Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:പ്രതികള്‍ സാധാരണ പ്രവര്‍ത്തകര്‍; സിപിഎം നേതാക്കളെ തൊടാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 08:02 am IST
in Kerala
സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ തടഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാതെ ഏതാനും പ്രവര്‍ത്തകരിലേക്ക് കേസ് ഒതുക്കാന്‍ നീക്കം. മൂന്നൂറ് പേര്‍ക്കെതിരെ കേസ് എടുത്തെങ്കിലും ഇതുവരെ 18 പ്രതികളെയാണ് പോലീസ് പിടികൂടിയത്. കാപ്പ കേസില്‍ ഉള്‍പ്പെട്ടവര്‍ വരെ അക്രമത്തിന് ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടികൊടുക്കുന്നവരെ പ്രതികളാക്കുന്ന രീതിയാണ് പോലീസ് ഇപ്പോള്‍ നടത്തിവരുന്നത്. എന്നാല്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തിയാണ് കൂടുതല്‍ പേരെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയതും അവര്‍ ആക്രമണം നടത്തിയതും. എല്ലാം മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നു. അവരെ രക്ഷിക്കുന്ന സമീപനമാണ് പോ
ലീസ് സ്വീകരിക്കുന്നത്.

ഇ ഡിയുടെ വാഹനം തടയുന്നതും ആക്രമിക്കുന്നതും ആരെന്നുമൊക്കെ ദൃശ്യമാധ്യമങ്ങളിലൂടെ വ്യക്തമായി അറിയാം. എംഎല്‍എ വി. ജോയി, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ എംഎല്‍എ വി.കെ. പ്രശാന്ത്, മുന്‍മേയര്‍ ആര്യാ രാജേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, മുന്‍ കൗണ്‍സിലര്‍ ആറ്റുകാല്‍ ഉണ്ണി, സിപിഎമ്മിലെ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അക്രമത്തിന് നേതൃത്വം നല്‍കിയിരുന്നു. ശിവന്‍കുട്ടി, വി.കെ. പ്രശാന്ത്, വി.ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമികളെ എത്തിച്ചത്. രാവിലെ ഇ ഡി പരിശോധന തുടങ്ങിയപ്പോള്‍ത്തന്നെ അക്രമത്തിനുള്ള ആസൂത്രണവും നടത്തിയിരുന്നു. വര്‍ക്കലയില്‍ നിന്നും ഒന്നര മണിക്കൂറിലധികം സഞ്ചരിച്ചാണ് ജോയിയുടെ നിര്‍ദേശ പ്രകാരം അക്രമികള്‍ തലസ്ഥാനത്ത് എത്തിയത്.

ഇ ഡി ഉദ്യോഗസ്ഥരെ എവിടെ വച്ച് തടയണമെന്നും അക്രമം നടത്തണമെന്നും നേതാക്കളായിരുന്നു തീരുമാനം എടുത്തത്. ഈ നേതാക്കളായിരുന്നു സ്ഥലത്ത് എത്തി അക്രമത്തിന് നേതൃത്വം നല്‍കിയതും. എന്നാല്‍ എഫ്‌ഐആറില്‍ നേതാക്കളുടെ പേരുകള്‍ ഇല്ല. സുപരിചിതരായ ഇവരെയെല്ലാം കണ്ടാലറിയാവുന്നവര്‍ എന്ന വിശേഷണമാണ് പോലീസ് നല്‍കിയിരിക്കുന്നത്. ഇതിനിടെ പൊതുമുതല്‍ നശിപ്പിക്കല്‍ കേസില്‍ നിന്നും ഒഴിവാകാന്‍ അക്രമികള്‍ തല്ലിത്തകര്‍ത്ത കാറിന് നഷ്ടപരിഹാരം നല്‍കാന്‍ സിപിഎം തീരുമാനിച്ചു. ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റതിനാല്‍ ചികിത്സാ സഹായം നല്‍കും. ഡ്രൈവറുടെ പരാതി പിന്‍വലിപ്പിക്കും. എന്നാല്‍ ഇ ഡി ഉദ്യോഗസ്ഥര്‍ വാടകയ്‌ക്ക് എടുത്ത വാഹനം ആയതിനാല്‍ പൊതു മുതല്‍ നശിപ്പിക്കല്‍ പരിധിയില്‍ തന്നെ നിലനില്‍ക്കും. കേസിലെ പ്രധാന സാക്ഷിയായ ഡ്രൈവറെ സ്വാധീനിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്.

Tags: Kerala PoliceCPM leadersAttempted murder case of ED officials
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

പുതിയ വാര്‍ത്തകള്‍

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.