Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന: പോലീസ് ഇപ്പോഴും സിപിഎമ്മിന് കീഴില്‍ത്തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 06:14 am IST
in Kerala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്‌ക്ക് എത്തി മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്‌ക്ക് പിന്നില്‍ പോലീസിലെ സിപി
എം അനുകൂലികള്‍. രമേശ് ചെന്നിത്തല പോലീസിന്റെ നേതൃത്വം ഏറ്റെടുത്തിട്ടും പോലീസിലെ പ്രധാന സ്ഥാനങ്ങള്‍ ഇപ്പോഴും സിപിഎമ്മിന് കീഴില്‍. രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്ത് പോലും സിപിഎം നേതൃത്വത്തിന് വേണ്ടപ്പെട്ടവര്‍.

സിപിഎം അനുകൂല സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററായ സന്തോഷ് കുമാറാണ് തിരുവനന്തപുരം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം കരിക്കകം സ്വദേശിയായ സന്തോഷ് കുമാറിനെ ശാസ്താംകോട്ടയ്‌ക്ക് മാറ്റിയെങ്കിലും സിപിഎം ഇടപെട്ട് തിരിച്ചെത്തിച്ചത് വിവാദമായിരുന്നു. പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വാടക വീടിരിക്കുന്ന മ്യൂസിയം സ്റ്റേഷനിലെ എസ്എച്ച്ഒ കഴിഞ്ഞ പത്ത് വര്‍ഷമായി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന ഇടത് അനൂകൂല പോലീസ് ഓഫീസേഴ്‌സ് അസോസിയഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രശാന്താണ്. രഹസ്യാന്വേഷണ വിഭാഗങ്ങളിലെ വിവരശേഖരണം മുതല്‍ ഡിജിപി തലത്തിലേക്ക് വിവരങ്ങള്‍ കൈമാറുന്നതുവരെ സിപിഎം നേതൃത്വത്തിന്റെ കരങ്ങളിലൂടെയാണ്. പിണറായി വിജയന്റെ വീടിന് മുന്നില്‍ അക്രമികള്‍ സംഘടിച്ചത് ഉള്‍പ്പടെ മേലുദ്യോഗസ്ഥരെ അറിയിക്കേണ്ടതും കൂടുതല്‍ ഫോഴ്‌സിനെ എത്തിച്ച് അക്രമികളെ നിയന്ത്രിക്കേണ്ടതും ഇരുവരുടെയും ഉത്തവാദിത്വമാണ്.

എന്നാല്‍ ഇരുവരും പ്രതിഷേധ സ്ഥലത്ത് സിപിഎം നേതാക്കളുമായി സൗഹൃദ സംഭാഷണത്തിലായിരുന്നു. ആദ്യം സിആര്‍പിഎഫുകാര്‍ക്ക് നേരെ കല്ലേറുണ്ടായപ്പോള്‍ പോലും വിവരം ഉന്നത ഉദ്യോഗസ്ഥരെ ഇരുവരും അറിയിച്ചിട്ടില്ലെന്നാണ് സൂചന. ഇടവഴികളിലടക്കം അക്രമികള്‍ കല്ലും ആയുധവുമായി തമ്പടിച്ചതും ഇരുവരുടെയും കണ്‍മുന്നിലാണ്. സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടപ്പോഴും പ്രതികളെ പോലീസ് വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടത് സന്തോഷ് കുമാറായിരുന്നു. സമാനരീതിയിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലവിളി ഉണ്ടായിട്ടും അക്രമികള്‍ക്ക് നടുവിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടത്. കൂടാതെ അക്രമികളെ ഒരാളെപോലും സംഭവസ്ഥലത്ത് നിന്ന് പിടികൂടാതിരിക്കാനും ഇരുവരും ശ്രമിച്ചുവെന്നും സൂചനയുണ്ട്.

അതേസമയം പാളയം ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒളിച്ച പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ വലിയ കലാപമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതോടെയാണ് എഡിജിപി അടക്കമുള്ളവര്‍ രംഗത്ത് എത്തിയത്. മാത്രമല്ല പോലീസ് സംഘം സിപിഎം നേതാക്കളുമായി സംസാരിക്കുന്നതിനിടയില്‍ നിങ്ങള്‍ ഞങ്ങളോട് പറഞ്ഞ വാക്ക് തെറ്റിച്ചില്ലേ, എല്ലാം കൈവിട്ടുപോയില്ലേ എന്ന് വിലപിച്ചതും സിപിഎമ്മും സിപിഎമ്മുകാരായ പോലീസുകാരും തമ്മിലുള്ള ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. ഇത്രയും ഗുരുതരമായ ആക്രമണം ഉണ്ടായിട്ടും അക്രമം നിയന്ത്രിക്കുന്നതില്‍ വീഴ്‌ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് പോലീസ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിലായതിനാലാണെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.

Tags: Kerala PoliceCPM KeralaConspiracy to kill ED officialsPolice still under CPM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:പ്രതികള്‍ സാധാരണ പ്രവര്‍ത്തകര്‍; സിപിഎം നേതാക്കളെ തൊടാതെ പോലീസ്

Kerala

ഒടുവില്‍ കൂട്ടുകാരന്റെ മകന് പിന്തുണയുമായി പിണറായി; ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

പുതിയ വാര്‍ത്തകള്‍

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസ് : പ്രതിക്ക് നാലു ജീവപര്യന്തം തടവ്

അഞ്ച് വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച മധ്യവയസ്കന് എഴുപത്തി രണ്ട് വർഷം കഠിനതടവ്

പ്രൈവറ്റ് ബസ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർ അറസ്റ്റ് അറസ്റ്റിൽ

ദൗളി കുന്നിലെ ശാന്തി സ്തൂപം

ശാന്തിയുടെ ദൗളി കുന്നുകള്‍

അതിഥി തൊഴിലാളികൾ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ കവർച്ച നടത്തിയ ആറ് പേർ അറസ്റ്റിൽ

ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രം നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

വാങ്ങലും കൊടുക്കലും; യോഗക്ഷേമങ്ങളില്‍ പുലരേണ്ടുന്ന മാനവധര്‍മ്മാണ് ത്യാഗം

പുതിയ വരുമാനസ്രോതസ്സുകളും ആഗ്രഹിച്ച വാഹനഭാഗ്യവും! അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.