാനത്തിനുള്ളിൽ ഗുണ്ടാസംഘങ്ങളുടെ മുഖങ്ങളും ഉയർന്നുവന്നിട്ടുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപൂർ പ്രദേശത്തു നിന്നുള്ള ഗുണ്ട ഹാജി അഫ്സലാണ് ആയുധങ്ങളുമായി ഇപ്പോൾ പാറ്റകൾക്കൊപ്പമുള്ളത് .
ഹാജി അഫ്സലിന്റെ ഭാര്യ ഹജ്ജൻ ഷക്കീല, ആം ആദ്മി പാർട്ടി മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറാണ് . പോലീസ് രേഖകൾ പ്രകാരം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, ആയുധ നിയമ ലംഘനം, ആക്രമണം, ഡിപിഡിപി ആക്ട് തുടങ്ങി മക്കോക്ക പ്രകാരമുള്ള കുറ്റങ്ങൾ വരെ 26 ക്രിമിനൽ കേസുകൾ ഹാജി അഫ്സലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2013 ൽ മക്കോക്ക പ്രകാരമുള്ള കുറ്റം ചുമത്തി കോടതി ആറ് വർഷം തടവിന് ശിക്ഷിച്ചു.
ജൂലൈ 20 ന് പാർലമെന്റ് മാർച്ചിനിടെ പൊലീസിനെ അക്രമിക്കാൻ പാറ്റകൾ ആദ്യം കൊണ്ടുവന്നതും ഹാജി അഫ്സലിനെയും കൂട്ടാളികളെയുമാണ് . പ്രതിഷേധത്തിനിടെ ഇവർ വാളുകളും വടികളും കയ്യിൽ കരുതിയിരുന്നതായി ഡൽഹി പോലീസും സ്ഥിരീകരിച്ചു
















