Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ മമതയെ കണ്ടതില്‍ ആശങ്ക, മാര്‍ക്കോ റൂബിയോയുടെ രഹസ്യസന്ദേശം കൈമാറുകയായിരുന്നോ?

യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ കൊല്‍ക്കൊത്തയില്‍ വിമാനമിറങ്ങി മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ ഈ പ്രതിനിധികള്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 08:24 pm IST
in India
അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)

അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)

കൊല്‍ക്കൊത്ത: മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രതിനിധികള്‍ മമത ബാനര്‍ജിയെ കണ്ടതില്‍ ദുരൂഹത. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ കൊല്‍ക്കൊത്തയില്‍ വിമാനമിറങ്ങി മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ ഈ പ്രതിനിധികള്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. എന്ത് രഹസ്യമാണ് ഇവര്‍ തമ്മില്‍ കൈമാറിയത് എന്നതിലാണ് ആശങ്ക.

14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇതാദ്യമായാണ് യുഎസ് പ്രതിനിധി നേരിട്ട് കൊല്‍ക്കൊത്ത സന്ദര്‍ശിക്കുന്നത്. ഇതിന് മുന്‍പ് വിദേശകാര്യസെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്‍റണായിരുന്നു ഇത്തരമൊരു സന്ദര്‍ശനം നടത്തിയത്. പക്ഷെ മാര്‍കോ റൂബിയോ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ ആരെയും കാണാന്‍ കൂട്ടാക്കാതെ നേരെ മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുകയായിരുന്നു. ഇതില്‍ തികച്ചും അസ്വാഭാവികതയുണ്ട്.

ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ മാര്‍ക്കോ റൂബിയോ പക്ഷെ ദല്‍ഹിയില്‍ വിമാനമിറങ്ങുന്നതിന് പകരം വിദേശകാര്യമന്ത്രി ജയശങ്കറിനെ വരെ ഞെട്ടിച്ച് നേരെ കൊല്‍ക്കൊത്തയിലാണ് വിമാനമിറങ്ങിയത്. അവിടെ നിന്നും നേരെ മദര്‍ തെരേസയുടെ സ്ഥാപനമായ മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തു. യാതൊരു മുന്നറിയിപ്പും നല്‍കാതെയുള്ള മാര്‍ക്കോ റൂബിയോയുടെ ഈ സന്ദര്‍ശനം കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറെ പ്രകോപിപ്പിച്ചിരുന്നു.

അമേരിക്കയുടെ എന്ത് രഹസ്യ അജണ്ടയാണ് ഈ സന്ദര്‍ശനത്തിന് പിന്നിലെന്നതാണ് ആശങ്ക ഉളവാക്കുന്നത്. മാര്‍ക്കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിച്ചത് വിദേശ ഫണ്ടുകള്‍ ഇന്ത്യയിലേക്ക് അയയ്‌ക്കുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരായ പ്രതിഷേധമാണെന്ന് മോദി വിരുദ്ധ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. കേരളത്തിലെ മലയാളമനോരമയും ദീപികയും വരെ എഫ് സിആര്‍എ ( FCRA- Roreign Contribution Regulatory Act-വിദേശസംഭാവനകള്‍ നിയന്ത്രിക്കല്‍ ചട്ടം) ഭേദഗതി വരുത്താനുള്ള കേന്ദ്രനീക്കത്തിനെതിരായ പരസ്യനിലപാടാണ് മാര്‍ക്കോ റൂബിയോയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്ദര്‍ശനമെന്ന് ആരോപിച്ചിരുന്നു.

പലപ്പോഴും ഇന്ത്യയിലേക്കെത്തുന്ന വിദേശഫണ്ടുകള്‍ ആ സംഘടനകള്‍ അവകാശപ്പെടുന്ന കാര്യത്തിനല്ല ഉപയോഗിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിരവധി ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തനത്തിനാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്. ഏകദേശം 75 കോടി മുതല്‍ 100 കോടി വരെയാണ് ഇത്തരം മതഗ്രൂപ്പുകള്‍ക്ക് ഓരോ വര്‍ഷവും കാരുണ്യസേവനത്തിന്റെ പേരില്‍ ഇന്ത്യയില്‍ എത്തുന്നത്. ഈ തുകയ്‌ക്ക് സ്ഥാവര ജംഗമവസ്തുക്കള്‍ വാങ്ങരുതെന്ന നിയമമുണ്ടെങ്കിലും ഇവര്‍ ഭൂമി വാങ്ങാനും കെട്ടിടങ്ങല്‍ പണിയാനുമാണ് ഈ തുക വിനിയോഗിക്കുന്നത്. ഇതിനി പുറമേ അവശേഷിക്കുന്ന തുക ഇത്തരം ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്.

എന്തായാലും കൊല്‍ക്കൊത്തയില്‍ മമത മറ്റൊരു വോട്ടുബാങ്കായി മിഷണറീസ് ഓഫ് ചാരിറ്റി മുതല്‍ എതാണ്ടെല്ലാ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളെയും കണ്ടിരുന്നു. അവരെയെല്ലാം അതീവരഹസ്യമായി മമത സഹായിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മാര്‍ക്കോ റൂബിയോയുടെ സന്ദര്‍ശനത്തിന് പിന്നാലെ മമതയെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ പ്രതിനിധികള്‍ പ്രത്യേകം സന്ദര്‍ശിച്ചത് എന്ത് രഹസ്യചര്‍ച്ച നടത്താനാണെന്ന ആശങ്ക നിലനില്‍ക്കുന്നു. മാര്‍ക്കോ റൂബിയോ പങ്കുവെച്ച എന്തോ ഒരു രഹസ്യസന്ദേശം മമതയ്‌ക്ക് കൈമാറുകയായിരുന്നോ മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ എന്ന് സംശയിക്കുന്നു.

മാര്‍കോ റൂബിയോയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിന് രഹസ്യ അജണ്ടയുണ്ട്

മാത്രമല്ല, ഇത്തവണ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാതിരിക്കാനും മമതയെ ജയിപ്പിക്കാനും അമേരിക്കയില്‍ നിന്നും നേരിട്ട് ചില ഇടപെടലുകള്‍ നടന്നതായി റിപ്പോര്ട്ടുകളുണ്ട്. ബംഗാളില്‍ ഒരിയ്‌ക്കലും ബിജെപി ജയിക്കരുതെന്ന് ബിജെപി ആഗ്രഹിച്ചിരുന്നു. അതിന് പിന്നില്‍ അമേരിക്കയ്‌ക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്ന് പറയുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ മണിപ്പൂര്‍, മിസോറാം, ബംഗ്ലാദേശിന്റെ ഒരു ഭാഗം, മ്യാന്‍മറിന്റെ ഒരു ഭാഗം എന്നിവ ചേര്‍ത്ത് സ്വന്തമായ ഒരു ക്രിസ്ത്യന്‍ രാജ്യം രൂപീകരിക്കുക എന്നത് അമേരിക്കയുടെ അജണ്ടയാണ്. എങ്കില്‍ ചൈനയ്‌ക്കെതിരെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെയും ഇടപെടല്‍ നടത്താന്‍ അമേരിക്കയ്‌ക്ക് മറ്റൊരു രാജ്യത്തിന്റെ സഹായം ആവശ്യമില്ല. മാത്രമല്ല, ഏഷ്യാ പസഫിക്, അറബിക്കടല്‍ എന്നിവയുടെ മേല്‍ നിയന്ത്രണം ശക്തമാക്കാനും സാധിക്കും. മുന്‍പ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള‍് സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കയ്‌ക്ക് വിട്ട് നല്‍കാന്‍ ഷേഖ് ഹസീനയോട് അമേരിക്കയില്‍ നിന്നും വന്ന ചില പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചതായി ഷേഖ് ഹസീന വെളിപ്പെടുത്തിയിരുന്നു. ഈ ആവശ്യത്തിന് വഴങ്ങിയാല്‍ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാം എന്നായിരുന്നു അവര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനം ഷേഖ് ഹസീന തള്ളിക്കളയുകയായിരുന്നു. പക്ഷെ ആ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിന് ഷേഖ് ഹസീന ജയിച്ചെങ്കിലും വൈകാതെ അവര്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികളുടെ കലാപത്തില്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ടു. എന്തായാലും ബംഗാളില്‍ ബിജെപി ജയിച്ചയുടനെ തിരക്ക് പിടിച്ചുള്ള മാര്‍കോ റൂബിയോയുടെ കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശനത്തിന് പിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ടന്നാണ് കരുതുന്ന്ത.

Tags: BengalKolkotaMamata BanerjeeLatest newsMarco RubioMissionaries of Charitybjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)
India

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

കോക് റോച്ച് ജനതാപാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസ് (ഇടത്ത്) കോക് റോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ(വലത്ത്)
India

ജെന്‍ സീ കലാപം വരുന്നോ?പിന്നില്‍ യുഎസ് ഫണ്ട വാങ്ങുന്ന എന്‍ജിഒകള്‍; വക്താവായെത്തി സൗരവ് ദാസ്; , അഭിജിത് ദീപ്കെ ജൂണ്‍ 6ന് ഇന്ത്യയില്‍

Kerala

കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുന്ന വയോധികരെ കൊല്ലുന്ന സീരിയല്‍ കില്ലര്‍? പിടിയിലായ വിജു വിചിത്ര മനോനിലയുള്ള യുവാവോ?

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയോധിക മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.