Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 06:14 am IST
inIndia

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്. തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയും അനന്തരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയും സോണിയയേയും രാഹുലിനെയും കണ്ടെങ്കിലും ലയന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. രണ്ട് പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കും. മമതയെ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷയാക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും വേണുഗോപാല്‍ പറയുന്നു.

അതേസമയം തകര്‍ന്നടിയുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ വിട്ട് മമത ബാനര്‍ജി കോണ്‍ഗ്രസിലേക്ക് പോകുമോയെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. മമത മടങ്ങിവരണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷയാക്കാമെന്നും സോണിയ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന പേരിലാണിത്.

മുന്‍പ് കോണ്‍ഗ്രസിലായിരുന്ന മമത 1998 ലാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞുവെന്ന തിരിച്ചറിവും സോണിയ അടക്കമുള്ള പല നേതാക്കളോടുള്ള എതിര്‍പ്പുമാണ്, പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അന്ന് മമതയെ പ്രേരിപ്പിച്ചത്. പിന്നീട് മമത ബംഗാളില്‍ തേരോട്ടമാണ് നടത്തിയത്. ഇടത് സര്‍ക്കാരുകളുടെ അഴിമതിയും ദുര്‍ഭരണവും ജനവിരുദ്ധ നയങ്ങളും സ്വജനപക്ഷപാതവും ചേര്‍ന്ന് ജനങ്ങളെ മടുപ്പിച്ചിരുന്നു. ഇത് കണ്ടറിഞ്ഞാണ് മമത ബംഗാളില്‍ കളി തുടങ്ങിയത്. ഇടതുപക്ഷത്തോട് പ്രത്യേകിച്ച് സിപിഎമ്മിനോട് മടുത്ത ജനം അവരെ എന്നന്നേയ്‌ക്കുമായി കൈയൊഴിഞ്ഞു.

മമതയെ, അവരുടെ തൃണമൂലിനെ ഭരണത്തിലേറ്റി. ഇതിനകം ഇടതുപക്ഷവും കോണ്‍ഗ്രസും പാടെ തകര്‍ന്നടിഞ്ഞിരുന്നു. അങ്ങനെ പതിനഞ്ച് വര്‍ഷം ഭരിച്ച മമതയും സിപിഎമ്മിന്റെ അതേ പാതയാണ് പിന്തുടര്‍ന്നത്. അങ്ങനെ മമതയെ മടുത്ത ജനങ്ങള്‍ ബിജെപിയെ വന്‍ ഭൂരിപക്ഷത്തിന് ജയിപ്പിച്ചു. അതോടെ തുടങ്ങിയ മമതയുടെ തൃണമൂലിന്റെ തകര്‍ച്ച തുടരുകയാണ്. പാര്‍ട്ടി പിളര്‍ന്നു. 80ല്‍ 60 എംല്‍എമാരും മമതയ്‌ക്ക് എതിര്‍ഭാഗത്തായി. 28 എംപിമാരില്‍ 20 പേരും മമതയുടെ പാളയം വിട്ടു. ഇപ്പോള്‍ രാജ്യസഭാ എംപിമാരും വിട്ടുപോയിത്തുടങ്ങി. കൊല്‍ക്കത്ത കോര്‍പറേഷന്‍ പോലും കൈയില്‍ നിന്ന് പോയി. തകര്‍ച്ചയെന്ന് പറഞ്ഞാല്‍ ചീട്ടുകൊട്ടാരം പോലെ നിത്യേന തകരുകയാണ് പാര്‍ട്ടി. ഈ സാഹചര്യത്തിലാണ് അവര്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഇന്‍ഡി മുന്നണിയോഗത്തില്‍ പങ്കെടുത്തത്. തകര്‍ച്ചയില്‍ വശംകെട്ട അവരെ സോണിയ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. മമതയെ കൂടെ കിട്ടിയാല്‍ പാര്‍ട്ടിയിലെ നേതൃത്വ പ്രതിസന്ധി പരിഹരിക്കാമെന്നായിരിക്കും സോണിയയുടെ കണക്കു കൂട്ടല്‍. മാത്രമല്ല ബംഗാളില്‍ വീണ്ടും ഒന്ന് പയറ്റാമെന്നും അവര്‍ ചിന്തിക്കുന്നു. തകര്‍ന്ന തൃണമൂല്‍ കപ്പലില്‍ നിന്ന് രക്ഷപ്പെടാമെന്ന് കപ്പിത്താന്‍ മമതയും ചിന്തിക്കുന്നുണ്ടാവാം. ഏതായായലും വരും ദിവസങ്ങളില്‍ ചിത്രം വ്യക്തമാകും.

Tags: congressKC VenugopalTrinamool Congress (TMC)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം; സെമി ഫൈനൽ ലൈനപ്പായി

കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സം​ഗീതവിരുന്ന്; പ്രവേശനം സൗജന്യം

റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്ത് വിഗ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

50 കോടി ക്ലബിൽ പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം: മുസ്ലീംലീഗ് നിലപാട് വ്യക്തമാക്കണം-അഡ്വ നൂര്‍ബിന റഷീദ്

ജീവൻ ബോസ് ചിത്രം പൂജ, സ്വിച്ചോൺ 5 ന് കൊച്ചിയിൽ.

പ്രകാശ് രാജ് പുറത്ത് ആദർശം പറയും ; പക്ഷെ അയാളെ വെച്ച് സിനിമ ചെയ്യുന്നത് മദയാനയെ വീ‌ട്ടിൽ കെട്ടിയിടുന്നത് പോലെ , അത്രയ്‌ക്ക് ടോർച്ചറാണ്

ബുർഖ ധരിച്ച് കാമുകനൊപ്പം പോയി ; ഭാര്യയെയും , കാമുകനെയും കൈയോടെ പിടികൂടി തല്ലിച്ചതച്ച് ഭർത്താവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.