Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:പ്രതികള്‍ സാധാരണ പ്രവര്‍ത്തകര്‍; സിപിഎം നേതാക്കളെ തൊടാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 08:02 am IST
in Kerala
സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ തടഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാതെ ഏതാനും പ്രവര്‍ത്തകരിലേക്ക് കേസ് ഒതുക്കാന്‍ നീക്കം. മൂന്നൂറ് പേര്‍ക്കെതിരെ കേസ് എടുത്തെങ്കിലും ഇതുവരെ 18 പ്രതികളെയാണ് പോലീസ് പിടികൂടിയത്. കാപ്പ കേസില്‍ ഉള്‍പ്പെട്ടവര്‍ വരെ അക്രമത്തിന് ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടികൊടുക്കുന്നവരെ പ്രതികളാക്കുന്ന രീതിയാണ് പോലീസ് ഇപ്പോള്‍ നടത്തിവരുന്നത്. എന്നാല്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തിയാണ് കൂടുതല്‍ പേരെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയതും അവര്‍ ആക്രമണം നടത്തിയതും. എല്ലാം മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നു. അവരെ രക്ഷിക്കുന്ന സമീപനമാണ് പോ
ലീസ് സ്വീകരിക്കുന്നത്.

ഇ ഡിയുടെ വാഹനം തടയുന്നതും ആക്രമിക്കുന്നതും ആരെന്നുമൊക്കെ ദൃശ്യമാധ്യമങ്ങളിലൂടെ വ്യക്തമായി അറിയാം. എംഎല്‍എ വി. ജോയി, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ എംഎല്‍എ വി.കെ. പ്രശാന്ത്, മുന്‍മേയര്‍ ആര്യാ രാജേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, മുന്‍ കൗണ്‍സിലര്‍ ആറ്റുകാല്‍ ഉണ്ണി, സിപിഎമ്മിലെ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അക്രമത്തിന് നേതൃത്വം നല്‍കിയിരുന്നു. ശിവന്‍കുട്ടി, വി.കെ. പ്രശാന്ത്, വി.ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമികളെ എത്തിച്ചത്. രാവിലെ ഇ ഡി പരിശോധന തുടങ്ങിയപ്പോള്‍ത്തന്നെ അക്രമത്തിനുള്ള ആസൂത്രണവും നടത്തിയിരുന്നു. വര്‍ക്കലയില്‍ നിന്നും ഒന്നര മണിക്കൂറിലധികം സഞ്ചരിച്ചാണ് ജോയിയുടെ നിര്‍ദേശ പ്രകാരം അക്രമികള്‍ തലസ്ഥാനത്ത് എത്തിയത്.

ഇ ഡി ഉദ്യോഗസ്ഥരെ എവിടെ വച്ച് തടയണമെന്നും അക്രമം നടത്തണമെന്നും നേതാക്കളായിരുന്നു തീരുമാനം എടുത്തത്. ഈ നേതാക്കളായിരുന്നു സ്ഥലത്ത് എത്തി അക്രമത്തിന് നേതൃത്വം നല്‍കിയതും. എന്നാല്‍ എഫ്‌ഐആറില്‍ നേതാക്കളുടെ പേരുകള്‍ ഇല്ല. സുപരിചിതരായ ഇവരെയെല്ലാം കണ്ടാലറിയാവുന്നവര്‍ എന്ന വിശേഷണമാണ് പോലീസ് നല്‍കിയിരിക്കുന്നത്. ഇതിനിടെ പൊതുമുതല്‍ നശിപ്പിക്കല്‍ കേസില്‍ നിന്നും ഒഴിവാകാന്‍ അക്രമികള്‍ തല്ലിത്തകര്‍ത്ത കാറിന് നഷ്ടപരിഹാരം നല്‍കാന്‍ സിപിഎം തീരുമാനിച്ചു. ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റതിനാല്‍ ചികിത്സാ സഹായം നല്‍കും. ഡ്രൈവറുടെ പരാതി പിന്‍വലിപ്പിക്കും. എന്നാല്‍ ഇ ഡി ഉദ്യോഗസ്ഥര്‍ വാടകയ്‌ക്ക് എടുത്ത വാഹനം ആയതിനാല്‍ പൊതു മുതല്‍ നശിപ്പിക്കല്‍ പരിധിയില്‍ തന്നെ നിലനില്‍ക്കും. കേസിലെ പ്രധാന സാക്ഷിയായ ഡ്രൈവറെ സ്വാധീനിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്.

Tags: CPM leadersAttempted murder case of ED officialsKerala Police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന: പോലീസ് ഇപ്പോഴും സിപിഎമ്മിന് കീഴില്‍ത്തന്നെ

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍
Football

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

Kerala

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

വിഡി സർക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകുമെന്ന് സൂചന: സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

മാസപ്പടിയിലെ ഇ ഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും

യമുനാഭാരതിയും വരന്‍ ശ്രീകാന്തും സദാനന്ദന്‍ മാസ്റ്റര്‍ക്കും വനിതാറാണി ടീച്ചര്‍ക്കുമൊപ്പം

സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ വിവാഹിതയായി, സ്വര്‍ണാഭരണങ്ങളില്ലാതെ

എല്‍ നിനോ പ്രതീക്ഷിച്ചതിലും നേരത്തെ; ഇടവപ്പാതിയില്‍ മഴ കുറയാന്‍ സാധ്യത

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

ഉത്തർപ്രദേശിൽ ജിം പരിശീലകൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.