Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

സൈപ്രസിന് ബ്രഹ്മോസ് വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇത് തൊണ്ണൂറുകളിലെ ഇരുണ്ട യുഗത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി. പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസിന്റെ താണ്ഡവത്തെ ചെറുക്കാന്‍ കഴിയില്ലെന്നതിനാല്‍ തുര്‍ക്കി വേവലാതിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 11:30 pm IST
inIndia, World, Defence

അങ്കാര: സൈപ്രസിന് ബ്രഹ്മോസ് വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇത് തൊണ്ണൂറുകളിലെ ഇരുണ്ട യുഗത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി. പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസിന്റെ താണ്ഡവത്തെ ചെറുക്കാന്‍ കഴിയില്ലെന്നതിനാല്‍ തുര്‍ക്കി വേവലാതിയിലാണ്.

എന്താണ് തൊണ്ണൂറുകളിലെ ഇരുണ്ട ആ യുഗം? 1997ല്‍ സൈപ്രസ് റഷ്യയില്‍ നിന്നും എസ് 300 എന്ന വ്യോമപ്രതിരോധ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചു. തുര്‍ക്കിയുടെ ആകാശത്തിലെ മേധാവിത്വം തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതോടെ തുര്‍ക്കി വിരണ്ടു. എസ് 300 റഷ്യ സൈപ്രസിന് നല്‍കിയാല്‍ അത് ഒടുക്കത്തെ യുദ്ധമായി മാറുമെനന് തുര‍്ക്കി പ്രഖ്യാപിച്ചു. അവര്‍ സൈപ്രസിന്റെ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചു. ഇതോടെ തുര്‍ക്കി റഷ്യയുമായും ഗ്രീസൂമായും അകന്നു. ഇത് വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു. ഇതിനിടെ തുര്‍ക്കിക്ക് വേണ്ടി അമേരിക്ക റഷ്യയില്‍ ഇടപെട്ടു. എങ്ങിനെയെങ്കിലും ഈ ആയുധക്കച്ചവടം ഒഴിവാക്കണമെന്ന് അപേക്ഷിച്ചു. ഒടുവില്‍ റഷ്യ വഴങ്ങി. സൈപ്രസിന് നല്‍കേണ്ട എസ് 300 ഗ്രീസിലേക്ക് അയച്ചു. അത് ഗ്രീസ് ഉപയോഗിച്ചില്ല. അവരുടെ ആയുധശേഖരത്തില്‍ സൂക്ഷിച്ചു. ഈ കാലഘട്ടത്തെ ഇരുണ്ട യുഗം എന്നാണ് തുര്‍ക്കി വിശേഷിപ്പിക്കുന്നത്.

അന്ന് റഷ്യ എസ് 300 നല്‍കാന്‍ ശ്രമിച്ചതുപോലുള്ള ഒരു സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യ ബ്രഹ്മോസ് സൈപ്രസിന് നല‍്കാന്‍ തീരുമാനിച്ചത് വഴി സംജാതമായിരിക്കുന്നത് എന്നാണ് തുര്‍ക്കിയുടെ വാദം. മാത്രമല്ല, ബ്രഹ്മോസ് സൈപ്രസിന് നല്‍കിയേക്കും എന്ന വാര്‍ത്ത വന്നതോടെ തുര‍്ക്കിയുടെ വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ സിംഗപ്പൂരില്‍ നടന്ന ഒരു യോഗത്തില്‍ ഇന്ത്യയും തുര്‍ക്കിയും തമ്മിലുളള സൗഹൃദത്തെക്കുറിച്ച് പ്രത്യേകിച്ച് എടുത്തുപറഞ്ഞിരിക്കുകയാണ്. ഓപ്പറേഷന്‍ സീന്ദൂര്‍ സമയത്ത് പാകിസ്ഥാന് വേണ്ടി തുര്‍ക്കി ഡ്രോണുകളും മിസൈലുകളും നല്‍കിയിരുന്നു. ആയുധങ്ങളടങ്ങിയ തുര്‍ക്കി കപ്പല്‍ പാകിസ്താനില്‍ എത്തിയിരുന്നു. ഇതാണ് ഇന്ത്യയെ തുര്‍ക്കിയുടെ ശത്രുവാക്കിയത്. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ പാകിസ്ഥാനുമായുള്ള ബന്ധത്തിനര്‍ത്ഥം തുര്‍ക്കി ഇന്ത്യയുടെ ശത്രുവാണെന്നല്ലെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി പറയുന്നു.

Tags: Brahmos MissileLatest newsCyprusErdoganRussia Turkey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.