Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

സൈപ്രസിന് ബ്രഹ്മോസ് വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇത് തൊണ്ണൂറുകളിലെ ഇരുണ്ട യുഗത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി. പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസിന്റെ താണ്ഡവത്തെ ചെറുക്കാന്‍ കഴിയില്ലെന്നതിനാല്‍ തുര്‍ക്കി വേവലാതിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 11:30 pm IST
in India, World, Defence

അങ്കാര: സൈപ്രസിന് ബ്രഹ്മോസ് വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇത് തൊണ്ണൂറുകളിലെ ഇരുണ്ട യുഗത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി. പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസിന്റെ താണ്ഡവത്തെ ചെറുക്കാന്‍ കഴിയില്ലെന്നതിനാല്‍ തുര്‍ക്കി വേവലാതിയിലാണ്.

എന്താണ് തൊണ്ണൂറുകളിലെ ഇരുണ്ട ആ യുഗം? 1997ല്‍ സൈപ്രസ് റഷ്യയില്‍ നിന്നും എസ് 300 എന്ന വ്യോമപ്രതിരോധ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചു. തുര്‍ക്കിയുടെ ആകാശത്തിലെ മേധാവിത്വം തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതോടെ തുര്‍ക്കി വിരണ്ടു. എസ് 300 റഷ്യ സൈപ്രസിന് നല്‍കിയാല്‍ അത് ഒടുക്കത്തെ യുദ്ധമായി മാറുമെനന് തുര‍്ക്കി പ്രഖ്യാപിച്ചു. അവര്‍ സൈപ്രസിന്റെ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചു. ഇതോടെ തുര്‍ക്കി റഷ്യയുമായും ഗ്രീസൂമായും അകന്നു. ഇത് വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു. ഇതിനിടെ തുര്‍ക്കിക്ക് വേണ്ടി അമേരിക്ക റഷ്യയില്‍ ഇടപെട്ടു. എങ്ങിനെയെങ്കിലും ഈ ആയുധക്കച്ചവടം ഒഴിവാക്കണമെന്ന് അപേക്ഷിച്ചു. ഒടുവില്‍ റഷ്യ വഴങ്ങി. സൈപ്രസിന് നല്‍കേണ്ട എസ് 300 ഗ്രീസിലേക്ക് അയച്ചു. അത് ഗ്രീസ് ഉപയോഗിച്ചില്ല. അവരുടെ ആയുധശേഖരത്തില്‍ സൂക്ഷിച്ചു. ഈ കാലഘട്ടത്തെ ഇരുണ്ട യുഗം എന്നാണ് തുര്‍ക്കി വിശേഷിപ്പിക്കുന്നത്.

അന്ന് റഷ്യ എസ് 300 നല്‍കാന്‍ ശ്രമിച്ചതുപോലുള്ള ഒരു സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യ ബ്രഹ്മോസ് സൈപ്രസിന് നല‍്കാന്‍ തീരുമാനിച്ചത് വഴി സംജാതമായിരിക്കുന്നത് എന്നാണ് തുര്‍ക്കിയുടെ വാദം. മാത്രമല്ല, ബ്രഹ്മോസ് സൈപ്രസിന് നല്‍കിയേക്കും എന്ന വാര്‍ത്ത വന്നതോടെ തുര‍്ക്കിയുടെ വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ സിംഗപ്പൂരില്‍ നടന്ന ഒരു യോഗത്തില്‍ ഇന്ത്യയും തുര്‍ക്കിയും തമ്മിലുളള സൗഹൃദത്തെക്കുറിച്ച് പ്രത്യേകിച്ച് എടുത്തുപറഞ്ഞിരിക്കുകയാണ്. ഓപ്പറേഷന്‍ സീന്ദൂര്‍ സമയത്ത് പാകിസ്ഥാന് വേണ്ടി തുര്‍ക്കി ഡ്രോണുകളും മിസൈലുകളും നല്‍കിയിരുന്നു. ആയുധങ്ങളടങ്ങിയ തുര്‍ക്കി കപ്പല്‍ പാകിസ്താനില്‍ എത്തിയിരുന്നു. ഇതാണ് ഇന്ത്യയെ തുര്‍ക്കിയുടെ ശത്രുവാക്കിയത്. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ പാകിസ്ഥാനുമായുള്ള ബന്ധത്തിനര്‍ത്ഥം തുര്‍ക്കി ഇന്ത്യയുടെ ശത്രുവാണെന്നല്ലെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി പറയുന്നു.

Tags: CyprusErdoganRussia TurkeyBrahmos MissileLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)
Kerala

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

India

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

Kerala

കാപ്പ ചുമത്തിയതിന്റെ രേഖ കാട്ടൂ എന്ന മേയര്‍ രാജേഷിന്റെ ചോദ്യത്തിന് ഇനിയും ഉത്തരമില്ലാതെ രമേശ് ചെന്നിത്തല, മാധ്യമക്കാരും പ്രതിരോധത്തില്‍

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

India

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

കീഴാറ്റൂര്‍ സ്വദേശിനി മരിച്ചത് ഷിഗല്ല മൂലം, പരിശോധനയില്‍ സ്ഥിരീകരണം, ഇന്നു മാത്രം 18 പേര്‍ക്ക് രോഗബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.