Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 06:55 am IST
in Kerala

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നത്തെ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതായി വെളിപ്പെടുത്തല്‍. മനീതി സംഘത്തെ സന്നിധാനത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. സര്‍വീസില്‍ നിന്നു വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റേതാണ് വെളിപ്പെടുത്തല്‍. യുവതീ പ്രവേശനത്തില്‍ വിമുഖത കാട്ടിയവരെ ഒഴിവാക്കിയായിരുന്നു യോഗം.

സന്നിധാനത്ത് യുവതികള്‍ പ്രവേശിക്കുന്നതിന് കൂട്ടുനില്‍ക്കാഞ്ഞ തന്നെയും, ഐ.ജി. എസ്. ശ്രീജിത്തിനെയും മുഖ്യമന്ത്രി 2019 ജനുവരി ഒന്നിന് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയെന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയുമായ എ. പത്മകുമാറിന്റെ വാക്കുകള്‍ ശരിവെക്കുന്നതാണ് പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ ഈ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോടു നടത്തിയ വെളിപ്പെടുത്തല്‍.

മനീതി സംഘത്തെ ശബരിമലയില്‍ എത്തിക്കാന്‍ ഐജി വിജയ് എസ്. സാഖറെയ്‌ക്കായിരുന്നു ചുമതല. അന്നത്തെ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ശങ്കരദാസിന്റെ മകനും കോട്ടയം എസ്പിയുമായിരുന്ന ഹരിശങ്കറായിരുന്നു സഹായി. ഇതിനായി റൂട്ട്മാപ്പും തയ്യാറാക്കി. 2018 ഡിസംബര്‍ 21-ന് വൈകിട്ട് കോട്ടയം സിഐ യുടെ നേതൃത്വത്തില്‍ ഒരു പോലീസ് സംഘം തേനിയില്‍ എത്തി. സെല്‍വിയുടെ നേതൃത്വത്തിലുള്ള 11 അംഗ മനീതി സംഘം തേനിയില്‍ നിന്നും രാത്രി ടെമ്പോ ട്രാവലറില്‍ യാത്രതിരിച്ചു. പോലീസ് ജീപ്പ് പൈലറ്റ് വാഹനമായി. വരുന്നത് വിഐപി വാഹനമാണെന്നും ഒരു കാരണവശാലും തടയരുതെന്നും ഇടുക്കി, പത്തനംതിട്ട എസ്പിമാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. കമ്പംമേട്, പാറക്കടവ്, കട്ടപ്പന, കുട്ടിക്കാനം, ഇലവുങ്കല്‍, നിലയ്‌ക്കല്‍ വഴി ഡിസംബര്‍ 22 ന് പുലര്‍ച്ചെ സംഘം പമ്പയില്‍ എത്തി.

പമ്പാ ഗണപതി ക്ഷേത്രസന്നിധിയില്‍ മനീതി സംഘത്തിലെ ആറ് പേര്‍ കെട്ടുനിറയ്‌ക്കാനെത്തിയെങ്കിലും പൂജാരിമാര്‍ എതിര്‍പ്പ് അറിയിച്ചതിനാല്‍ അവര്‍ സ്വയം കെട്ട് നിറച്ചു. രാവിലെ ദര്‍ശനം നടത്തി അയ്യപ്പഭക്തര്‍ മല ഇറങ്ങി തിരക്കു കുറയുന്ന പതിനൊന്നരയോടെ ഭക്തരെ പമ്പയില്‍ നിയന്ത്രിച്ചുനിര്‍ത്തി മനീതി സംഘത്തെ മലകയറ്റാനായിരുന്നു പദ്ധതി. ദര്‍ശനശേഷം മലയിറങ്ങുന്ന ഭക്തര്‍ പ്രതിഷേധിക്കില്ലെന്നായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍ മനീതി സംഘത്തിന്റെ വരവ് കാലേകൂട്ടി അറിഞ്ഞ അയ്യപ്പഭക്തര്‍ പമ്പയില്‍ ചെളിക്കുഴിക്ക് മുകളില്‍ നീലിമല കയറ്റം തുടങ്ങുന്ന ഭാഗത്തും സ്വാമി അയ്യപ്പന്‍ റോഡിലും നിലയുറപ്പിച്ചു. ഇതില്‍ ഭൂരിഭാഗവും ദര്‍ശനശേഷം മലയിറങ്ങിയവരായിരുന്നു. അതിനാല്‍ മനീതി സംഘത്തിന് ചെളിക്കുഴി കടന്ന് മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. തമിഴ്നാട്ടില്‍ നിന്നെത്തിയ അയ്യപ്പന്മാര്‍ ശക്തമായി പ്രതികരിച്ചതോടെ ഉച്ചയ്‌ക്ക് മുമ്പായി മനീതി സംഘത്തിന് ചെളിക്കുഴിയില്‍ നിന്നും ഗണപതിക്ഷേത്ര പരിസരത്തേക്ക് ഓടേണ്ടി വന്നു. ഇവരെ പോലീസ് പിന്നീടു പമ്പാ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.

മനീതികളുടെ ശബരിമല ദര്‍ശനം പാളിയതോടെ അന്ന് പമ്പയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്പി കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ശകാരം കേള്‍ക്കേണ്ടി വന്നു. പ്രതികാര നടപടി ഭയന്ന് അദ്ദേഹം പിന്നീട് കേരളാ കേഡറില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഹിമാചല്‍ പ്രദേശിലേക്ക് പോയി. മനീതി സംഘത്തെ ശബരിമലയില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കിയ എസ് പി ഹരിശങ്കര്‍ ഇപ്പോള്‍ തൃശൂരില്‍ സായുധ പോലീസ് ബറ്റാലിയന്‍ ഡിഐജി ആണ്. കൂടുതല്‍ മെച്ചപ്പെട്ട പോസ്റ്റിനായി അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നു സൂചനയുണ്ട്.

Tags: Pinarayi Vijayanശബരിമല യുവതി പ്രവേശംRetired senior police officer's revelationManithi group to Sabarimala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.