Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

തന്റെ കൂടെ 20 തൃണമൂല്‍ എംപിമാരുണ്ടെന്നും താന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായി ഇനി ലോക്സഭയില്‍ ഇരിയ്‌ക്കുമെന്നും വ്യക്തമാക്കി കകോലി ഘോഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 12:07 am IST
in India
തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

ന്യൂദല്‍ഹി: തന്റെ കൂടെ 20 തൃണമൂല്‍ എംപിമാരുണ്ടെന്നും താന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായി ഇനി ലോക്സഭയില്‍ ഇരിയ്‌ക്കുമെന്നും വ്യക്തമാക്കി കകോലി ഘോഷ്

മമതയുടെ കൂടെ കഴിഞ്ഞ 40 വര്‍ഷത്തോളം നിഴലായി നിന്ന സീനിയര്‍ തൃണമൂല്‍ എംപി കകോലി ഘോഷുള്‍പ്പെടെ 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയുടെ ഭാഗമായി ലോക്സഭയില്‍ ഇരിക്കാന്‍ ധാരണ. ഇതോടെ മമതയുടെ പാര്‍ട്ടി പാര്‍ലമെന്‍റിലും പിളര്‍ന്നു. ആകെ 28 എംപിമാരാണ് മമതയുടെ തൃണമൂലിന് ഉണ്ടായിരുന്നത്. .

“ലോക് സഭയിലും ബംഗാളിലും ഞങ്ങളുടെ തൃണമൂല്‍ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായതിനാലാണ് എന്‍ഡിഎയ്‌ക്കൊപ്പം പോകുന്നത്. മമത സര്‍ക്കാരിന്റെ ദുര്‍ഭരണം, അരാജകത്വം, ഗുണ്ടാപ്പിരിവ് തുടങ്ങിയവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ് ഞങ്ങളുടെ തീരുമാനം.
ഞങ്ങള്‍ക്ക് എന്‍ഡിഎയുടെ ഭാഗമാകണമെന്ന് ലോക് സഭാ സ്പീക്കറെ അറിയിച്ചു കഴിഞ്ഞു”. – കകോലി ഘോഷ് പറഞ്ഞു.

“ഇപ്പോള്‍ ‍ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായി ഇരിക്കും. പിന്നീട് സ്പീക്കറുടെ തീരുമാനവും കൂടെയുള്ളവരുടെ അഭിപ്രായവും ആരാഞ്ഞ ശേഷം വേറിട്ടിരിക്കണോ അതോ എന്‍ഡിഎയില്‍ ലയിക്കണോ എന്ന കാര്യം തീരുമാനിക്കും. ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല.” – കകോലി ഘോഷ് പറഞ്ഞു.

“ഇത് അവസരവാദമല്ലേ? തെരഞ്ഞെടുപ്പില്‍ തോറ്റ ഉടനെ മമതയിലും തൃണമൂലിലും നിങ്ങള്‍ കുറ്റങ്ങള്‍ മാത്രമാണോ കാണുന്നത്?”. എന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് കകോലി ഘോഷ് നല്‍കിയ മറുപടി ഇതായിരുന്നു. “കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ മമതയുടെ കൂടെയുണ്ട്. 1984ല്‍ മമതയ്‌ക്കൊപ്പം തുടങ്ങിയ യാത്രയാണ് എന്‍റേത്. 1989ല്‍ മമത തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്.
കകോലി ദാസ് മമതയ്‌ക്കൊപ്പം എന്നും വിശ്വസ്തയായി ഉണ്ടായിരുന്നു. എന്നെ പൊലീസ് നന്ദിഗ്രാമിലും സിന്ദൂര്‍ സമരത്തിലും തല്ലിച്ചതച്ചിട്ടുണ്ട്. തൃണമൂലിന് വേണ്ടി ഞാന്‍ പൊലീസിന്റെ തല്ലുകൊണ്ടിട്ടുണ്ട്.
1996ല്‍ എന്നെ റോഡിലിട്ട് സിപിഎമ്മുകാര്‍ ശരീരം നീലിക്കുന്നതുവരെ തല്ലിയിട്ടുണ്ട്. 1996ല്‍ എന്നെ മുറിയിട്ട് പൂട്ടി തലയില്‍ തോക്കുവെച്ചിട്ടുണ്ട്. ഇതെല്ലാം ഞാന്‍ തൃണമൂലിന് വേണ്ടി സഹിച്ചു. 1998ല്‍ തൃണമൂല്‍ രൂപീകരിച്ച വര്‍ഷം ഞാന്‍ ഡയമണ്ട് ഹാര്‍ബറില്‍ മത്സരിച്ചു. പലതവണ തെരഞ്ഞെടുപ്പില്‍ തോറ്റ എനിക്ക് 2009ല്‍ ആണ് ആദ്യമായി വിജയിക്കാന‍് കഴിഞ്ഞത്. 2001ലെ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് ലഭിച്ചത് വെറും 30 സീറ്റുകളാണ്. അന്നൊക്കെ ‍ഞാന്‍ മമതയ്‌ക്കൊപ്പം തന്നെ നിന്നു. എന്നാല്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തോടെയാണ് ഞാന്‍ മമതയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ആ കൂട്ടബലാത്സംഗത്തിന്റെ തെളിവുകള്‍ തൃണമൂല്‍ ഗുണ്ടകള്‍. നശിപ്പിച്ചു.

2024ല്‍ നടന്ന ആര്‍ജി കറിന്റെ പേരില്‍ എന്തിന് ഇപ്പോള്‍ പുറത്തുപോകുന്നു? എന്ന രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് “ആര്‍ജി കര്‍ സംഭവം നടന്നത് 2024ല്‍ ആണെന്നത് ശരി തന്നെ. ഞാന്‍ അന്ന് പാര്‍ട്ടിയില്‍ ഈ പ്രശ്നം പറഞ്ഞിരുന്നു. അന്ന് ഗുണ്ടകള്‍ തെളിവുകള്‍ നശിപ്പിച്ചതുപോലെ പാര്‍ട്ടി നേതാക്കള്‍ ഈ പ്രശ്നം തന്നെ മറച്ചുവെയ്‌ക്കുകയായിരുന്നു. നമ്മള്‍ ഒരു മധ്യവര്‍ഗ്ഗക്കാരുടെ പാര്‍ട്ടിയാണെന്ന് ഞാന്‍ മമതയോട് അന്ന് പറഞ്ഞു. ആര്‍ജി കര്‍ പോലുള്ള സംഭവങ്ങള്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഞാന്‍ മാറിയത്.

മമത വിജയിച്ചിരുന്നെങ്കില്‍ നിങ്ങള്‍ മാറുമായിരുന്നോ?
ഞാന്‍ 2026ല്‍ നിയമസഭയില്‍ മത്സരിച്ചിട്ടില്ല. ഞാന്‍ എംപിയാണ്. അതുകൊണ്ട് നിയമസഭയിലെ ജയപരാജയങ്ങള്‍ എനിക്ക് പ്രശ്നമല്ല. പക്ഷെ ആര്‍ജി കര്‍ കൂട്ടബലാത്സംഗത്തിന് ശേഷമാണ് ഞാന്‍ മാറിയത്.

Tags: ParliamentBengal ElectionLatest newsKakoli GhoshNDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ചായന്‍സ് ഗോള്‍ഡ് ജിഎസ് ടി വെട്ടിച്ചുവെന്ന് ആരോപണം; ഒരു കോടി പിഴ ഈടാക്കിയെന്ന് റിപ്പോര്‍ട്ട്

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.