Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര വിമോചന സമരത്തിന് സമയമായി: സ്വാമി വിവേകാമൃതാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 07:07 am IST
in Kerala
കേരള ക്ഷേത്രസംരക്ഷണസമിതി വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. നാരായണന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.പി. അനില്‍കുമാര്‍ സമീപം

കേരള ക്ഷേത്രസംരക്ഷണസമിതി വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. നാരായണന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.പി. അനില്‍കുമാര്‍ സമീപം

കോഴിക്കോട്: ക്ഷേത്രാചാരങ്ങള്‍ ലംഘിക്കുകയും ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര വിമോചന സമരം സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി കോഴിക്കോട് അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി പറഞ്ഞു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് സുകൃതീന്ദ്ര കലാമന്ദിറില്‍ (മാധവ് ജി നഗര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

നമ്മുടെ സംസ്‌കാരത്തെ പിടിച്ചുനിര്‍ത്തുന്ന ആത്മീയചൈതന്യത്തിന്റെ ശക്തികേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. അതുകൊണ്ടാണ് സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ചിലര്‍ തുനിയുന്നത്. വേദകാലത്ത് യാഗങ്ങളും യജ്ഞങ്ങളും മുടക്കാന്‍ രാക്ഷസര്‍ ശ്രമിച്ചിരുന്നു. പിന്നീട് ക്ഷേത്രാരാധന നിലവില്‍ വന്നപ്പോള്‍ അതിനു നേരെയായി ആക്രമണം. ശബരിമലയിലും മറ്റും നാമത് കണ്ടുകൊണ്ടിരിക്കുകയാണ്. ഇനിയും ഇത് അനുവദിച്ചുകൂടാ. ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുക മാത്രമല്ല, ക്ഷേത്രാചാരങ്ങള്‍ക്ക് വിഘ്‌നമുണ്ടാക്കുകയും ചെയ്യുന്നു. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലെ തിരുപ്രംകുണ്ഡ്രത്തിലും നാമത് കണ്ടു. ഹിന്ദുസമൂഹത്തിന്റെ അനാസ്ഥ കൊണ്ടാണ് ദീര്‍ഘകാലമായി ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടത്. ഒരു തിരിച്ചുപിടിക്കലിന് നാം മുന്നിട്ടിറങ്ങണം. ബാക്കിയുള്ള ക്ഷേത്രസ്വത്തുക്കളെങ്കിലും സംരക്ഷിക്കണം. ധാര്‍മ്മികമായ വലിയൊരു ഉത്തരവാദിത്വമാണ് ക്ഷേത്ര സംരക്ഷണ സമിതിക്കുള്ളത്. ഉറക്കംവിട്ടുണരാന്‍ ഹിന്ദു സമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മനുഷ്യായുസില്‍ 50 വയസിനു ശേഷമുള്ള വിവിധഘട്ടങ്ങളില്‍ ശാന്തിക്കായി നടത്തുന്ന ആചരണങ്ങളിലൊന്നാണ് 60-ാം വയസില്‍ അനുഷ്ഠിക്കുന്ന ഉഗ്രരഥി ശാന്തിയെന്നും ഈ ഘട്ടത്തിലാണ് ക്ഷേത്ര സംരക്ഷണ സമിതി ഇപ്പോള്‍ എത്തിനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉഗ്രരഥി എന്നാല്‍ മഹത്തായ രഥത്തെ നയിക്കുന്നവന്‍ എന്നാണര്‍ത്ഥം. ആ ദൗത്യമാണ് ഇനി സമിതിക്ക് നിര്‍വ്വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.പി. അനില്‍കുമാര്‍ ആശംസയര്‍പ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.കെ. ചന്ദ്രന്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം ജി. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രസമന്വയം, ദേവസ്വം പ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ വിഷയാവതരണവും മാതൃസമ്മേളനം, യുവജനസമ്മേളനം എന്നിവയും നടന്നു. ‘സമിതി പ്രവര്‍ത്തകരുടെ സാമൂഹ്യ പ്രതിബദ്ധതയും കാഴ്ചപ്പാടും’ എന്ന വിഷയം സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ചു.

Tags: Kerala Kshetra Samrakshana SamithiState Conferenceകേരള ക്ഷേത്ര സംരക്ഷണ സമിതിtemple liberation movementSwami Vivekamritananda Puri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

ഡോ. റീന എന്‍.ആര്‍., ഡോ. ദീപ്തി എം.
Kerala

സോവ്സി സംസ്ഥാന സമ്മേളനം സമാപിച്ചു

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

നളന്ദ: അറിവിന്റെ ജ്വാല

കേതു ജാതകത്തില്‍

ലഡാക്കിൽ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക് ; മേജർ ജനറലിനും പരിക്കേറ്റു

ആയുധക്കയറ്റുമതിയിൽ ഭാരതം കാൽ നൂറ്റാണ്ടുകൊണ്ട് ഒന്നാം അമേരിക്കയെ മറികടക്കും

ആരോഗ്യമേഖലയില്‍ മാറ്റങ്ങളുമായി സുവേന്ദു സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഹംസ ബുര്‍ഹാന്റെ സംസ്‌കാര ചടങ്ങില്‍ ലോകം തിരയുന്ന കൊടും ഭീകരരും

കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏഴാം ക്ലാസ് മുതൽ പീഡിപ്പിച്ചു; വർക്കലയിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ

നിഖില്‍ പൈലി, ധീരജ്

ധീരജ് വധക്കേസ് ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കാൻ നീക്കം

ട്രംപിനെ ലക്ഷ്യമിട്ട് ഒരു മാസത്തിൽ രണ്ടാമത്തെ വെടിവെപ്പ്, ഇത്തവണ വൈററ്റ് ഹൗസ് സുരക്ഷ മറികടന്ന്

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.