Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാടിന്റെ ഹൃദയം കവര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

പിന്തുണ നല്‍കുന്ന പാര്‍ട്ടികളുടെ കത്ത് കൃത്യമാണെന്ന് തോന്നിയതോടെയാണ് അദ്ദേഹം വിജയിനെ സത്യപ്രതിജ്ഞചെയ്യാന്‍ അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 10:53 pm IST
in India

ചെന്നൈ: അല്‍പം സമയമെടുത്തെങ്കിലും സ്വന്തം നിലപാടില്‍ വെള്ളം ചേര്‍ക്കാതെ ഉറച്ചുനിന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്‍ലേക്കര്‍ക്ക് തമിഴ്നാട്ടില്‍ കയ്യടി ഉയരുന്നു. പിന്തുണ നല്‍കുന്ന പാര്‍ട്ടികളുടെ കത്ത് കൃത്യമാണെന്ന് തോന്നിയതോടെയാണ് അദ്ദേഹം വിജയിനെ സത്യപ്രതിജ്ഞചെയ്യാന്‍ അനുവദിച്ചത്.

അതിന് മുന്‍പ് മൂന്ന് തവണ അദ്ദേഹം വിജയിനെ തിരിച്ചയച്ചിരുന്നു. കോണ്‍ഗ്രസിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഘ് വിയെപ്പോലുള്ളവര്‍ തമിഴ്നാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിന്റെ ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ലേക്കര്‍ ക്ഷണിച്ചില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ അങ്ങിനെ ചെയ്താല്‍ അത് കുതിരക്കച്ചവടത്തിനും റിസോര്‍ട്ട് രാഷ്‌ട്രീയത്തിനും കാരണമാകുമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍ക്ക് അറിയാമായിരുന്നു.അതിനിാല്‍ അദ്ദേഹം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എത്തിയ വിജയിനോട് ഒരു കാര്യം വ്യക്തമായി പറഞ്ഞു. 118 എംഎല്‍എമാരുടെ പിന്തുണയുള്ള ലിസ്റ്റുമായി വരൂ എന്ന്. മാത്രമല്ല, ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവെന്ന നിലയില്‍ വിജയിന് 15 ദിവസത്തെ സമയവും നല്‍കി. പിന്തുണ നല്‍കുന്ന മറ്റ് പാര്‍ട്ടികളുടെ സമ്മതപത്രം നിര്‍ബന്ധമാണെന്നും ഗവര്‍ണര്‍ ശഠിച്ചിരുന്നു. ഈ സമ്മതപത്രം ലഭിക്കാത്തതാണ് വിജയിനെ ഇത്രയും ദിവസം ചുറ്റിച്ചത്. വിജയ് നാല് തവണയാണ് ഗവര്‍ണറുടെ അടുത്തെത്തിയത്. നാല് തവണയും ഗവര്‍ണര്‍ ക്ഷമയോടെ വിജയിനെ കേട്ടു. പിന്തുണ നല്‍കുന്ന പാര്‍ട്ടികളുടെ സമ്മതക്കത്ത് കൃത്യമായി വിജയിന് ഹാജരാക്കാന്‍ കഴിഞ്ഞത് നാലാമത്തെ കൂടിക്കാഴ്ചയില്‍മാത്രമാണ്. അതോടെ സത്യപ്രതിജ്ഞയ്‌ക്ക് വഴിയൊരുങ്ങുകയും ചെയ്തു.

ഭരണഘടനയിലെ 164(1) പ്രകാരം ഗവര്‍ണര്‍ക്കാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. ഇതിലാണ് ഗവര്‍ണര്‍ ആര്‍ലേക്കര്‍ ഉറച്ചുനിന്നത്. 234 അംഗ സഭയില്‍ കേവലഭൂരിപക്ഷം കിട്ടാന്‍ വിജയിന് 10 എംഎല്‍എമാരുടെ കുറവുണ്ടായിരുന്നു. 108 എംഎല്‍എമാര്‍ കൂടെയുള്ള വിജയ് ആദ്യം കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരുടെ പിന്തുണയുമായി എത്തി. പക്ഷെ 118 പേരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാന്‍അനുവദിക്കൂ എന്ന നിലപാടിലായിരുന്നു ആര്‍ലേക്കര്‍. പിന്നീട് അദ്ദേഹം മുസ്ലിംലീഗിന്റെയും വിസികെയുടെയും പിന്തുണക്കത്ത് കൊണ്ടുവന്നെങ്കിലും ഇതില്‍ സംശയം ഉണ്ടായിരുന്നു. അത് ദൂരീകരിച്ചാല്‍ മാത്രമേ സത്യപ്രതിജ്ഞ സമ്മതിക്കൂ എന്നായി ഗവര്‍ണര്‍.

ഇതിനിടെ ഗവര്‍ണറുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ ചില ബിജെപി വിരുദ്ധ ലോബികള്‍ ചാടിവീണിരുന്നു. ബിജെപിയെ അധികാരത്തില്‍ എത്തിക്കാനാണ് ഗവര്‍ണര്‍ കളിക്കുന്നത് എന്ന് വരെ ഇവര്‍ വ്യാഖ്യാനിച്ചു. പക്ഷെ ഈ അപവാദപ്രചാരണങ്ങള്‍ക്ക് മുന്‍പിലൊന്നും ഗവര്‍ണര്‍ കുലുങ്ങിയില്ല.

തമിഴ്നാട്ടിലെ ജനങ്ങളുടെ മാനസികാവസ്ഥ വിജയ്‌ക്ക് അനുകൂലമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതേസമയം, കുതിരക്കച്ചവടം പാടില്ല എന്നതിൽ അദ്ദേഹം ഉറച്ചുനിന്നു.രാഷ്‌ട്രീയ ഭരണഘടന അനുസരിച്ച്, തമിഴ്നാട് ഭരിയ്‌ക്കാന്‍ 118 എം‌എൽ‌എമാരുടെ പിന്തുണ കത്തുകൾ ആവശ്യമാണ്.

പിന്തുണ കത്തുകളുമായി വരുമ്പോഴെല്ലാം വിജയെ കാണാൻ അദ്ദേഹം സമയം നീക്കിവച്ചു. ആകെ നാല് തവണ..രാത്രി 10 മണിക്ക് ടിടിവി ദിനകരൻ കൂടിക്കാഴ്ചയ്‌ക്ക് സമയം ചോദിച്ചപ്പോൾ അദ്ദേഹം അതിനും സമയം നല്‍കി. പിന്നെ ആ എംഎൽഎ വന്നതിനുശേഷം, അർദ്ധരാത്രി 12 മണിക്ക് അദ്ദേഹം കൂടിക്കാഴ്ചയ്‌ക്ക് സമയം ചോദിച്ചപ്പോൾ അദ്ദേഹത്തെ കണ്ടു. മൊത്തത്തിൽ, വ്യക്തമായ സമീപനവും ഉറച്ച നടപടിയും എന്ന നിലയിൽ ഗവർണറുടെ സമീപനം പ്രശംസനീയമാണ്.

Tags: Tamil Nadu govt formationVijayLatest newsTVKarlekarTamil Nadu assembly election 2026Rajendra ArlekharVijay oath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)
India

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

പുതിയ വാര്‍ത്തകള്‍

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.