തിരുവനന്തപുരം: ബംഗാളിലെ സന്ദേശ്ഖലി എല്ലാവര്‍ക്കും അറിയുന്നത് അവിടെ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയ ഒരു കൂട്ടബലാത്സംഗത്തിന്റെ പേരിലാണ്. അതിന് ഇരയായ പെണ്‍കുട്ടി രേഖാ പത്രയ്‌ക്ക് ഒരു ദിവസം ഒരു കാള്‍ കിട്ടുന്നു. ആരുടേതന്നല്ലേ? സാക്ഷാല്‍ നരേന്ദ്രമോദിയുടെ വിളി.
ലോക സഭാ ഇലക്ഷന്‍ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് രേഖ പത്രയെ വിളിക്കുന്നത്…!
”താങ്കളാണ് ഭരിഷ്ട ലോകസഭാ മണ്ഡലത്തിലെ BJP യുടെ സ്ഥാനാര്‍ത്ഥി എന്ന്…!”’
പൊട്ടിക്കരഞുകൊണ്ടാണ് അവളതിനെ നേരിട്ടത്..!
ആരാണ് രേഖ പത്ര എന്നല്ലേ..!
സന്ദേശ്ഖലിയില്‍ നടന്ന കൂട്ട ബ. സംഗത്തിന്റെ ഇര…!
പിന്നെ അവള്‍ കരഞിട്ടില്ല..!
ഭരിഷ്ടയില്‍ അവള്‍ പരാജയപ്പെട്ടൂ..
വരുന്ന നിയമസഭാ ഇലക്ഷന് തയ്യാറാവാന്‍ ബിജെപി വീണ്ടും നിര്‍ദ്ദേശിച്ചൂ..
അയ്യായിരത്തില്‍ പരം വോട്ടിന് അവള്‍ വിജയിച്ചൂ..!
രേഖാ പത്രയെ കൂടാതെ മോദി മറ്റ് രണ്ട് പേരെക്കൂടി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചിരുന്നു.!
2,500 രൂപ മാസവരുമാനത്തിൽ നാല് കുടുംബങ്ങളെ പോറ്റുന്ന വീട്ടുജോലിക്കാരിയായ ‘കലിത മാജി’യാണ് ഇതില്‍ ഒരാള്‍. രാഷ്‌ട്രീയ ബന്ധങ്ങളുടെ പേരിൽ ടിഎംസി പ്രവർത്തകർ ഉപദ്രവിച്ചതായി ആരോപിച്ചിട്ടും,
ഓസ്ഗ്രാം നിയോജകമണ്ഡലത്തിൽ അവള്‍ 2,500 വോട്ടിന് വിജയിച്ചു…!
TMC കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന
ആർജി കാർ ആശുപത്രി ബലാത്സംഗ, കൊലപാതക കേസിൽ നടന്ന ഇരയുടെ അമ്മ ‘രത്‌ന ദേബ്‌നാഥ്’
ടിഎംസി സ്ഥാനാർത്ഥിയെ 28,000 വോട്ടുകളിൽ കൂടുതൽ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി.
ഈ ഫലങ്ങൾ ജനാധിപത്യത്തിന്റെ ശക്തിയെ അടിവരയിടുന്നതാണ്..!
പ്രത്യേകിച്ച് ബിജെപി പോലുള്ള ഒരു ജനാധിപത്യ പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ, എളിയ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകള്‍ക്ക് ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് വിജയം നേടാൻ കഴിയുന്നൂ എന്നുള്ളത്..!
അവരെ പരിഗണിക്കുന്നൂ എന്നുള്ളത്..!
BJP ക്ക് മാത്രം സാധ്യമാവുന്നത്..! (ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറി ജസ്റ്റിന്‍ ആണ് ഈ പോസ്റ്റ് പങ്കുവെച്ചത്.)
















