Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 11:10 pm IST
in Kerala

കണ്ണൂർ : കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖോത്സവത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം . ക്ഷേത്രത്തിൽ പാരമ്പര്യ അവകാശമുണ്ടെന്നും പറഞ്ഞ് എത്തിയ ഇവർ ക്ഷേത്ര പരിസരത്തുള്ള നദിയിൽ ഇറങ്ങുകയും ചെയ്തു. മുസ്ലിം കുടുംബത്തിന്റെ പിന്മുറക്കാർ ഇപ്പോൾ പാരമ്പര്യ അവകാശ വാദവുമായി കൊട്ടിയൂരിൽ ക്ഷേത്ര ഭാരവാഹികളെ സമീപിച്ചിരിക്കുകയാണ്. സംഭവത്തിൽ രൂക്ഷവിമർശനമാണ് ഉയരുന്നത് . ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി.

കൊട്ടിയൂരിൽ പണ്ട് കൂലിപ്പണിക്കു വിളിച്ചതിന് അവകാശം ഉന്നയിച്ച് ചിലർ ഇപ്പോൾ വരുന്നതിന്റെ ഉദ്ദേശമെന്തന്നറിയാൻ പാഴൂർ പടിപ്പുരയിൽ പോകണ്ടല്ലോ
നൂറ്റാണ്ടുകൾക്ക് മുമ്പ് രാജഭരണ കാലത്ത് ക്ഷേത്രത്തിൻ്റ പരിസരം വൃത്തിയാക്കാനും മറ്റുമായി
കൂലിപ്പണിക്ക് നിർത്തിയിരുന്ന
ഒരു മുസ്ലിം കുടുംബത്തിന്റെ പിന്മുറക്കാർ ഇപ്പോൾ പാരമ്പര്യ അവകാശ വാദവുമായി കൊട്ടിയൂരിൽ ക്ഷേത്ര ഭാരവാഹികളെ സമീപിച്ചിരിക്കുകയാണ്…
പഴശ്ശി രാജാവിന്റെ കുടുംബമായ കോട്ടയം കോവിലകത്തിന്റെ കീഴിലായിരുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ 120 വർഷങ്ങൾക്ക് മുമ്പ് മുത്തപ്പള്ളി മനയിലെ നമ്പൂതിരിമാർ താന്ത്രിക പൂജകൾ നടത്തിയിരുന്ന കാലത്ത്…
വൈശാഖോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്തുള്ള പുഴയിൽ നിന്നും വെള്ളം കയറി ക്ഷേത്ര ആചാരങ്ങൾക്ക് ഭംഗം വരാതിരിക്കാൻ കരിങ്കല്ല് കെട്ടി സംരക്ഷിക്കുന്നതും മറ്റുമായ ചില ജോലികൾ അടുത്തുള്ള ഒരു മുസ്ലിം കുടുംബത്തെ ഏൽപ്പിച്ചിരുന്നു…
നാട്ടിൽ കൂലിപ്പണി ചെയ്തു വന്നിരുന്ന അവർ അത് ഏറ്റെടുത്ത് ചെയ്യുകയും കൃത്യമായ കൂലി കൈപ്പറ്റി പോകുകയും ചെയ്തിരുന്നു….
പഴയ കൂലിപ്പണി ചെയ്തവരുടെ പിൻഗാമികളാണ് എന്നു പറഞ്ഞ ചിലർ അവർക്ക് ക്ഷേത്രത്തിൽ പാരമ്പര്യ അവകാശമുണ്ടെന്നും പറഞ്ഞ് എത്തുകയും ക്ഷേത്ര ഭാരവാഹികളുടെ അറിവോട് കൂടിയോ അല്ലാതെയോ ക്ഷേത്ര പരിസരത്തുള്ള നദിയിൽ ഇറങ്ങി എന്തൊക്കെയോ കാണിച്ചു കൂട്ടുകയും ചെയ്തിട്ടുണ്ട്…
ശബരിമലയിൽ പോകുന്ന അയ്യപ്പ വിശ്വാസികളുടെ മനസ്സിൽ “വാവർ ” എന്ന കെട്ട് കഥ ഉണ്ടാക്കി കുത്തി നിറച്ച പോലെ……
അയ്യപ്പ ദർശനം കഴിഞ്ഞ് വരുന്ന വരെ അർത്തുങ്കൽ പള്ളയിൽ കേറ്റി മാല ഊരിച്ച് കീശ നിറക്കുന്ന പോലെ……
കൊട്ടിയൂർ ക്ഷേത്രത്തിന്റെ പേരിലും അവകാശ വാദം ഉന്നയിച്ചിരിക്കുന്നു …
നാളെ ഞങ്ങൾ വെള്ളം തരുന്നതുകൊണ്ടണ് വൈശാഖ മഹോത്സവം നടക്കുന്നതെന്ന മതേതര വാഴത്തുകൾ നാം കേൾക്കേണ്ടി വരും
ഹിന്ദുസമൂഹത്തിലെ എല്ലാവിഭാഗക്കാർക്കും അവിടെ സവിശേഷ അധികാരങ്ങളും ആചാരങ്ങളുമുണ്ട്
അതുമതി.
,
കൊട്ടിയൂരിൽ ഇനി ഒരു #വാവർ വേണ്ട
സൂചി കൊണ്ടെടുക്കേണ്ടത് സൂചികൊണ്ടെടുക്കുക !
പിന്നെ തൂമ്പയെടുക്കേണ്ടി വരരുത് – എന്നാണ് ശശികല ടീച്ചർ പറയുന്നത് .

വൈശാഖോത്സവത്തിൽ ബാവലിപുഴയിൽ നിന്ന് സന്നിധാനത്തെ പ്രദക്ഷിണവഴിയായ തിരുവഞ്ചിറയിലേയ്‌ക്ക് വെള്ളം തിരിച്ചു വിടാൻ നേരത്തെ പൊന്നമ്പിലാത്തുള്ള മുസ്ലീം കുടുംബത്തിനെ ഏൽപ്പിച്ചിരുന്നുവെന്നും , എന്നാൽ പിന്നീട് ഇത് ആദിവാസികളാണ് നടത്തിയിരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത് .

കൈയേറ്റക്കാരെ കണ്ട് മിണ്ടാതിരുന്നാൽ, നാളെ കൊട്ടിയൂരപ്പന്റെ തിരുവഞ്ചിറയും വഖഫ് ബോർഡിൽ രജിസ്റ്ററാകുമെന്ന ഭയവും നാട്ടുകാർക്കുണ്ട്. ​മലബാറിന്റെ ഹൈന്ദവ വിശ്വാസത്തിന്റെ സിരാകേന്ദ്രമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ആചാരങ്ങളെ അട്ടി മറിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും സംശയമുണ്ട്. ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനവും പ്രാധാന്യവും വർദ്ധിക്കുമ്പോൾ മാത്രം എന്തുകൊണ്ടാണ് ‘പാരമ്പര്യ അവകാശം’ ഉയരുന്നതെന്നും ചോദ്യമുയരുന്നു.

Tags: Kottiyoor Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)
Samskriti

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

Kerala

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.